അൽ കിതാബ് പഠന പരമ്പര 292
15.11.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 25
ചില ദിവസങ്ങൾക്കും സമയങ്ങൾക്കും ദുശ്ശകുനം കല്പിക്കുന്നതിനു ഇസ്‌ലാമികമായ അടിസ്ഥാനമുണ്ടോ ?
ചർച്ച ഭാഗം - ഒന്ന്
വീഡിയോ ലിങ്ക് :
15.11.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 25
ചില ദിവസങ്ങൾക്കും സമയങ്ങൾക്കും ദുശ്ശകുനം കല്പിക്കുന്നതിനു ഇസ്‌ലാമികമായ അടിസ്ഥാനമുണ്ടോ ?
ചർച്ച ഭാഗം - ഒന്ന്
വീഡിയോ ലിങ്ക് :
https://youtu.be/_XM7yFH7FhI
ചോദ്യം : മാസത്തിലെ അവസാനത്തെ ബുധൻ, പ്രത്യേകിച്ച് സഫർ മാസത്തിലെ അവസാനത്തെ ബുധൻ നഹ്‌സു അഥവാ ദുശ്ശകുനമാണെന്നും അന്ന് അല്ലാഹുവിന്റെ ശിക്ഷ ഭൂമിയിൽ ഇറങ്ങും എന്നും പറയുന്നു .ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ഏതെങ്കിലും നബിവചനങ്ങൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ?
ഉത്തരം
: സ്വാലിഹ് നബിയുടെ സമുദായമായിരുന്ന ആദ് സമുദായത്തെ അവരുടെ സത്യ നിഷേധത്തിന്റെ ഫലമായി അല്ലാഹു ഒരു കൊടുങ്കാറ്റായച്ചു നശിപ്പിക്കുകയുണ്ടായി. ഈ സംഭവം നടന്ന ദിവസങ്ങളെ ' ദുശ്ശകുനത്തിന്റെ ദിനങ്ങൾ " എന്നും ' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്നൊക്കെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. സത്യ നിഷേധികൾക്കു നാശം സംഭവിച്ച ദിവസം ആയതിനാൽ വിശുദ്ധ ഖുർആൻ അവരുടെ നഹ്സിന്റെ ദിനങ്ങൾ /' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്ന് വിശേഷിപ്പിച്ചു എന്നതല്ലാതെ സത്യ വിശ്വാസികൾക്ക് ഏതെങ്കിലും ദിവസം ദുശ്ശകുനമാണ് എന്നതിന് ഇതിൽ തെളിവ് ഒന്നും തന്നെയില്ല എന്നാണു ഈ ആയത്തിനു തഫ്സീർ ഖുർതുബിയും തഫ്സീർ ആലൂസിയിലും (റൂഹുൽ മആനീയിലും ) വന്നിട്ടുള്ള വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ചില അഭിപ്രായങ്ങൾ ചില ഗ്രൻഥങ്ങളിൽ കാണാമെങ്കിലും അവയൊന്നും തിരുനബിയിൽ നിന്ന് സ്ഥിരപ്പെട്ട ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളവയല്ല എന്നാണു ഇത് സംബന്ധിച്ച പഠനത്തിൽ നിന്ന് മനസ്സിലാവുന്നത്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
ഇൻ ഷാ അല്ലാഹ്, തെളിവുകൾ പരിശോധിക്കാം
MODULE 01/15.11.2017
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 054 ഖമര്‍ 18 – 22 കാണുക :
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
ആദ് സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന് നോക്കുക. )
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ
വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.
تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.
فَكَيْفَ كَانَ عَذَابِي وَنُذُرِ
അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
തഫ്സീർ ഖുർതുബിയിൽ നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
..............................
فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ فِي يَوْمٍ كَانَ مَشْئُومًا عَلَيْهِمْ . وَقَالَ ابْنُ عَبَّاسٍ : أَيْ فِي يَوْمٍ كَانُوا يَتَشَاءَمُونَ بِهِ . الزَّجَّاجُ : قِيلَ فِي يَوْمِ أَرْبِعَاءَ . ابْنُ عَبَّاسٍ : كَانَ آخِرُ أَرْبِعَاءَ فِي الشَّهْرِ أَفْنَى صَغِيرَهُمْ وَكَبِيرَهُمْ . وَقَرَأَ هَارُونُ الْأَعْوَرُ " نَحِسٍ " بِكَسْرِ الْحَاءِ وَقَدْ مَضَى الْقَوْلُ فِيهِ فِي فُصِّلَتْ فِي أَيَّامٍ نَحِسَاتٍ . وَ فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ دَائِمُ الشُّؤْمِ اسْتَمَرَّ عَلَيْهِمْ بِنُحُوسِهِ ، وَاسْتَمَرَّ عَلَيْهِمْ فِيهِ الْعَذَابُ إِلَى الْهَلَاكِ . وَقِيلَ : اسْتَمَرَّ بِهِمْ إِلَى نَارِ جَهَنَّمَ
...................................
ആശയ സംഗ്രഹം :فِي يَوْمِ نَحْسٍ مُّسْتَمِرٍّ
'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവർക്കു (സത്യ നിഷേധികൾക്കു) മേൽ ദുശ്ശകുനമായ ദിവസത്തിൽ എന്നാണ് ആശയം.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അതായത് അവർ ദുശ്ശകുനമായി കണ്ടിരുന്ന ദിവസം. സജ്‌ജാജു പറയുന്നു : അത് ഒരു ബുധനാഴ്ചയാണെന്നു പറയപ്പെടുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അത് മാസത്തിലെ അവസാനത്തെ ബുധൻ ആയിരുന്നു;അന്ന് അവരിലെ ചെറിയവരും വലിയവരും ഉൾപ്പെടെ ഒന്നടങ്കം നശിപ്പിക്കപ്പെട്ടു. 'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവരുടെ നഹ്‌സു അവർ നശിക്കുവോളം തുടർന്ന് എന്നർത്ഥം.നരകം വരെയും അത് തുടരുന്നു എന്ന ആശയവുമാകാം
............................
فَإِنْ قِيلَ : فَإِذَا كَانَ يَوْمُ الْأَرْبِعَاءِ يَوْمَ نَحْسٍ مُسْتَمِرٍّ فَكَيْفَ يُسْتَجَابُ فِيهِ الدُّعَاءُ ؟ وَقَدْ جَاءَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتُجِيبَ لَهُ فِيهِ فِيمَا بَيْنَ الظُّهْرِ وَالْعَصْرِ . وَقَدْ مَضَى فِي ( الْبَقَرَةِ ) حَدِيثُ جَابِرٍ بِذَلِكَ . فَالْجَوَابُ - وَاللَّهُ أَعْلَمُ - مَا جَاءَ فِي خَبَرٍ يَرْوِيهِ مَسْرُوقٌ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : أَتَانِي جِبْرِيلُ فَقَالَ : إِنَّ اللَّهَ يَأْمُرُكَ أَنْ تَقْضِيَ بِالْيَمِينِ مَعَ الشَّاهِدِ وَقَالَ : يَوْمُ الْأَرْبِعَاءِ يَوْمُ نَحْسٍ مُسْتَمِرٍّ وَمَعْلُومٌ أَنَّهُ لَمْ يُرِدْ بِذَلِكَ أَنَّهُ نَحْسٌ عَلَى الصَّالِحِينَ ، بَلْ أَرَادَ أَنَّهُ نَحْسٌ عَلَى الْفُجَّارِ وَالْمُفْسِدِينَ ; كَمَا كَانَتِ الْأَيَّامُ النَّحِسَاتُ الْمَذْكُورَةُ فِي الْقُرْآنِ نَحِسَاتٍ عَلَى الْكُفَّارِ مِنْ قَوْمِ عَادٍ لَا عَلَى نَبِيِّهِمْ وَالْمُؤْمِنِينَ بِهِ مِنْهُمْ
.....................................
ആശയ സംഗ്രഹം :ഇനി ബുധനാഴ്ച എങ്ങിനെ വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാവും ?ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ സന്ദർഭം അല്ലേ?(ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ വിഷയത്തിൽ ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഹദീസ് നേരത്തെ സൂറത്തുൽ ബഖറയിൽ നാം പരാമർശിച്ചതാണ്) എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഇപ്രകാരമാണ്:മസ്‌റൂഖ് റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എന്റെ അടുത്ത് ജിബ്‌രീൽ വന്നു പറഞ്ഞു : അല്ലാഹു താങ്കളോട് സത്യം കൊണ്ട് സാക്ഷിയോടൊപ്പം വിധി തീർപ്പാക്കാൻ നിർദ്ദേശിക്കുന്നു.ബുധനാഴ്ച വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാണ്.( കുറിപ്പ് : ഈ ഹദീസ് സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു .സ്ഥിരപ്പെട്ടതാണെങ്കിൽ തന്നെ ഈ ഹദീസിനു ബുധനാഴ്ച സ്വാലിഹീങ്ങൾക്കു ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ആശയമില്ല എന്നാണു ഇമാം ഖുര്തുബിയുടെ തുടർന്നുള്ള പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നത്.) ഇമാം ഖുര്തുബി തുടരുന്നു: എന്നാൽ ബുധനാഴ്ച സ്വാലിഹീങ്ങൾക്കു ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ഈ ഹദീസിനു ആശയമില്ല എന്നത് അറിയപ്പെട്ട കാര്യമാണ്.ഇവിടെ ഉദ്ദേശ്യം തെമ്മാടികൾക്കും ഫസാദു ഉണ്ടാക്കുന്നവർക്കും നഹ്സാണ് എന്നതാണ് ഉദ്ദേശ്യം.ഖുർആനിൽ നഹ്സിന്റെ ദിനങ്ങൾ എന്ന് ആദ് സമൂഹത്തിലെ സത്യ നിഷേധികൾ നശിപ്പിക്കപ്പെട്ട ദിവസങ്ങളെ സംബന്ധിച്ച് പറഞ്ഞത് അവരിലെ സത്യ നിഷേധികളെ സംബന്ധിച്ചാണല്ലോ ; അല്ലാതെ അവരിലേക്ക് നിയോഗിക്കപ്പെട്ട നബിക്കോ അവരിലെ സത്യ വിശ്വാസികൾക്കോ ആ ദിനങ്ങൾ നഹ്സിന്റെ ദിനങ്ങൾ ആണ് എന്ന അർത്ഥത്തിൽ അല്ല.(അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ)
.........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=54&ayano=19
MODULE 02/15.11.2017
തഫ്സീർ റൂഹുൽ മആനീയിൽ നിന്ന് :
............................
وَقَوْلُهُ تَعَالَى : إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا اسْتِئْنَافٌ لِبَيَانِ مَا أُجْمِلَ أَوَّلًا ، وَالصَّرْصَرُ الْبَارِدَةُ عَلَى مَا رُوِيَ عَنِ ابْنِ عَبَّاسٍ وَقَتَادَةَ وَالضَّحَّاكِ ، وَقِيلَ : شَدِيدُ الصَّوْتِ وَتَمَامُ الْكَلَامِ قَدْ مَرَّ فِي «فُصِّلَتْ » فِي يَوْمِ نَحْسٍ شُؤْمٍ عَلَيْهِمْ مُسْتَمِرٍّ ذَلِكَ الشُّؤْمُ لِأَنَّهُمْ بَعْدَ أَنْ أُهْلِكُوا لَمْ يَزَالُوا مُعَذَّبِينَ فِي الْبَرْزَخِ حَتَّى يَدْخُلُوا جَهَنَّمَ يَوْمَ الْقِيَامَةِ ، وَالْمُرَادُ بِالْيَوْمِ مُطْلَقُ الزَّمَانِ لِقَوْلِهِ تَعَالَى : فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ [فُصِّلَتْ : 16] ، وَقَوْلُهُ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] الْمَشْهُورُ أَنَّهُ يَوْمُ الْأَرْبِعَاءِ وَكَانَ آخِرَ شَوَّالٍ عَلَى مَعْنَى أَنَّ ابْتِدَاءَ إِرْسَالِ الرِّيحِ كَانَ فِيهِ فَلَا يُنَافِي آيَتَيْ «فُصِّلَتْ » وَ «الْحَاقَّةَ »
ആശയ സംഗ്രഹം :
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا
എന്നതിന്റെ വിശദീകരണത്തിൽ ശക്തമായ ശബ്ദത്തിൽ തണുത്ത കാറ്റാണ് അവർക്കു മേൽ വീശിയടിച്ചതു എന്ന് വന്നു വിവരണം വന്നിട്ടുണ്ട്. ' വിട്ടു മാറാത്ത ദുശ്ശകുനത്ത്തിന്റെ ദിനം ' എന്നാൽ ഇഹലോകത്തിൽ അവരുടെ നാശത്തിനു ശേഷവും ബർസഖിയായ ലോകത്തും അന്ത്യനാളിൽ നരകത്തിൽ എത്തിപ്പെടുന്നത് വരെയും അവരുടെ ശിക്ഷ തുടരുമെന്നാണ് ആശയം( സത്യ നിഷേധികൾ നരകത്തിൽ എത്തിയാൽ പിന്നെ ശാശ്വതമായ ശിക്ഷയുമാണല്ലോ).സൂറ ഫുസ്സിലത്തിൽ ഇങ്ങിനെ കാണാം :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 041 ഫുസ്സിലത് 15 &16:
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ
എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنصَرُونَ
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 069 ഹാഖ 5 – 7 :
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് ( കാറ്റ് ) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം
فَهَلْ تَرَى لَهُم مِّن بَاقِيَةٍ
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്നാണു പ്രസിദ്ധമായ അഭിപ്രായം .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 03/15.11.2017
..................................
وَأَيَّدَ بَعْضُهُمْ بِالْآيَةِ مَا أَخْرَجَهُ وَكِيعٌ فِي الْغَرَرِ وَابْنُ مَرْدُوَيْهِ وَالْخَطِيبُ الْبَغْدَادِيُّ عَنِ ابْنِ عَبَّاسٍ مَرْفُوعًا آخِرَ أَرْبِعَاءَ فِي الشَّهْرِ يَوْمٌ نَحْسٌ مُسْتَمِرٌّ وَأَخَذَ بِذَلِكَ كَثِيرٌ مِنَ النَّاسِ فَتَطَيَّرُوا مِنْهُ وَتَرَكُوا السَّعْيَ لِمَصَالِحِهِمْ فِيهِ
.............................
وَذَلِكَ مِمَّا لَا يَنْبَغِي ، وَالْحَدِيثُ الْمَذْكُورُ فِي سَنَدِهِ مَسْلَمَةُ بْنُ الصَّلْتِ قَالَ أَبُو حَاتِمٍ : مَتْرُوكٌ ، وَجَزَمَ ابْنُ الْجَوْزِيِّ بِوَضْعِهِ وَقَالَ ابْنُ رَجَبٍ : حَدِيثٌ لَا يَصِحُّ وَرَفْعُهُ غَيْرُ مُتَّفَقٍ عَلَيْهِ فَقَدْ رَوَاهُ الطُّيُورِيُّ مِنْ طَرِيقٍ آخَرَ مَوْقُوفًا عَلَى ابْنِ عَبَّاسٍ ، وَقَالَ السَّخَاوِيُّ : طُرُقُهُ كُلُّهَا وَاهِيَةٌ ، وَضَعَّفُوا أَيْضًا خَبَرَ الطَّبَرَانِيِّ يَوْمُ الْأَرْبِعَاءَ يَوْمٌ نَحْسٌ مُسْتَمِرٌّ
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ചില ഹദീസ് ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട 'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ദിവസത്തെ പലരും നഹ്‌സു ആയി കണക്കാക്കുകയും പ്രസ്തുത ദിവസം യാത്രകൾ ഉപേക്ഷിക്കുകയും ചെയ്തു.
..............................
'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ ആധികാരികത പരിശോധിക്കാം.പ്രസ്തുത ഹദീസിന്റെ പരമ്പരയിൽ മസ്ലമത്ത് ബ്നു സ്വൽത്ത് എന്ന ഒരു വ്യക്തിയുണ്ട്.അബൂ ഹാത്തിം പറയുന്നു : അദ്ദേഹം ഒഴിവാക്കപ്പെടേണ്ട വ്യക്തിയാണ് (മത്രൂക്).അദ്ദേഹം ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ഇബ്നുൽ ജൗസി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.ഇബ്നു റജബ് പ്രസ്താവിക്കുന്നു : ഈ ഹദീസ് സ്വഹീഹ് അല്ല.ഇത് മർഫൂഉ ആണോ എന്ന കാര്യത്തിൽ ഏകോപനമില്ല.തുയൂരി മറ്റൊരു പരമ്പരയിലൂടെ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് മൗഖൂഫ് ആയ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇമാം സഖാവി പ്രസ്താവിക്കുന്നു : ഈ ഹദീസിന്റെ എല്ലാ പരമ്പരകളും ദുർബലമാണ്.' ബുധനാഴ്ച വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ ദിവസമാണ് ' എന്ന ത്വബ്റാനിയുടെ റിപ്പോർട്ടും ദുർബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
وَالْآيَةُ قَدْ عُلِمَتْ مَعْنَاهَا ، وَجَاءَ فِي الْأَخْبَارِ وَالْآثَارِ مَا يُشْعِرُ بِمَدْحِهِ فَفِي مِنْهَاجِ الْحَلِيمِيِّ ، وَشُعَبِ الْبَيْهَقِيِّ أَنَّ الدُّعَاءَ يُسْتَجَابُ يَوْمُ الْأَرْبِعَاءِ بَعِيدُ الزَّوَالِ ، وَذَكَرَ بُرْهَانُ الْإِسْلَامِ فِي تَعْلِيمِ الْمُتَعَلِّمِ عَنْ صَاحِبِ الْهِدَايَةِ أَنَا مَا بُدِئَ شَيْءٌ يَوْمَ الْأَرْبِعَاءِ إِلَّا وَتَمَّ وَهُوَ يَوْمَ خَلَقَ اللَّهُ تَعَالَى فِيهِ النُّورَ فَلِذَلِكَ كَانَ جَمْعٌ مِنَ الْمَشَايِخِ يَتَحَرَّوْنَ ابْتِدَاءَ الْجُلُوسِ لِلتَّدْرِيسِ فِيهِ ، وَاسْتَحَبَّ بَعْضُهُمْ غَرْسَ الْأَشْجَارِ فِيهِ لِخَبَرِ ابن حبان وَالدَّيْلَمِيِّ عَنْ جَابِرٍ مَرْفُوعًا «مَنْ غَرَسَ الْأَشْجَارَ يَوْمَ الْأَرْبِعَاءِ وَقَالَ : سُبْحَانَ الْبَاعِثِ الْوَارِثِ أَتَتْهُ أُكُلُهَا » نَعَمْ جَاءَتْ أَخْبَارٌ وَآثَارٌ تُشْعِرُ بِخِلَافِ ذَلِكَ ، فَفِي الْفِرْدَوْسِ عَنْ عَائِشَةَ مَرْفُوعًا «لَوْلَا أَنْ تَكْرَهَ أُمَّتِي لَأَمَرْتُهَا أَنْ لَا يُسَافِرُوا يَوْمَ الْأَرْبِعَاءِ ، وَأَحَبُّ الْأَيَّامِ إِلَيَّ الشُّخُوصَ فِيهَا يَوْمَ الْخَمِيسِ وَهُوَ غَيْرُ مَعْلُومِ الصِّحَّةِ عِنْدِي
ആശയ സംഗ്രഹം :ഖുർആൻ വചനത്തിന്റെ ആശയം അറിയപ്പെട്ടതാണ്.എന്നാൽ ബുധനാഴ്ച നല്ല ദിവസമാണ് എന്ന നിലയിലും ചില റിപ്പോർട്ടുകൾ ഉണ്ട്.ബുധനാഴ്ച ഉച്ച തിരിഞ്ഞു /സുഹറിന് ശേഷം പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്ന സമയമാണെന്ന് റിപ്പോർട്ട് ഉണ്ട്.(കുറിപ്പ് : ഇത് സംബന്ധിച്ച് മുസ്നദ് അഹ്മദിൽ വന്ന ഹദീസ് സ്വഹീഹാണെന്ന് ചില മുഹദ്ദിസുകൾ ഹുക്മു ചെയ്തിട്ടുണ്ട്).പഠനം തുടങ്ങുന്നതിനു ബുധനാഴ്ച നല്ല ദിവസമായി ചിലർ കണ്ടിരുന്നു.ബുധനാഴ്ച ചെടി /മരം നടലും പ്രത്യേകം സുന്നത്താണെന്ന് ചിലർ ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.യാത്ര നിരുത്സാഹപ്പെടുത്തുന്ന പോലെ ബുധനാഴ്ച മോശമാണ് എന്ന് തോന്നിക്കുന്ന ചില റിപ്പോർട്ടുകളും ഉണ്ടെങ്കിലും അതിന്റെ ആധികാരികത അറിയില്ലെന്നും ഇമാം ആലൂസി വെളിപ്പെടുത്തുന്നു
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 04/15.11.2017
وَأَخْرَجَ أَبُو يَعْلَى عَنِ ابْنِ عَبَّاسٍ . وَابْنُ عَدِيٍّ وَتَمَامُ فِي فَوَائِدِهِ عَنْ أَبِي سَعِيدٍ مَرْفُوعًا يَوْمُ السَّبْتِ يَوْمُ مَكْرٍ وَخَدِيعَةٍ وَيَوْمُ الْأَحَدِ يَوْمُ غَرْسٍ وَبِنَاءٍ وَيَوْمُ الِاثْنَيْنِ يَوْمُ سَفَرٍ وَطَلَبِ رِزْقٍ وَيَوْمُ الثُّلَاثَاءِ يَوْمُ حَدِيدٍ وَبَأْسٍ . وَيَوْمُ الْأَرْبِعَاءِ لَا أَخْذٌ وَلَا عَطَاءٌ . وَيَوْمُ الْخَمِيسِ يَوْمُ طَلَبِ الْحَوَائِجِ وَالدُّخُولِ عَلَى السُّلْطَانِ . وَالْجُمْعَةُ يَوْمُ خُطْبَةٍ وَنِكَاحٍ ، وَتَعَقَّبَهُ السَّخَاوِيُّ بِأَنَّ سَنَدَهُ ضَعِيفٌ ، وَرَوَى ابْنُ مَاجَهْ عَنِ ابْنِ عُمَرَ مَرْفُوعًا وَخَرَّجَهُ الْحَاكِمُ مِنْ طَرِيقَيْنِ آخَرَيْنِ «لَا يَبْدُو جُذَامٌ وَلَا بَرَصٌ إِلَّا يَوْمَ الْأَرْبَعَاءِ » وَفِي بَعْضِ الْآثَارِ النَّهْيُ عَنْ قَصِّ الْأَظْفَارِ يَوْمَ الْأَرْبِعَاءِ وَأَنَّهُ يُورِثُ الْبَرَصَ ، وَكَرِهَ بَعْضُهُمْ عِيَادَةَ الْمَرْضَى فِيهِ ، وَعَلَيْهِ قِيلَ :
لَمْ يُؤْتَ فِي الْأَرْبِعَاءِ مَرِيضٌ إِلَّا دَفَنَّاهُ فِي الْخَمِيسِ
ആശയ സംഗ്രഹം : അബൂ മസ്ഊദ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ളതായി രേഖപ്പെടുത്തപ്പെട്ട ദുർബലമായ മറ്റൊരു ഹദീസ് കാണുക : ശനിയാഴ്ച വഞ്ചനയുടെയും ചതിയുടെയും ദിവസമാണ്.തിങ്കൾ യാത്രക്കും വിഭവാന്വേഷണത്തിനും ഉത്തമം.ചൊവ്വ ശക്തിയുടെയും ഇരുമ്പിന്റെയും ദിവസം.ബുധൻ കൊടുക്കൽ വാങ്ങലുകൾ അരുത്.വ്യാഴം ആവശ്യങ്ങൾ നിവർത്തിക്കാനും രാജാക്കന്മാരെ കാണാനും മെച്ചം.വെള്ളി ഖുതുബയുടെയും നികാഹിന്റെയും ദിവസം.എന്നാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇമാം സഖാവി വ്യക്തമാക്കിയിട്ടുണ്ട്.(NOTE:നികാഹ് വെള്ളിയാഴ്ചയാണ് ഉത്തമം എന്ന് ചില സലഫുസ്സ്വാലിഹീങ്ങളുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ചില ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട് )
ഇബ്നു മാജയും ഹാകിമും ഉദ്ധരിച്ച മറ്റൊരു ഹദീസിൽ 'വെള്ളപ്പാണ്ടും കുഷ്‌ട്ടവുംബുധനാഴ്ച അല്ലാതെ വെളിപ്പെടില്ല' എന്ന ഒരു പരാമര്ശമുള്ളതായി കാണുന്നു.(എന്നാൽ ഇതിന്റെ പരമ്പരയും ദുർബലമാണെന്ന് കാണുന്നു.)ബുധനാഴ്ച നഖം മുറിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്തുത ദിവസം നഖം മുറിക്കുന്നത് വെള്ളാപ്പാണ്ടു ഉണ്ടാക്കുമെന്നും ചില അസറുകളിൽ വന്നിട്ടുണ്ട്.ചിലർ ബുധനാഴ്ച രോഗ സന്ദർശനം ഇഷ്ടപ്പെട്ടിരുന്നില്ല.
....................................
وَوَنَقَلَ الْمَنَاوِيُّ عَنِ الْبَحْرِ أَنَّ إِخْبَارَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ عَنْ نُحُوسَةِ آخِرِ أَرْبِعَاءَ فِي الشَّهْرِ مِنْ بَابِ التَّطَيُّرِ ضَرُورَةَ أَنَّهُ لَيْسَ مِنَ الدِّينِ بَلْ فِعْلُ الْجَاهِلِيَّةِ وَلَا مَبْنِيٌّ عَلَى قَوْلِ الْمُنَجِّمِينَ أَنَّهُ يَوْمُ عُطَارِدَ وَهُوَ نَحْسٌ مَعَ النُّحُوسِ سَعْدٌ مَعَ السُّعُودِ فَإِنَّهُ قَوْلٌ بَاطِلٌ ، وَيَجُوزُ أَنْ يَكُونَ مِنْ بَابِ التَّخْوِيفِ وَالتَّحْذِيرِ أَيِ احْذَرُوا ذَلِكَ الْيَوْمَ لِمَا نَزَلَ فِيهِ مِنَ الْعَذَابِ وَكَانَ فِيهِ مِنَ الْهَلَاكِ وَجَدِّدُوا فِيهِ لِلَّهِ تَعَالَى تَوْبَةً خَوْفًا أَنْ يَلْحَقَكُمْ فِيهِ بُؤْسٌ كَمَا وَقَعَ لِمَنْ قَبْلَهُمْ ، وَهَذَا كَمَا قَالَ حِينَ أَتَى الْحِجْرَ : لَا تَدْخُلُوا عَلَى هَؤُلَاءِ الْمُعَذَّبِينَ إِلَّا أَنْ تَكُونُوا بَاكِينَ إِلَى غَيْرِ ذَلِكَ ،
ആശയ സംഗ്രഹം : അൽ ബഹ്‌റിൽ മുനാവി പ്രസ്താവിക്കുന്നു : മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദുശ്ശകുനമാണ് എന്ന റിപ്പോർട്ട് ശകുനം നോക്കണം എന്ന അർത്ഥത്തിൽ അല്ല.എന്നാൽ അത് ഇസ്‌ലാമിന് മുമ്പുള്ള കാല ഘട്ടത്തിലെ/ ജാഹിലിയ്യാ കാലത്തെ ഒരു രീതിയായിരുന്നു എന്ന അർത്ഥത്തിലാണ്.ബുധനാഴ്ച ബുധ ഗ്രഹത്തിന്റെ (ഉതാരിദ്) ദിവസമാണെന്നും ആ ദിവസം ദുശ്ശകുനമാണെന്നുമുള്ള ജ്യോതിഷികളുടെ വിശ്വാസത്തെ അംഗീകരിക്കലോ അതിന്റെ അടിസ്ഥാനത്തിലോ അല്ല ഇത്.എന്നാൽ ഇതിന്റെ ഉദ്ദേശ്യം, അല്ലാഹു ശിക്ഷ ഇറക്കിയ ദിവസം ആയതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് നിങ്ങളുടെ തൗബ /പാശ്ചാത്താപം പുതുക്കി മടങ്ങണം എന്ന മുന്നറിയിപ്പും ഭയപ്പെടുത്തലും ആവാൻ സാധ്യതയുണ്ട്.സമൂദ് ഗോത്രക്കാരുടെ പ്രദേശത്ത് അൽ ഹിജ്രിൽ വന്നപ്പോൾ തിരു നബി സ്വഹാബാക്കളോടു ' നിങ്ങൾ ശിക്ഷിക്കപ്പെട്ട ഈ ആളുകളുടെ സ്ഥാനങ്ങളിൽ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുത്' എന് നിർദ്ദേശം നൽകിയതു ഇത്തരത്തിൽ പെട്ടതാണ്.( സമൂദ് ഗോത്രക്കാരുടെ പ്രദേശവുമായി ബന്ധപ്പെട്ട ഈ സംഭവം മുത്തഫിഖുൻ അലൈഹി ആയ സ്വഹീഹു ആയ ഹദീസിൽ വന്നിട്ടുണ്ട്)
وَحُكِيَ أَيْضًا عَنْ بَعْضِهِمْ أَنَّهُ قَالَ : التَّطَيُّرُ مَكْرُوهٌ كَرَاهِيَةً شَرْعِيَّةً إِلَّا أَنَّ الشَّرْعَ أَبَاحَ لِمَنْ أَصَابَهُ فِي آخِرِ أَرْبِعَاءَ شَيْءٌ فِي مَصَالِحِهِ أَنْ يَدَعَ التَّصَرُّفَ فِيهِ لَا عَلَى جِهَةِ التَّطَيُّرِ وَاعْتِقَادِ أَنَّهُ يَضُرُّ أَوْ يَنْفَعُ بِغَيْرِ إِذْنِ اللَّهِ تَعَالَى بَلْ عَلَى جِهَةِ اعْتِقَادِ إِبَاحَةِ الْإِمْسَاكِ فِيهِ لِمَا كَرِهَتْهُ النَّفْسُ لَا اقْتِفَاءً لِلتَّطَيُّرِ وَلَكِنْ إِثْبَاتًا لِلرُّخْصَةِ فِي التَّوَقِّي فِيهِ لِمَنْ يَشَاءُ مَعَ وُجُوبِ اعْتِقَادِ أَنَّ شَيْئًا لَا يَضُرُّ شَيْئًا
ആശയ സംഗ്രഹം : ശകുനം നോക്കൽ ദീനിൽ വെറുക്കപ്പെട്ട കാര്യമാണെന്നും എന്നാൽ ബുധനാഴ്ച ഏതെങ്കിലും നന്മയിൽ തടസ്സം വന്ന വ്യക്തിക്ക് , ശകുനം നോക്കുക എന്ന നിലക്കോ അല്ലാഹുവിന്റെ അനുമതി കൂടാതെ ബുധനാഴ്ചക്കു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുമെന്ന വിശാസം ഉള്ള നിലക്കോ ഒന്നും അല്ലാതെ തന്റെ മനസ്സ് ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം ചെയ്യാതിരിക്കുക എന്ന നിലയിൽ ബുധ്‌ഹനാഴ്ച ഏതെങ്കിലും പ്രവർത്തികളിൽ നിന്ന് മാറി നിൽക്കൽ അനുവദനീയമാണ് എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇങ്ങിനെ അഭിപ്രായപ്പെട്ടവർ പോലും ബുധനാഴ്ചകൊണ്ട് ദോഷം ഉണ്ടാകും എന്ന വിശ്വാസത്തെയും ശകുനം നോക്കലിനെയും അംഗീകരിച്ചു കൊണ്ടാകരുതു അത്
എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 05/15.11.2017
وَنُقِلَ عَنِ الْحَلِيمِيِّ أَنَّهُ قَالَ : عَلِمْنَا بِبَيَانِ الشَّرِيعَةِ أَنَّ مِنَ الْأَيَّامِ نَحْسًا ، وَيُقَابِلُ النَّحْسَ السَّعْدُ وَإِذَا ثَبَتَ الْأَوَّلُ ثَبَتَ الثَّانِي أَيْضًا ، فَالْأَيَّامُ مِنْهَا نَحْسٌ وَمِنْهَا سَعْدٌ كَالْأَشْخَاصِ مِنْهُمْ شَقِيٌّ وَمِنْهُمْ سَعِيدٌ ، وَلَكِنْ زُعِمَ أَنَّ الْأَيَّامَ وَالْكَوَاكِبَ تُنْحِسُ أَوْ تُسْعِدُ بِاخْتِيَارِهَا أَوْقَاتًا وَأَشْخَاصًا بَاطِلٌ ، وَالْقَوْلُ - إِنَّ الْكَوَاكِبَ قَدْ تَكُونُ أَسْبَابًا لِلْحَسَنِ وَالْقَبِيحِ وَالْخَيْرِ وَالشَّرِّ وَالْكُلُّ فِعْلُ اللَّهِ تَعَالَى وَحْدَهُ - مِمَّا لَا بَأْسَ بِهِ . ثُمَّ قَالَ الْمَنَاوِيُّ : وَالْحَاصِلُ أَنَّ تَوَقِّي الْأَرْبِعَاءِعَلَى جِهَةِ الطِّيَرَةِ وَظَنِّ اعْتِقَادِ الْمُنَجِّمِينَ حَرَامٌ شَدِيدُ التَّحْرِيمِ إِذِ الْأَيَّامُ كُلُّهَا لِلَّهِ تَعَالَى لَا تَنْفَعُ وَلَا تَضُرُّ بِذَاتِهَا وَبِدُونِ ذَلِكَ لَا ضَيْرَ وَلَا مَحْذُورَ فِيهِ وَمَنْ تَطَيَّرَ حَاقَتْ بِهِ نُحُوسَتُهُ ، وَمَنْ أَيْقَنَ بِأَنَّهُ لَا يَضُرُّ وَلَا يَنْفَعُ إِلَّا اللَّهُ عَزَّ وَجَلَّ لَمْ يُؤَثِّرْ فِيهِ شَيْءٌ مِنْ ذَلِكَ كَمَا قِيلَ :
تَعَلَّمْ أَنَّهُ لَا طِيَرَ إِلَّا عَلَى مُتَطَيِّرٍ وَهُوَ الثُّبُورُ
انْتَهَى
ആശയ സംഗ്രഹം : വ്യക്തികളിൽ വിജയിയും പരാജിതനും ഉള്ള പോലെ ദിവസങ്ങളിൽ സൗഭാഗ്യമുള്ളവയും ശകുനം ഉള്ളവയും ഉണ്ടെന്നും എന്നാൽ നക്ഷത്രങ്ങൾ ചില വ്യക്തികൾക്കോ സമയങ്ങൾക്കോ പ്രത്യേകമായി സൗഭാഗ്യമോ ന്ഹസോ ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നും അൽ ഹലീമി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.എന്നാൽ എല്ലാം അല്ലാഹുവിന്റെ പ്രവർത്തിയാണെന്ന നിലക്ക് ചിലപ്പോൾ നക്ഷത്രങ്ങൾ നന്മക്കോ തിന്മക്കോ കാരണമായേക്കാം എന്ന് കരുതുന്നതിൽ കുഴപ്പമില്ല. തുടർന്ന് മുനാവി പറയുന്നു : ശകുനം നോക്കുക എന്ന നിലയിലും ജ്യോതിഷികളുടെ വിശ്വാസ പ്രകാരവും ബുധനാഴ്ചയെ സൂക്ഷിക്കൽ കടുത്ത ഹറാം ആണ്.കാരണം എല്ലാ ദിവസങ്ങളും അല്ലാഹുവിനുള്ളതാണ്.ദിവസങ്ങൾ അതിന്റെ ദാതു കൊണ്ടോ അല്ലാതെയോ ഒരു ഉപകാരവും ഉപദ്രവവും വരുത്തുന്നില്ല.അപ്പോൾ ദിവസങ്ങളിൽ സൂക്ഷിക്കപ്പെടെണ്ടാതായതോ ഉപദ്രവമോ ഒന്നുമില്ല.അല്ലാഹുവല്ലാതെ ഒന്നും ഒരു ഉപകാരവും ഉപദ്രവവും വരുത്തില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവന് ദിവസങ്ങളെ പേടിക്കേണ്ട കാര്യമില്ല.
ശകുനം നോക്കുന്നവനല്ലാതെ ദുശ്ശകുനമില്ല ; ശകുനം നോക്കൽ നാശമാണ് എന്ന വരികൾ ശ്രദ്ധിക്കുക
وَأَقُولُ كُلُّ الْأَيَّامِ سَوَاءٌ وَلَا اخْتِصَاصَ لِذَلِكَ بِيَوْمِ الْأَرْبِعَاءِ وَمَا مِنْ سَاعَةٍ مِنَ السَّاعَاتِ إِلَّا وَهِيَ سَعْدٌ عَلَى شَخْصٍ نَحْسٌ عَلَى آخَرَ بِاعْتِبَارِ مَا يُحْدِثُ اللَّهُ تَعَالَى فِيهَا مِنَ الْمُلَائِمِ وَالْمُنَافِرِ وَالْخَيْرِ وَالشَّرِّ ، فَكُلُّ يَوْمٍ مِنَ الْأَيَّامِ يَتَّصِفُ بِالْأَمْرَيْنِ لِاخْتِلَافِ الِاعْتِبَارِ وَإِنِ اسْتُنْحِسَ يَوْمُ الْأَرْبِعَاءِ لِوُقُوعِ حَادِثٍ فِيهِ فَلْيُسْتَنْحَسْ كُلُّ يَوْمٍ فَمَا أُولِجَ اللَّيْلُ فِي النَّهَارِ وَالنَّهَارُ فِي اللَّيْلِ إِلَّا لِإِيلَادِ الْحَوَادِثِ وَقَدْ قِيلَ :
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ
ആശയ സംഗ്രഹം : ഞാൻ ( ഇമാം ആലൂസി )പറയുന്നു:(നഹ്‌സു എന്ന നിലയിൽ )എല്ലാ ദിവസങ്ങളും സമമാണ്.ബുധനാഴ്ചക്കു ഒരു പ്രത്യേകതയും ഇല്ല;ഒരു സമയത്തിനും പ്രത്യേകതയില്ല.ഒരാൾക്ക് സൗഭാഗ്യമാവുന്ന ദിവസം അല്ലെങ്കിൽ സമയം മറ്റൊരാൾക്ക് നഹ്‌സു ആകാമെന്നല്ലാതെ ഇതിൽ ഒന്നുമില്ല.ഒരാളുടെ ജീവിതത്തിൽ അല്ലാഹു സംഭവിപ്പിക്കുന്ന നന്മകളുടെയും തിന്മകളുടെയും സമാഗമങ്ങളുടെയും വേർപ്പാടുകളുടെയും പരിഗണയിലാണ് ഇത് സംഭവിക്കുന്നത്.അപ്പോൾ എല്ലാ ദിവസങ്ങളിലും നന്മയും തിന്മയും സംഭവിക്കുന്നുണ്ട്.ഇനി ബുധനാഴ്ച വല്ലതും ദോഷകരമായി നടന്നത് പരിഗണിച്ചു ബുധനാഴ്ചയെ ദുശ്ശകുനമായി കാണുകയാണെങ്കിൽ എല്ലാ ദിവസങ്ങളെയും നഹ്‌സു /ദുശ്ശകുനം ആയി പരിഗണിക്കേണ്ടി വരും.കാരണം എല്ലാ ദിവസങ്ങളിലും പലതും സംഭവിക്കുന്നുണ്ടല്ലോ.കവി വചനം ശ്രദ്ധിക്കുക:
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ
എല്ലാ പകലുകളും(ദിവസങ്ങളും) ഒന്നിന്റെ മക്കളാണേ... ഈ നിശകളെല്ലാം സഹോദരിമാരും ...
وَقَدْ حُكِيَ أَنَّهُ صَبَّحَ ثَمُودَ الْعَذَابُ يَوْمَ الْأَحَدِ ، وَوَرَدَ فِي الْأَثَرِ وَلَا أَظُنُّهُ يَصِحُّ - نَعُوذُ بِاللَّهِ تَعَالَى مِنْ يَوْمِ الْأَحَدِ فَإِنَّ لَهُ حَدًّا أَحَدَّ مِنَ السَّيْفِ - وَلَوْ صَحَّ فَلَعَلَّهُ فِي أَحَدٍ مَخْصُوصٍ عُلِمَ بِالْوَحْيِ مَا يَحْدُثُ فِيهِ
.............................
ആശയ സംഗ്രഹം : ഞായറാഴ്ച ദിവസമാണ് സമൂദ് ഗോത്രക്കാർക്കു മേൽ അല്ലാഹു ശിക്ഷ ഇറക്കിയത് എന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ദിവസത്തിനു വാളിനേക്കാൾ മൂർച്ചയുള്ള ഒരു ഹദ്ദു ഉണ്ടെന്നും ഉദ്ധരിക്കപ്പെടുന്നില്ല.ഇത് സ്വഹീഹാണെന്ന് ഞാൻ കരുതുന്നില്ല.അല്ലാഹുവിൽ ശരണം.ഇനി അത് സ്വഹീഹു ആണെങ്കിൽ വഹ്‌യ് മൂലം അറിയപ്പെട്ട ഒരു പ്രത്യേക ദിവസം മാത്രമായേക്കാം.
وَوَرَدَ فِي الْفِرْدَوْسِ مِنْ حَدِيثِ ابْنِ مَسْعُودٍ - خَلَقَ اللَّهُ تَعَالَى الْأَمْرَاضَ يَوْمَ الثُّلَاثَاءِ ، وَفِيهِ أَنْزَلَ إِبْلِيسَ إِلَى الْأَرْضِ ، وَفِيهِ خَلَقَ جَهَنَّمَ ، وَفِيهِ سَلَّطَ اللَّهُ تَعَالَى مَلَكَ الْمَوْتِ عَلَى أَرْوَاحِ بَنِي آدَمَ . وَفِيهِ قَتَلَ قَابِيلُ هَابِيلَ ، وَفِيهِ تُوُفِّيَ مُوسَى وَهَارُونُ عَلَيْهِمَا السَّلَامُ ، وَفِيهِ ابْتُلِيَ أَيُّوبُ - الْحَدِيثَ ، وَهُوَ إِنْ صَحَّ لَا يَدُلُّ عَلَى نُحُوسَتِهِ غَايَتُهُ أَنَّهُ وَقَعَ فِيهِ مَا وَقَعَ وَقَدْ وَقَعَ فِيهِ غَيْرُذَلِكَ مِمَّا هُوَ خَيْرٌ ، فَفِي رِوَايَةِ مُسْلِمٍ - خُلِقَ الْمَنْفَقُ أَيْ مَا يَقُومُ بِهِ الْمَعَاشُ يَوْمَ الثُّلَاثَاءِ- وَإِذَا تَتَبَّعْتَ التَّوَارِيخَ وَقَعْتَ عَلَى حَوَادِثَ عَظِيمَةٍ فِي سَائِرِ الْأَيَّامِ ، وَيَكْفِي فِي هَذَا الْبَابِ أَنَّ حَادِثَةَ عَادٍ اسْتَوْعَبَتْ أَيَّامَ الْأُسْبُوعِ فَقَدْ قَالَ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] فَإِنْ كَانَتِ النُّحُوسَةُ لِذَلِكَ فَقُلْ لِي أَيُّ يَوْمٍ مِنَ الْأُسْبُوعِ خَلَا مِنْهَا ؟!
ആശയ സംഗ്രഹം : അൽ ഫിർദൗസിൽ ഇബ്നു മസ്ഊദ് റദിയള്ളാഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടായി ഇപ്രകാരം വന്നിരിക്കുന്നു :അല്ലാഹു രോഗങ്ങളെ പടച്ചത് ചൊവ്വാഴ്ചയാണ്. .ഇബ്ലീസിനെ ആ ദിവസം അല്ലാഹു ഭൂമിയിലേക്ക് ഇറക്കി.അന്നാണ് നരകത്തെ പടച്ചത്.മനുഷ്യ സന്തതികളുടെ റൂഹ്/ആത്മാവ് പിടിക്കാൻ അല്ലാഹു മലക്കുൽ മൗതിനെ ഏൽപ്പിച്ചത് ചൊവ്വാഴ്ചയാണ്.ഖാബീൽ ഹാബീലിനെ വധിച്ചതും അന്നാണ്.മൂസാ നബിയും ഹാറൂൻ നബിയും വഫാത്തായതും ചൊവ്വാഴ്ച തന്നെ.അയ്യൂബ് നബി പരീക്ഷിക്കപ്പെട്ടതും ചൊവ്വാഴ്ചയാണ്......'ഈ ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ പരമാവധി പറയാവുന്നതു ചൊവ്വാഴ്ച ഇതൊക്കെ സംഭവിച്ചു എന്ന് മാത്രമാണ് ചൊവ്വാഴ്ച ദുശ്ശകുനത്ത്തിന്റെ ദിവസമാണ് എന്നതിന് ഇതിൽ തെളിവില്ല.കാരണം ചൊവ്വാഴ്ച ദിവസം നന്മകളും സംഭവിച്ചിട്ടുണ്ട്.ഉപജീവന മാർഗ്ഗം പടക്കപ്പെട്ടതു ചൊവ്വാഴ്ച ആണെന്ന് റിപ്പോർട്ടുണ്ട്.ഇനി ചരിത്രത്തിലൂടെ നീ കണ്ണോടിച്ചാൽ പല സംഭവങ്ങളും പല ദിവസങ്ങളിലും നടന്നതായി കാണാം.ആദ് സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത് സംബന്ധിച്ച് സൂറത്തുൽ ഹാഖയിൽ വന്ന ആയത്ത് പരിശോധിച്ചാൽ തന്നെ നഹ്‌സു ഇല്ല എന്ന് എന്ന് ബോധ്യപ്പെടും.കാരണം പ്രസ്തുത സൂക്തത്തിൽ -അൽ ഹാഖ 7 - പറയുന്നത് തുടര്‍ച്ചയായ ''ഏഴു രാത്രിയും എട്ടു പകലും അത് ( കാറ്റ് ) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.''അപ്പോൾ എല്ലാ ദിവസവും ഇതിൽ വന്നല്ലോ.അങ്ങിനെയെങ്കിൽപിന്നെ ദുശ്ശകുനം ഇല്ലാത്ത ഏതു ദിവസമാണുള്ളത്?
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 06/15.11.2017
وَمِثْلُ أَمْرِ النُّحُوسَةِ فِيمَا أَرَى أَمْرُ تَخْصِيصِ كُلِّ يَوْمٍ بِعَمَلٍ كَمَا يَزْعُمُهُ كَثِيرٌ مِنَ النَّاسِ ، وَيَذْكُرُونَ فِي ذَلِكَ أَبْيَاتًا نَسَبَهَا الْحَافِظُ الدِّمْيَاطِيُّ لِعَلِيٍّ كَرَّمَ اللَّهُ تَعَالَى وَجْهَهُ وَهِيَ :
ആശയ സംഗ്രഹം :ദിവസങ്ങളുടെ ദുശ്ശകുനത്തിലുള്ള കാര്യം പോലെ തന്നെ അധിക ജനങ്ങൾക്കിടയിലും വ്യാപകമായ മറ്റൊരു സംഗതിയാണ് ഓരോ ദിവസത്തിനും ചില പ്രത്യേക പ്രവർത്തികൾക്ക് മുൻഗണന നൽകുക എന്നത്.ഈ വിഷയത്തിൽ ഹാഫിദ് അദ്ദിമയാത്തി എന്നവർ അലി റദിയല്ലാഹു അന്ഹുവിലേക്കു ചേർത്തിപ്പറഞ്ഞിരിക്കുന്ന ചില വരികൾ പറയപ്പെട്ടിട്ടുള്ളത് ചുവടെ ചേർക്കുന്നു :
فَنِعْمَ الْيَوْمُ يَوْمُ السَّبْتِ حَقًّا لِصَيْدٍ إِنْ أَرَدْتَ بِلَا امْتِرَاءِ
ശനിയാഴ്ച വേട്ടയ്ക്ക് ഉത്തമം
وَفِي الْأَحَدِ الْبِنَاءُ لِأَنَّ فِيهِ تَبَدَّى اللَّهُ فِي خَلْقِ السَّمَاءِ
ഞായർ നിർമ്മാണ പ്രവർത്തികൾക്ക് ഉത്തമം; അന്ന് അല്ലാഹു ആകാശത്തിന്റെ സൃഷ്ടിപ്പ് തുടങ്ങി.
وَفِي الِاثْنَيْنِ إِنْ سَافَرْتَ فِيهِ سَتَرْجِعُ بِالنَّجَاحِ وَبِالثَّرَاءِ
തിങ്കളാഴ്ച യാത്ര ചെയ്‌താൽ വിജയവും സമ്പത്തുമായി മടങ്ങാമെന്ന്
وَمَنْ يُرِدِ الْحِجَامَةَ فَالثُّلَاثَا فَفِي سَاعَاتِهِ هَرْقُ الدِّمَاءِ
കൊമ്പു വയ്ക്കുന്നെങ്കിൽ രക്തം ഒലിപ്പിക്കാൻ ഉത്തമമായ ചൊവ്വാഴ്ച നല്ലതു.
وَإِنْ شَرِبَ امْرُؤٌ يَوْمًا دَوَاءً فَنِعْمَ الْيَوْمُ يَوْمُ الْأَرْبِعَاءِ
ബുധനാഴ്ച മരുന്ന് കഴിക്കാൻ നല്ലതെന്നു
وَفِي يَوْمِ الْخَمِيسِ قَضَاءُ حَاجٍّ فَإِنَّ اللَّهَ يَأْذَنُ بِالْقَضَاءِ
(സോറി ; ആശയമെന്താണെന്നു എനിക്ക് മനസ്സിലായിട്ടില്ല- പരിഭാഷകൻ )
وَفِي الْجُمُعَاتِ تَزْوِيجٌ وَعُرْسٌ وَلَذَّاتُ الرِّجَالِ مَعَ النِّسَاءِ
പുതിയാപ്പിള കൂടാനും വിവാഹത്തിനും സ്ത്രീ പുരുഷ സല്ലാപത്തിനും നല്ലതു വെള്ളി
.....................................
وَلَا أَظُنُّهَا تَصِحُّ ، وَقُصَارَى مَا أَقُولُ : مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ لَا دَخْلَ فِي ذَلِكَ لِوَقْتٍ وَلَا لِغَيْرِهِ ، لِبَعْضِ الْأَوْقَاتِ شَرَفٌ لَا يُنْكَرُ كَيَوْمِ الْجُمُعَةِ وَشَهْرِ رَمَضَانَ وَغَيْرِذَلِكَ ، وَلِبَعْضِهَا عَكْسُ ذَلِكَ كَالْأَوْقَاتِ الَّتِي تُكْرَهُ فِيهَا الصَّلَاةُ لَكِنَّ هَذَا أَمْرٌ وَمَحَلُّ النِّزَاعِ أَمْرٌ فَاحْفَظْ ذَلِكَ ، وَاللَّهُ تَعَالَى يَتَوَلَّى هُدَاكَ ،
ആശയ സംഗ്രഹം : (ഇമാം ആലൂസി തുടരുന്നു ): മുകളിലെ ബൈത്തുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു ഞാൻ കരുതുന്നില്ല .ഇത് വരെ ഞാൻ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതാണ്:അല്ലാഹു ഉദ്ദേശിക്കുന്നത് ഉണ്ടാകും/സംഭവിക്കും ;അല്ലാഹു ഉദ്ദേശിക്കാത്തതു ഉണ്ടാവില്ല/സംഭവിക്കില്ല.ഇതിൽ സമയത്തിനോ മറ്റോ പങ്കില്ല.വെള്ളിയാഴ്ച ,റമദാൻ മാസം ,മുതലായ ചില സമയങ്ങൾക്കു പവിത്രതയുണ്ട് എന്നത് ശരിയാണ്;അത് ആരും നിഷേധിക്കുന്ന കാര്യമല്ല.നിസ്ക്കാരം പാടില്ലാത്ത സമയം പോലെ ചില സമയങ്ങളുമുണ്ട്.എന്നാൽ ഇത് ഒരു കാര്യവും തർക്കത്തിലിരിക്കുന്ന വിഷയം /ചർച്ചാ വിഷയം അഥവാ നഹ്‌സു മറ്റൊരു വിഷയവുമാണ്.അതിനാൽ നീ അത് സൂക്ഷിക്കുക.അല്ലാഹുവിന്റെ അടുത്താണ് നിന്റെ ഹുദാ അഥവാ സന്മാർഗ്ഗം
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
ഇൻ ഷാ അല്ലാഹ് ഭാഗം രണ്ടു തുടരും
അധിക വായനക്ക് :
1.ഹാശിയത്ത് ഇബ്നു മാജ :
http://hadithportal.com/hadith-sharh-3539-9810&book=6
2.സ്വഹീഹു മുസ്‌ലിം
https://sunnah.com/muslim/55/47
3.തഫ്സീർ അൽ ഖുർതുബി
http://library.islamweb.net/Newlibrary/display_book.php?bk_no=48&ID=130&idfrom=645&idto=668&bookid=48&startno=14
4.ചില ചോദ്യോത്തര ലിങ്കുകൾ :
http://www.ahlalhdeeth.com/vb/showthread.php?t=133722
https://islamqa.info/ar/170713
https://islamqa.info/ar/147198
https://islamqa.info/ar/154095
http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=45748
നമ്മുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ ചേരാൻ
8848787706
എന്ന നമ്പറിൽ ബന്ധപ്പെടുക ABBAS PARAMBADAN, ASSALAMU A'LYKUM.
ചോദ്യം : മാസത്തിലെ അവസാനത്തെ ബുധൻ, പ്രത്യേകിച്ച് സഫർ മാസത്തിലെ അവസാനത്തെ ബുധൻ നഹ്‌സു അഥവാ ദുശ്ശകുനമാണെന്നും അന്ന് അല്ലാഹുവിന്റെ ശിക്ഷ ഭൂമിയിൽ ഇറങ്ങും എന്നും പറയുന്നു .ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ഏതെങ്കിലും നബിവചനങ്ങൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ?
ഉത്തരം
: സ്വാലിഹ് നബിയുടെ സമുദായമായിരുന്ന ആദ് സമുദായത്തെ അവരുടെ സത്യ നിഷേധത്തിന്റെ ഫലമായി അല്ലാഹു ഒരു കൊടുങ്കാറ്റായച്ചു നശിപ്പിക്കുകയുണ്ടായി. ഈ സംഭവം നടന്ന ദിവസങ്ങളെ ' ദുശ്ശകുനത്തിന്റെ ദിനങ്ങൾ " എന്നും ' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്നൊക്കെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്ന് റിപ്പോർട്ട് ഉണ്ട്. സത്യ നിഷേധികൾക്കു നാശം സംഭവിച്ച ദിവസം ആയതിനാൽ വിശുദ്ധ ഖുർആൻ അവരുടെ നഹ്സിന്റെ ദിനങ്ങൾ /' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്ന് വിശേഷിപ്പിച്ചു എന്നതല്ലാതെ സത്യ വിശ്വാസികൾക്ക് ഏതെങ്കിലും ദിവസം ദുശ്ശകുനമാണ് എന്നതിന് ഇതിൽ തെളിവ് ഒന്നും തന്നെയില്ല എന്നാണു ഈ ആയത്തിനു തഫ്സീർ ഖുർതുബിയും തഫ്സീർ ആലൂസിയിലും (റൂഹുൽ മആനീയിലും ) വന്നിട്ടുള്ള വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ചില അഭിപ്രായങ്ങൾ ചില ഗ്രൻഥങ്ങളിൽ കാണാമെങ്കിലും അവയൊന്നും തിരുനബിയിൽ നിന്ന് സ്ഥിരപ്പെട്ട ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളവയല്ല എന്നാണു ഇത് സംബന്ധിച്ച പഠനത്തിൽ നിന്ന് മനസ്സിലാവുന്നത്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
ഇൻ ഷാ അല്ലാഹ്, തെളിവുകൾ പരിശോധിക്കാം
MODULE 01/15.11.2017
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 054 ഖമര്‍ 18 – 22 കാണുക :
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
ആദ് സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന് നോക്കുക. )
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ
വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു.
تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.
فَكَيْفَ كَانَ عَذَابِي وَنُذُرِ
അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
തഫ്സീർ ഖുർതുബിയിൽ നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
..............................
فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ فِي يَوْمٍ كَانَ مَشْئُومًا عَلَيْهِمْ . وَقَالَ ابْنُ عَبَّاسٍ : أَيْ فِي يَوْمٍ كَانُوا يَتَشَاءَمُونَ بِهِ . الزَّجَّاجُ : قِيلَ فِي يَوْمِ أَرْبِعَاءَ . ابْنُ عَبَّاسٍ : كَانَ آخِرُ أَرْبِعَاءَ فِي الشَّهْرِ أَفْنَى صَغِيرَهُمْ وَكَبِيرَهُمْ . وَقَرَأَ هَارُونُ الْأَعْوَرُ " نَحِسٍ " بِكَسْرِ الْحَاءِ وَقَدْ مَضَى الْقَوْلُ فِيهِ فِي فُصِّلَتْ فِي أَيَّامٍ نَحِسَاتٍ . وَ فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ دَائِمُ الشُّؤْمِ اسْتَمَرَّ عَلَيْهِمْ بِنُحُوسِهِ ، وَاسْتَمَرَّ عَلَيْهِمْ فِيهِ الْعَذَابُ إِلَى الْهَلَاكِ . وَقِيلَ : اسْتَمَرَّ بِهِمْ إِلَى نَارِ جَهَنَّمَ
...................................
ആശയ സംഗ്രഹം :فِي يَوْمِ نَحْسٍ مُّسْتَمِرٍّ
'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവർക്കു (സത്യ നിഷേധികൾക്കു) മേൽ ദുശ്ശകുനമായ ദിവസത്തിൽ എന്നാണ് ആശയം.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അതായത് അവർ ദുശ്ശകുനമായി കണ്ടിരുന്ന ദിവസം. സജ്‌ജാജു പറയുന്നു : അത് ഒരു ബുധനാഴ്ചയാണെന്നു പറയപ്പെടുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അത് മാസത്തിലെ അവസാനത്തെ ബുധൻ ആയിരുന്നു;അന്ന് അവരിലെ ചെറിയവരും വലിയവരും ഉൾപ്പെടെ ഒന്നടങ്കം നശിപ്പിക്കപ്പെട്ടു. 'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവരുടെ നഹ്‌സു അവർ നശിക്കുവോളം തുടർന്ന് എന്നർത്ഥം.നരകം വരെയും അത് തുടരുന്നു എന്ന ആശയവുമാകാം
............................
فَإِنْ قِيلَ : فَإِذَا كَانَ يَوْمُ الْأَرْبِعَاءِ يَوْمَ نَحْسٍ مُسْتَمِرٍّ فَكَيْفَ يُسْتَجَابُ فِيهِ الدُّعَاءُ ؟ وَقَدْ جَاءَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتُجِيبَ لَهُ فِيهِ فِيمَا بَيْنَ الظُّهْرِ وَالْعَصْرِ . وَقَدْ مَضَى فِي ( الْبَقَرَةِ ) حَدِيثُ جَابِرٍ بِذَلِكَ . فَالْجَوَابُ - وَاللَّهُ أَعْلَمُ - مَا جَاءَ فِي خَبَرٍ يَرْوِيهِ مَسْرُوقٌ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : أَتَانِي جِبْرِيلُ فَقَالَ : إِنَّ اللَّهَ يَأْمُرُكَ أَنْ تَقْضِيَ بِالْيَمِينِ مَعَ الشَّاهِدِ وَقَالَ : يَوْمُ الْأَرْبِعَاءِ يَوْمُ نَحْسٍ مُسْتَمِرٍّ وَمَعْلُومٌ أَنَّهُ لَمْ يُرِدْ بِذَلِكَ أَنَّهُ نَحْسٌ عَلَى الصَّالِحِينَ ، بَلْ أَرَادَ أَنَّهُ نَحْسٌ عَلَى الْفُجَّارِ وَالْمُفْسِدِينَ ; كَمَا كَانَتِ الْأَيَّامُ النَّحِسَاتُ الْمَذْكُورَةُ فِي الْقُرْآنِ نَحِسَاتٍ عَلَى الْكُفَّارِ مِنْ قَوْمِ عَادٍ لَا عَلَى نَبِيِّهِمْ وَالْمُؤْمِنِينَ بِهِ مِنْهُمْ
.....................................
ആശയ സംഗ്രഹം :ഇനി ബുധനാഴ്ച എങ്ങിനെ വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാവും ?ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ സന്ദർഭം അല്ലേ?(ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ വിഷയത്തിൽ ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഹദീസ് നേരത്തെ സൂറത്തുൽ ബഖറയിൽ നാം പരാമർശിച്ചതാണ്) എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഇപ്രകാരമാണ്:മസ്‌റൂഖ് റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എന്റെ അടുത്ത് ജിബ്‌രീൽ വന്നു പറഞ്ഞു : അല്ലാഹു താങ്കളോട് സത്യം കൊണ്ട് സാക്ഷിയോടൊപ്പം വിധി തീർപ്പാക്കാൻ നിർദ്ദേശിക്കുന്നു.ബുധനാഴ്ച വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാണ്.( കുറിപ്പ് : ഈ ഹദീസ് സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു .സ്ഥിരപ്പെട്ടതാണെങ്കിൽ തന്നെ ഈ ഹദീസിനു ബുധനാഴ്ച സ്വാലിഹീങ്ങൾക്കു ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ആശയമില്ല എന്നാണു ഇമാം ഖുര്തുബിയുടെ തുടർന്നുള്ള പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നത്.) ഇമാം ഖുര്തുബി തുടരുന്നു: എന്നാൽ ബുധനാഴ്ച സ്വാലിഹീങ്ങൾക്കു ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ഈ ഹദീസിനു ആശയമില്ല എന്നത് അറിയപ്പെട്ട കാര്യമാണ്.ഇവിടെ ഉദ്ദേശ്യം തെമ്മാടികൾക്കും ഫസാദു ഉണ്ടാക്കുന്നവർക്കും നഹ്സാണ് എന്നതാണ് ഉദ്ദേശ്യം.ഖുർആനിൽ നഹ്സിന്റെ ദിനങ്ങൾ എന്ന് ആദ് സമൂഹത്തിലെ സത്യ നിഷേധികൾ നശിപ്പിക്കപ്പെട്ട ദിവസങ്ങളെ സംബന്ധിച്ച് പറഞ്ഞത് അവരിലെ സത്യ നിഷേധികളെ സംബന്ധിച്ചാണല്ലോ ; അല്ലാതെ അവരിലേക്ക് നിയോഗിക്കപ്പെട്ട നബിക്കോ അവരിലെ സത്യ വിശ്വാസികൾക്കോ ആ ദിനങ്ങൾ നഹ്സിന്റെ ദിനങ്ങൾ ആണ് എന്ന അർത്ഥത്തിൽ അല്ല.(അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ)
.........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=54&ayano=19
MODULE 02/15.11.2017
തഫ്സീർ റൂഹുൽ മആനീയിൽ നിന്ന് :
............................
وَقَوْلُهُ تَعَالَى : إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا اسْتِئْنَافٌ لِبَيَانِ مَا أُجْمِلَ أَوَّلًا ، وَالصَّرْصَرُ الْبَارِدَةُ عَلَى مَا رُوِيَ عَنِ ابْنِ عَبَّاسٍ وَقَتَادَةَ وَالضَّحَّاكِ ، وَقِيلَ : شَدِيدُ الصَّوْتِ وَتَمَامُ الْكَلَامِ قَدْ مَرَّ فِي «فُصِّلَتْ » فِي يَوْمِ نَحْسٍ شُؤْمٍ عَلَيْهِمْ مُسْتَمِرٍّ ذَلِكَ الشُّؤْمُ لِأَنَّهُمْ بَعْدَ أَنْ أُهْلِكُوا لَمْ يَزَالُوا مُعَذَّبِينَ فِي الْبَرْزَخِ حَتَّى يَدْخُلُوا جَهَنَّمَ يَوْمَ الْقِيَامَةِ ، وَالْمُرَادُ بِالْيَوْمِ مُطْلَقُ الزَّمَانِ لِقَوْلِهِ تَعَالَى : فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ [فُصِّلَتْ : 16] ، وَقَوْلُهُ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] الْمَشْهُورُ أَنَّهُ يَوْمُ الْأَرْبِعَاءِ وَكَانَ آخِرَ شَوَّالٍ عَلَى مَعْنَى أَنَّ ابْتِدَاءَ إِرْسَالِ الرِّيحِ كَانَ فِيهِ فَلَا يُنَافِي آيَتَيْ «فُصِّلَتْ » وَ «الْحَاقَّةَ »
ആശയ സംഗ്രഹം :
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا
എന്നതിന്റെ വിശദീകരണത്തിൽ ശക്തമായ ശബ്ദത്തിൽ തണുത്ത കാറ്റാണ് അവർക്കു മേൽ വീശിയടിച്ചതു എന്ന് വന്നു വിവരണം വന്നിട്ടുണ്ട്. ' വിട്ടു മാറാത്ത ദുശ്ശകുനത്ത്തിന്റെ ദിനം ' എന്നാൽ ഇഹലോകത്തിൽ അവരുടെ നാശത്തിനു ശേഷവും ബർസഖിയായ ലോകത്തും അന്ത്യനാളിൽ നരകത്തിൽ എത്തിപ്പെടുന്നത് വരെയും അവരുടെ ശിക്ഷ തുടരുമെന്നാണ് ആശയം( സത്യ നിഷേധികൾ നരകത്തിൽ എത്തിയാൽ പിന്നെ ശാശ്വതമായ ശിക്ഷയുമാണല്ലോ).സൂറ ഫുസ്സിലത്തിൽ ഇങ്ങിനെ കാണാം :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 041 ഫുസ്സിലത് 15 &16:
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ
എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنصَرُونَ
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 069 ഹാഖ 5 – 7 :
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് ( കാറ്റ് ) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം
فَهَلْ تَرَى لَهُم مِّن بَاقِيَةٍ
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്നാണു പ്രസിദ്ധമായ അഭിപ്രായം .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 03/15.11.2017
..................................
وَأَيَّدَ بَعْضُهُمْ بِالْآيَةِ مَا أَخْرَجَهُ وَكِيعٌ فِي الْغَرَرِ وَابْنُ مَرْدُوَيْهِ وَالْخَطِيبُ الْبَغْدَادِيُّ عَنِ ابْنِ عَبَّاسٍ مَرْفُوعًا آخِرَ أَرْبِعَاءَ فِي الشَّهْرِ يَوْمٌ نَحْسٌ مُسْتَمِرٌّ وَأَخَذَ بِذَلِكَ كَثِيرٌ مِنَ النَّاسِ فَتَطَيَّرُوا مِنْهُ وَتَرَكُوا السَّعْيَ لِمَصَالِحِهِمْ فِيهِ
.............................
وَذَلِكَ مِمَّا لَا يَنْبَغِي ، وَالْحَدِيثُ الْمَذْكُورُ فِي سَنَدِهِ مَسْلَمَةُ بْنُ الصَّلْتِ قَالَ أَبُو حَاتِمٍ : مَتْرُوكٌ ، وَجَزَمَ ابْنُ الْجَوْزِيِّ بِوَضْعِهِ وَقَالَ ابْنُ رَجَبٍ : حَدِيثٌ لَا يَصِحُّ وَرَفْعُهُ غَيْرُ مُتَّفَقٍ عَلَيْهِ فَقَدْ رَوَاهُ الطُّيُورِيُّ مِنْ طَرِيقٍ آخَرَ مَوْقُوفًا عَلَى ابْنِ عَبَّاسٍ ، وَقَالَ السَّخَاوِيُّ : طُرُقُهُ كُلُّهَا وَاهِيَةٌ ، وَضَعَّفُوا أَيْضًا خَبَرَ الطَّبَرَانِيِّ يَوْمُ الْأَرْبِعَاءَ يَوْمٌ نَحْسٌ مُسْتَمِرٌّ
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ചില ഹദീസ് ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട 'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ദിവസത്തെ പലരും നഹ്‌സു ആയി കണക്കാക്കുകയും പ്രസ്തുത ദിവസം യാത്രകൾ ഉപേക്ഷിക്കുകയും ചെയ്തു.
..............................
'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ ആധികാരികത പരിശോധിക്കാം.പ്രസ്തുത ഹദീസിന്റെ പരമ്പരയിൽ മസ്ലമത്ത് ബ്നു സ്വൽത്ത് എന്ന ഒരു വ്യക്തിയുണ്ട്.അബൂ ഹാത്തിം പറയുന്നു : അദ്ദേഹം ഒഴിവാക്കപ്പെടേണ്ട വ്യക്തിയാണ് (മത്രൂക്).അദ്ദേഹം ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ഇബ്നുൽ ജൗസി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.ഇബ്നു റജബ് പ്രസ്താവിക്കുന്നു : ഈ ഹദീസ് സ്വഹീഹ് അല്ല.ഇത് മർഫൂഉ ആണോ എന്ന കാര്യത്തിൽ ഏകോപനമില്ല.തുയൂരി മറ്റൊരു പരമ്പരയിലൂടെ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് മൗഖൂഫ് ആയ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇമാം സഖാവി പ്രസ്താവിക്കുന്നു : ഈ ഹദീസിന്റെ എല്ലാ പരമ്പരകളും ദുർബലമാണ്.' ബുധനാഴ്ച വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ ദിവസമാണ് ' എന്ന ത്വബ്റാനിയുടെ റിപ്പോർട്ടും ദുർബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
وَالْآيَةُ قَدْ عُلِمَتْ مَعْنَاهَا ، وَجَاءَ فِي الْأَخْبَارِ وَالْآثَارِ مَا يُشْعِرُ بِمَدْحِهِ فَفِي مِنْهَاجِ الْحَلِيمِيِّ ، وَشُعَبِ الْبَيْهَقِيِّ أَنَّ الدُّعَاءَ يُسْتَجَابُ يَوْمُ الْأَرْبِعَاءِ بَعِيدُ الزَّوَالِ ، وَذَكَرَ بُرْهَانُ الْإِسْلَامِ فِي تَعْلِيمِ الْمُتَعَلِّمِ عَنْ صَاحِبِ الْهِدَايَةِ أَنَا مَا بُدِئَ شَيْءٌ يَوْمَ الْأَرْبِعَاءِ إِلَّا وَتَمَّ وَهُوَ يَوْمَ خَلَقَ اللَّهُ تَعَالَى فِيهِ النُّورَ فَلِذَلِكَ كَانَ جَمْعٌ مِنَ الْمَشَايِخِ يَتَحَرَّوْنَ ابْتِدَاءَ الْجُلُوسِ لِلتَّدْرِيسِ فِيهِ ، وَاسْتَحَبَّ بَعْضُهُمْ غَرْسَ الْأَشْجَارِ فِيهِ لِخَبَرِ ابن حبان وَالدَّيْلَمِيِّ عَنْ جَابِرٍ مَرْفُوعًا «مَنْ غَرَسَ الْأَشْجَارَ يَوْمَ الْأَرْبِعَاءِ وَقَالَ : سُبْحَانَ الْبَاعِثِ الْوَارِثِ أَتَتْهُ أُكُلُهَا » نَعَمْ جَاءَتْ أَخْبَارٌ وَآثَارٌ تُشْعِرُ بِخِلَافِ ذَلِكَ ، فَفِي الْفِرْدَوْسِ عَنْ عَائِشَةَ مَرْفُوعًا «لَوْلَا أَنْ تَكْرَهَ أُمَّتِي لَأَمَرْتُهَا أَنْ لَا يُسَافِرُوا يَوْمَ الْأَرْبِعَاءِ ، وَأَحَبُّ الْأَيَّامِ إِلَيَّ الشُّخُوصَ فِيهَا يَوْمَ الْخَمِيسِ وَهُوَ غَيْرُ مَعْلُومِ الصِّحَّةِ عِنْدِي
ആശയ സംഗ്രഹം :ഖുർആൻ വചനത്തിന്റെ ആശയം അറിയപ്പെട്ടതാണ്.എന്നാൽ ബുധനാഴ്ച നല്ല ദിവസമാണ് എന്ന നിലയിലും ചില റിപ്പോർട്ടുകൾ ഉണ്ട്.ബുധനാഴ്ച ഉച്ച തിരിഞ്ഞു /സുഹറിന് ശേഷം പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്ന സമയമാണെന്ന് റിപ്പോർട്ട് ഉണ്ട്.(കുറിപ്പ് : ഇത് സംബന്ധിച്ച് മുസ്നദ് അഹ്മദിൽ വന്ന ഹദീസ് സ്വഹീഹാണെന്ന് ചില മുഹദ്ദിസുകൾ ഹുക്മു ചെയ്തിട്ടുണ്ട്).പഠനം തുടങ്ങുന്നതിനു ബുധനാഴ്ച നല്ല ദിവസമായി ചിലർ കണ്ടിരുന്നു.ബുധനാഴ്ച ചെടി /മരം നടലും പ്രത്യേകം സുന്നത്താണെന്ന് ചിലർ ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.യാത്ര നിരുത്സാഹപ്പെടുത്തുന്ന പോലെ ബുധനാഴ്ച മോശമാണ് എന്ന് തോന്നിക്കുന്ന ചില റിപ്പോർട്ടുകളും ഉണ്ടെങ്കിലും അതിന്റെ ആധികാരികത അറിയില്ലെന്നും ഇമാം ആലൂസി വെളിപ്പെടുത്തുന്നു
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 04/15.11.2017
وَأَخْرَجَ أَبُو يَعْلَى عَنِ ابْنِ عَبَّاسٍ . وَابْنُ عَدِيٍّ وَتَمَامُ فِي فَوَائِدِهِ عَنْ أَبِي سَعِيدٍ مَرْفُوعًا يَوْمُ السَّبْتِ يَوْمُ مَكْرٍ وَخَدِيعَةٍ وَيَوْمُ الْأَحَدِ يَوْمُ غَرْسٍ وَبِنَاءٍ وَيَوْمُ الِاثْنَيْنِ يَوْمُ سَفَرٍ وَطَلَبِ رِزْقٍ وَيَوْمُ الثُّلَاثَاءِ يَوْمُ حَدِيدٍ وَبَأْسٍ . وَيَوْمُ الْأَرْبِعَاءِ لَا أَخْذٌ وَلَا عَطَاءٌ . وَيَوْمُ الْخَمِيسِ يَوْمُ طَلَبِ الْحَوَائِجِ وَالدُّخُولِ عَلَى السُّلْطَانِ . وَالْجُمْعَةُ يَوْمُ خُطْبَةٍ وَنِكَاحٍ ، وَتَعَقَّبَهُ السَّخَاوِيُّ بِأَنَّ سَنَدَهُ ضَعِيفٌ ، وَرَوَى ابْنُ مَاجَهْ عَنِ ابْنِ عُمَرَ مَرْفُوعًا وَخَرَّجَهُ الْحَاكِمُ مِنْ طَرِيقَيْنِ آخَرَيْنِ «لَا يَبْدُو جُذَامٌ وَلَا بَرَصٌ إِلَّا يَوْمَ الْأَرْبَعَاءِ » وَفِي بَعْضِ الْآثَارِ النَّهْيُ عَنْ قَصِّ الْأَظْفَارِ يَوْمَ الْأَرْبِعَاءِ وَأَنَّهُ يُورِثُ الْبَرَصَ ، وَكَرِهَ بَعْضُهُمْ عِيَادَةَ الْمَرْضَى فِيهِ ، وَعَلَيْهِ قِيلَ :
لَمْ يُؤْتَ فِي الْأَرْبِعَاءِ مَرِيضٌ إِلَّا دَفَنَّاهُ فِي الْخَمِيسِ
ആശയ സംഗ്രഹം : അബൂ മസ്ഊദ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ളതായി രേഖപ്പെടുത്തപ്പെട്ട ദുർബലമായ മറ്റൊരു ഹദീസ് കാണുക : ശനിയാഴ്ച വഞ്ചനയുടെയും ചതിയുടെയും ദിവസമാണ്.തിങ്കൾ യാത്രക്കും വിഭവാന്വേഷണത്തിനും ഉത്തമം.ചൊവ്വ ശക്തിയുടെയും ഇരുമ്പിന്റെയും ദിവസം.ബുധൻ കൊടുക്കൽ വാങ്ങലുകൾ അരുത്.വ്യാഴം ആവശ്യങ്ങൾ നിവർത്തിക്കാനും രാജാക്കന്മാരെ കാണാനും മെച്ചം.വെള്ളി ഖുതുബയുടെയും നികാഹിന്റെയും ദിവസം.എന്നാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇമാം സഖാവി വ്യക്തമാക്കിയിട്ടുണ്ട്.(NOTE:നികാഹ് വെള്ളിയാഴ്ചയാണ് ഉത്തമം എന്ന് ചില സലഫുസ്സ്വാലിഹീങ്ങളുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ചില ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട് )
ഇബ്നു മാജയും ഹാകിമും ഉദ്ധരിച്ച മറ്റൊരു ഹദീസിൽ 'വെള്ളപ്പാണ്ടും കുഷ്‌ട്ടവുംബുധനാഴ്ച അല്ലാതെ വെളിപ്പെടില്ല' എന്ന ഒരു പരാമര്ശമുള്ളതായി കാണുന്നു.(എന്നാൽ ഇതിന്റെ പരമ്പരയും ദുർബലമാണെന്ന് കാണുന്നു.)ബുധനാഴ്ച നഖം മുറിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്തുത ദിവസം നഖം മുറിക്കുന്നത് വെള്ളാപ്പാണ്ടു ഉണ്ടാക്കുമെന്നും ചില അസറുകളിൽ വന്നിട്ടുണ്ട്.ചിലർ ബുധനാഴ്ച രോഗ സന്ദർശനം ഇഷ്ടപ്പെട്ടിരുന്നില്ല.
....................................
وَوَنَقَلَ الْمَنَاوِيُّ عَنِ الْبَحْرِ أَنَّ إِخْبَارَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ عَنْ نُحُوسَةِ آخِرِ أَرْبِعَاءَ فِي الشَّهْرِ مِنْ بَابِ التَّطَيُّرِ ضَرُورَةَ أَنَّهُ لَيْسَ مِنَ الدِّينِ بَلْ فِعْلُ الْجَاهِلِيَّةِ وَلَا مَبْنِيٌّ عَلَى قَوْلِ الْمُنَجِّمِينَ أَنَّهُ يَوْمُ عُطَارِدَ وَهُوَ نَحْسٌ مَعَ النُّحُوسِ سَعْدٌ مَعَ السُّعُودِ فَإِنَّهُ قَوْلٌ بَاطِلٌ ، وَيَجُوزُ أَنْ يَكُونَ مِنْ بَابِ التَّخْوِيفِ وَالتَّحْذِيرِ أَيِ احْذَرُوا ذَلِكَ الْيَوْمَ لِمَا نَزَلَ فِيهِ مِنَ الْعَذَابِ وَكَانَ فِيهِ مِنَ الْهَلَاكِ وَجَدِّدُوا فِيهِ لِلَّهِ تَعَالَى تَوْبَةً خَوْفًا أَنْ يَلْحَقَكُمْ فِيهِ بُؤْسٌ كَمَا وَقَعَ لِمَنْ قَبْلَهُمْ ، وَهَذَا كَمَا قَالَ حِينَ أَتَى الْحِجْرَ : لَا تَدْخُلُوا عَلَى هَؤُلَاءِ الْمُعَذَّبِينَ إِلَّا أَنْ تَكُونُوا بَاكِينَ إِلَى غَيْرِ ذَلِكَ ،
ആശയ സംഗ്രഹം : അൽ ബഹ്‌റിൽ മുനാവി പ്രസ്താവിക്കുന്നു : മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദുശ്ശകുനമാണ് എന്ന റിപ്പോർട്ട് ശകുനം നോക്കണം എന്ന അർത്ഥത്തിൽ അല്ല.എന്നാൽ അത് ഇസ്‌ലാമിന് മുമ്പുള്ള കാല ഘട്ടത്തിലെ/ ജാഹിലിയ്യാ കാലത്തെ ഒരു രീതിയായിരുന്നു എന്ന അർത്ഥത്തിലാണ്.ബുധനാഴ്ച ബുധ ഗ്രഹത്തിന്റെ (ഉതാരിദ്) ദിവസമാണെന്നും ആ ദിവസം ദുശ്ശകുനമാണെന്നുമുള്ള ജ്യോതിഷികളുടെ വിശ്വാസത്തെ അംഗീകരിക്കലോ അതിന്റെ അടിസ്ഥാനത്തിലോ അല്ല ഇത്.എന്നാൽ ഇതിന്റെ ഉദ്ദേശ്യം, അല്ലാഹു ശിക്ഷ ഇറക്കിയ ദിവസം ആയതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് നിങ്ങളുടെ തൗബ /പാശ്ചാത്താപം പുതുക്കി മടങ്ങണം എന്ന മുന്നറിയിപ്പും ഭയപ്പെടുത്തലും ആവാൻ സാധ്യതയുണ്ട്.സമൂദ് ഗോത്രക്കാരുടെ പ്രദേശത്ത് അൽ ഹിജ്രിൽ വന്നപ്പോൾ തിരു നബി സ്വഹാബാക്കളോടു ' നിങ്ങൾ ശിക്ഷിക്കപ്പെട്ട ഈ ആളുകളുടെ സ്ഥാനങ്ങളിൽ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുത്' എന് നിർദ്ദേശം നൽകിയതു ഇത്തരത്തിൽ പെട്ടതാണ്.( സമൂദ് ഗോത്രക്കാരുടെ പ്രദേശവുമായി ബന്ധപ്പെട്ട ഈ സംഭവം മുത്തഫിഖുൻ അലൈഹി ആയ സ്വഹീഹു ആയ ഹദീസിൽ വന്നിട്ടുണ്ട്)
وَحُكِيَ أَيْضًا عَنْ بَعْضِهِمْ أَنَّهُ قَالَ : التَّطَيُّرُ مَكْرُوهٌ كَرَاهِيَةً شَرْعِيَّةً إِلَّا أَنَّ الشَّرْعَ أَبَاحَ لِمَنْ أَصَابَهُ فِي آخِرِ أَرْبِعَاءَ شَيْءٌ فِي مَصَالِحِهِ أَنْ يَدَعَ التَّصَرُّفَ فِيهِ لَا عَلَى جِهَةِ التَّطَيُّرِ وَاعْتِقَادِ أَنَّهُ يَضُرُّ أَوْ يَنْفَعُ بِغَيْرِ إِذْنِ اللَّهِ تَعَالَى بَلْ عَلَى جِهَةِ اعْتِقَادِ إِبَاحَةِ الْإِمْسَاكِ فِيهِ لِمَا كَرِهَتْهُ النَّفْسُ لَا اقْتِفَاءً لِلتَّطَيُّرِ وَلَكِنْ إِثْبَاتًا لِلرُّخْصَةِ فِي التَّوَقِّي فِيهِ لِمَنْ يَشَاءُ مَعَ وُجُوبِ اعْتِقَادِ أَنَّ شَيْئًا لَا يَضُرُّ شَيْئًا
ആശയ സംഗ്രഹം : ശകുനം നോക്കൽ ദീനിൽ വെറുക്കപ്പെട്ട കാര്യമാണെന്നും എന്നാൽ ബുധനാഴ്ച ഏതെങ്കിലും നന്മയിൽ തടസ്സം വന്ന വ്യക്തിക്ക് , ശകുനം നോക്കുക എന്ന നിലക്കോ അല്ലാഹുവിന്റെ അനുമതി കൂടാതെ ബുധനാഴ്ചക്കു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുമെന്ന വിശാസം ഉള്ള നിലക്കോ ഒന്നും അല്ലാതെ തന്റെ മനസ്സ് ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം ചെയ്യാതിരിക്കുക എന്ന നിലയിൽ ബുധ്‌ഹനാഴ്ച ഏതെങ്കിലും പ്രവർത്തികളിൽ നിന്ന് മാറി നിൽക്കൽ അനുവദനീയമാണ് എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇങ്ങിനെ അഭിപ്രായപ്പെട്ടവർ പോലും ബുധനാഴ്ചകൊണ്ട് ദോഷം ഉണ്ടാകും എന്ന വിശ്വാസത്തെയും ശകുനം നോക്കലിനെയും അംഗീകരിച്ചു കൊണ്ടാകരുതു അത്
എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 05/15.11.2017
وَنُقِلَ عَنِ الْحَلِيمِيِّ أَنَّهُ قَالَ : عَلِمْنَا بِبَيَانِ الشَّرِيعَةِ أَنَّ مِنَ الْأَيَّامِ نَحْسًا ، وَيُقَابِلُ النَّحْسَ السَّعْدُ وَإِذَا ثَبَتَ الْأَوَّلُ ثَبَتَ الثَّانِي أَيْضًا ، فَالْأَيَّامُ مِنْهَا نَحْسٌ وَمِنْهَا سَعْدٌ كَالْأَشْخَاصِ مِنْهُمْ شَقِيٌّ وَمِنْهُمْ سَعِيدٌ ، وَلَكِنْ زُعِمَ أَنَّ الْأَيَّامَ وَالْكَوَاكِبَ تُنْحِسُ أَوْ تُسْعِدُ بِاخْتِيَارِهَا أَوْقَاتًا وَأَشْخَاصًا بَاطِلٌ ، وَالْقَوْلُ - إِنَّ الْكَوَاكِبَ قَدْ تَكُونُ أَسْبَابًا لِلْحَسَنِ وَالْقَبِيحِ وَالْخَيْرِ وَالشَّرِّ وَالْكُلُّ فِعْلُ اللَّهِ تَعَالَى وَحْدَهُ - مِمَّا لَا بَأْسَ بِهِ . ثُمَّ قَالَ الْمَنَاوِيُّ : وَالْحَاصِلُ أَنَّ تَوَقِّي الْأَرْبِعَاءِعَلَى جِهَةِ الطِّيَرَةِ وَظَنِّ اعْتِقَادِ الْمُنَجِّمِينَ حَرَامٌ شَدِيدُ التَّحْرِيمِ إِذِ الْأَيَّامُ كُلُّهَا لِلَّهِ تَعَالَى لَا تَنْفَعُ وَلَا تَضُرُّ بِذَاتِهَا وَبِدُونِ ذَلِكَ لَا ضَيْرَ وَلَا مَحْذُورَ فِيهِ وَمَنْ تَطَيَّرَ حَاقَتْ بِهِ نُحُوسَتُهُ ، وَمَنْ أَيْقَنَ بِأَنَّهُ لَا يَضُرُّ وَلَا يَنْفَعُ إِلَّا اللَّهُ عَزَّ وَجَلَّ لَمْ يُؤَثِّرْ فِيهِ شَيْءٌ مِنْ ذَلِكَ كَمَا قِيلَ :
تَعَلَّمْ أَنَّهُ لَا طِيَرَ إِلَّا عَلَى مُتَطَيِّرٍ وَهُوَ الثُّبُورُ
انْتَهَى
ആശയ സംഗ്രഹം : വ്യക്തികളിൽ വിജയിയും പരാജിതനും ഉള്ള പോലെ ദിവസങ്ങളിൽ സൗഭാഗ്യമുള്ളവയും ശകുനം ഉള്ളവയും ഉണ്ടെന്നും എന്നാൽ നക്ഷത്രങ്ങൾ ചില വ്യക്തികൾക്കോ സമയങ്ങൾക്കോ പ്രത്യേകമായി സൗഭാഗ്യമോ ന്ഹസോ ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നും അൽ ഹലീമി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.എന്നാൽ എല്ലാം അല്ലാഹുവിന്റെ പ്രവർത്തിയാണെന്ന നിലക്ക് ചിലപ്പോൾ നക്ഷത്രങ്ങൾ നന്മക്കോ തിന്മക്കോ കാരണമായേക്കാം എന്ന് കരുതുന്നതിൽ കുഴപ്പമില്ല. തുടർന്ന് മുനാവി പറയുന്നു : ശകുനം നോക്കുക എന്ന നിലയിലും ജ്യോതിഷികളുടെ വിശ്വാസ പ്രകാരവും ബുധനാഴ്ചയെ സൂക്ഷിക്കൽ കടുത്ത ഹറാം ആണ്.കാരണം എല്ലാ ദിവസങ്ങളും അല്ലാഹുവിനുള്ളതാണ്.ദിവസങ്ങൾ അതിന്റെ ദാതു കൊണ്ടോ അല്ലാതെയോ ഒരു ഉപകാരവും ഉപദ്രവവും വരുത്തുന്നില്ല.അപ്പോൾ ദിവസങ്ങളിൽ സൂക്ഷിക്കപ്പെടെണ്ടാതായതോ ഉപദ്രവമോ ഒന്നുമില്ല.അല്ലാഹുവല്ലാതെ ഒന്നും ഒരു ഉപകാരവും ഉപദ്രവവും വരുത്തില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവന് ദിവസങ്ങളെ പേടിക്കേണ്ട കാര്യമില്ല.
ശകുനം നോക്കുന്നവനല്ലാതെ ദുശ്ശകുനമില്ല ; ശകുനം നോക്കൽ നാശമാണ് എന്ന വരികൾ ശ്രദ്ധിക്കുക
وَأَقُولُ كُلُّ الْأَيَّامِ سَوَاءٌ وَلَا اخْتِصَاصَ لِذَلِكَ بِيَوْمِ الْأَرْبِعَاءِ وَمَا مِنْ سَاعَةٍ مِنَ السَّاعَاتِ إِلَّا وَهِيَ سَعْدٌ عَلَى شَخْصٍ نَحْسٌ عَلَى آخَرَ بِاعْتِبَارِ مَا يُحْدِثُ اللَّهُ تَعَالَى فِيهَا مِنَ الْمُلَائِمِ وَالْمُنَافِرِ وَالْخَيْرِ وَالشَّرِّ ، فَكُلُّ يَوْمٍ مِنَ الْأَيَّامِ يَتَّصِفُ بِالْأَمْرَيْنِ لِاخْتِلَافِ الِاعْتِبَارِ وَإِنِ اسْتُنْحِسَ يَوْمُ الْأَرْبِعَاءِ لِوُقُوعِ حَادِثٍ فِيهِ فَلْيُسْتَنْحَسْ كُلُّ يَوْمٍ فَمَا أُولِجَ اللَّيْلُ فِي النَّهَارِ وَالنَّهَارُ فِي اللَّيْلِ إِلَّا لِإِيلَادِ الْحَوَادِثِ وَقَدْ قِيلَ :
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ
ആശയ സംഗ്രഹം : ഞാൻ ( ഇമാം ആലൂസി )പറയുന്നു:(നഹ്‌സു എന്ന നിലയിൽ )എല്ലാ ദിവസങ്ങളും സമമാണ്.ബുധനാഴ്ചക്കു ഒരു പ്രത്യേകതയും ഇല്ല;ഒരു സമയത്തിനും പ്രത്യേകതയില്ല.ഒരാൾക്ക് സൗഭാഗ്യമാവുന്ന ദിവസം അല്ലെങ്കിൽ സമയം മറ്റൊരാൾക്ക് നഹ്‌സു ആകാമെന്നല്ലാതെ ഇതിൽ ഒന്നുമില്ല.ഒരാളുടെ ജീവിതത്തിൽ അല്ലാഹു സംഭവിപ്പിക്കുന്ന നന്മകളുടെയും തിന്മകളുടെയും സമാഗമങ്ങളുടെയും വേർപ്പാടുകളുടെയും പരിഗണയിലാണ് ഇത് സംഭവിക്കുന്നത്.അപ്പോൾ എല്ലാ ദിവസങ്ങളിലും നന്മയും തിന്മയും സംഭവിക്കുന്നുണ്ട്.ഇനി ബുധനാഴ്ച വല്ലതും ദോഷകരമായി നടന്നത് പരിഗണിച്ചു ബുധനാഴ്ചയെ ദുശ്ശകുനമായി കാണുകയാണെങ്കിൽ എല്ലാ ദിവസങ്ങളെയും നഹ്‌സു /ദുശ്ശകുനം ആയി പരിഗണിക്കേണ്ടി വരും.കാരണം എല്ലാ ദിവസങ്ങളിലും പലതും സംഭവിക്കുന്നുണ്ടല്ലോ.കവി വചനം ശ്രദ്ധിക്കുക:
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ
എല്ലാ പകലുകളും(ദിവസങ്ങളും) ഒന്നിന്റെ മക്കളാണേ... ഈ നിശകളെല്ലാം സഹോദരിമാരും ...
وَقَدْ حُكِيَ أَنَّهُ صَبَّحَ ثَمُودَ الْعَذَابُ يَوْمَ الْأَحَدِ ، وَوَرَدَ فِي الْأَثَرِ وَلَا أَظُنُّهُ يَصِحُّ - نَعُوذُ بِاللَّهِ تَعَالَى مِنْ يَوْمِ الْأَحَدِ فَإِنَّ لَهُ حَدًّا أَحَدَّ مِنَ السَّيْفِ - وَلَوْ صَحَّ فَلَعَلَّهُ فِي أَحَدٍ مَخْصُوصٍ عُلِمَ بِالْوَحْيِ مَا يَحْدُثُ فِيهِ
.............................
ആശയ സംഗ്രഹം : ഞായറാഴ്ച ദിവസമാണ് സമൂദ് ഗോത്രക്കാർക്കു മേൽ അല്ലാഹു ശിക്ഷ ഇറക്കിയത് എന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ദിവസത്തിനു വാളിനേക്കാൾ മൂർച്ചയുള്ള ഒരു ഹദ്ദു ഉണ്ടെന്നും ഉദ്ധരിക്കപ്പെടുന്നില്ല.ഇത് സ്വഹീഹാണെന്ന് ഞാൻ കരുതുന്നില്ല.അല്ലാഹുവിൽ ശരണം.ഇനി അത് സ്വഹീഹു ആണെങ്കിൽ വഹ്‌യ് മൂലം അറിയപ്പെട്ട ഒരു പ്രത്യേക ദിവസം മാത്രമായേക്കാം.
وَوَرَدَ فِي الْفِرْدَوْسِ مِنْ حَدِيثِ ابْنِ مَسْعُودٍ - خَلَقَ اللَّهُ تَعَالَى الْأَمْرَاضَ يَوْمَ الثُّلَاثَاءِ ، وَفِيهِ أَنْزَلَ إِبْلِيسَ إِلَى الْأَرْضِ ، وَفِيهِ خَلَقَ جَهَنَّمَ ، وَفِيهِ سَلَّطَ اللَّهُ تَعَالَى مَلَكَ الْمَوْتِ عَلَى أَرْوَاحِ بَنِي آدَمَ . وَفِيهِ قَتَلَ قَابِيلُ هَابِيلَ ، وَفِيهِ تُوُفِّيَ مُوسَى وَهَارُونُ عَلَيْهِمَا السَّلَامُ ، وَفِيهِ ابْتُلِيَ أَيُّوبُ - الْحَدِيثَ ، وَهُوَ إِنْ صَحَّ لَا يَدُلُّ عَلَى نُحُوسَتِهِ غَايَتُهُ أَنَّهُ وَقَعَ فِيهِ مَا وَقَعَ وَقَدْ وَقَعَ فِيهِ غَيْرُذَلِكَ مِمَّا هُوَ خَيْرٌ ، فَفِي رِوَايَةِ مُسْلِمٍ - خُلِقَ الْمَنْفَقُ أَيْ مَا يَقُومُ بِهِ الْمَعَاشُ يَوْمَ الثُّلَاثَاءِ- وَإِذَا تَتَبَّعْتَ التَّوَارِيخَ وَقَعْتَ عَلَى حَوَادِثَ عَظِيمَةٍ فِي سَائِرِ الْأَيَّامِ ، وَيَكْفِي فِي هَذَا الْبَابِ أَنَّ حَادِثَةَ عَادٍ اسْتَوْعَبَتْ أَيَّامَ الْأُسْبُوعِ فَقَدْ قَالَ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] فَإِنْ كَانَتِ النُّحُوسَةُ لِذَلِكَ فَقُلْ لِي أَيُّ يَوْمٍ مِنَ الْأُسْبُوعِ خَلَا مِنْهَا ؟!
ആശയ സംഗ്രഹം : അൽ ഫിർദൗസിൽ ഇബ്നു മസ്ഊദ് റദിയള്ളാഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടായി ഇപ്രകാരം വന്നിരിക്കുന്നു :അല്ലാഹു രോഗങ്ങളെ പടച്ചത് ചൊവ്വാഴ്ചയാണ്. .ഇബ്ലീസിനെ ആ ദിവസം അല്ലാഹു ഭൂമിയിലേക്ക് ഇറക്കി.അന്നാണ് നരകത്തെ പടച്ചത്.മനുഷ്യ സന്തതികളുടെ റൂഹ്/ആത്മാവ് പിടിക്കാൻ അല്ലാഹു മലക്കുൽ മൗതിനെ ഏൽപ്പിച്ചത് ചൊവ്വാഴ്ചയാണ്.ഖാബീൽ ഹാബീലിനെ വധിച്ചതും അന്നാണ്.മൂസാ നബിയും ഹാറൂൻ നബിയും വഫാത്തായതും ചൊവ്വാഴ്ച തന്നെ.അയ്യൂബ് നബി പരീക്ഷിക്കപ്പെട്ടതും ചൊവ്വാഴ്ചയാണ്......'ഈ ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ പരമാവധി പറയാവുന്നതു ചൊവ്വാഴ്ച ഇതൊക്കെ സംഭവിച്ചു എന്ന് മാത്രമാണ് ചൊവ്വാഴ്ച ദുശ്ശകുനത്ത്തിന്റെ ദിവസമാണ് എന്നതിന് ഇതിൽ തെളിവില്ല.കാരണം ചൊവ്വാഴ്ച ദിവസം നന്മകളും സംഭവിച്ചിട്ടുണ്ട്.ഉപജീവന മാർഗ്ഗം പടക്കപ്പെട്ടതു ചൊവ്വാഴ്ച ആണെന്ന് റിപ്പോർട്ടുണ്ട്.ഇനി ചരിത്രത്തിലൂടെ നീ കണ്ണോടിച്ചാൽ പല സംഭവങ്ങളും പല ദിവസങ്ങളിലും നടന്നതായി കാണാം.ആദ് സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത് സംബന്ധിച്ച് സൂറത്തുൽ ഹാഖയിൽ വന്ന ആയത്ത് പരിശോധിച്ചാൽ തന്നെ നഹ്‌സു ഇല്ല എന്ന് എന്ന് ബോധ്യപ്പെടും.കാരണം പ്രസ്തുത സൂക്തത്തിൽ -അൽ ഹാഖ 7 - പറയുന്നത് തുടര്‍ച്ചയായ ''ഏഴു രാത്രിയും എട്ടു പകലും അത് ( കാറ്റ് ) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.''അപ്പോൾ എല്ലാ ദിവസവും ഇതിൽ വന്നല്ലോ.അങ്ങിനെയെങ്കിൽപിന്നെ ദുശ്ശകുനം ഇല്ലാത്ത ഏതു ദിവസമാണുള്ളത്?
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
MODULE 06/15.11.2017
وَمِثْلُ أَمْرِ النُّحُوسَةِ فِيمَا أَرَى أَمْرُ تَخْصِيصِ كُلِّ يَوْمٍ بِعَمَلٍ كَمَا يَزْعُمُهُ كَثِيرٌ مِنَ النَّاسِ ، وَيَذْكُرُونَ فِي ذَلِكَ أَبْيَاتًا نَسَبَهَا الْحَافِظُ الدِّمْيَاطِيُّ لِعَلِيٍّ كَرَّمَ اللَّهُ تَعَالَى وَجْهَهُ وَهِيَ :
ആശയ സംഗ്രഹം :ദിവസങ്ങളുടെ ദുശ്ശകുനത്തിലുള്ള കാര്യം പോലെ തന്നെ അധിക ജനങ്ങൾക്കിടയിലും വ്യാപകമായ മറ്റൊരു സംഗതിയാണ് ഓരോ ദിവസത്തിനും ചില പ്രത്യേക പ്രവർത്തികൾക്ക് മുൻഗണന നൽകുക എന്നത്.ഈ വിഷയത്തിൽ ഹാഫിദ് അദ്ദിമയാത്തി എന്നവർ അലി റദിയല്ലാഹു അന്ഹുവിലേക്കു ചേർത്തിപ്പറഞ്ഞിരിക്കുന്ന ചില വരികൾ പറയപ്പെട്ടിട്ടുള്ളത് ചുവടെ ചേർക്കുന്നു :
فَنِعْمَ الْيَوْمُ يَوْمُ السَّبْتِ حَقًّا لِصَيْدٍ إِنْ أَرَدْتَ بِلَا امْتِرَاءِ
ശനിയാഴ്ച വേട്ടയ്ക്ക് ഉത്തമം
وَفِي الْأَحَدِ الْبِنَاءُ لِأَنَّ فِيهِ تَبَدَّى اللَّهُ فِي خَلْقِ السَّمَاءِ
ഞായർ നിർമ്മാണ പ്രവർത്തികൾക്ക് ഉത്തമം; അന്ന് അല്ലാഹു ആകാശത്തിന്റെ സൃഷ്ടിപ്പ് തുടങ്ങി.
وَفِي الِاثْنَيْنِ إِنْ سَافَرْتَ فِيهِ سَتَرْجِعُ بِالنَّجَاحِ وَبِالثَّرَاءِ
തിങ്കളാഴ്ച യാത്ര ചെയ്‌താൽ വിജയവും സമ്പത്തുമായി മടങ്ങാമെന്ന്
وَمَنْ يُرِدِ الْحِجَامَةَ فَالثُّلَاثَا فَفِي سَاعَاتِهِ هَرْقُ الدِّمَاءِ
കൊമ്പു വയ്ക്കുന്നെങ്കിൽ രക്തം ഒലിപ്പിക്കാൻ ഉത്തമമായ ചൊവ്വാഴ്ച നല്ലതു.
وَإِنْ شَرِبَ امْرُؤٌ يَوْمًا دَوَاءً فَنِعْمَ الْيَوْمُ يَوْمُ الْأَرْبِعَاءِ
ബുധനാഴ്ച മരുന്ന് കഴിക്കാൻ നല്ലതെന്നു
وَفِي يَوْمِ الْخَمِيسِ قَضَاءُ حَاجٍّ فَإِنَّ اللَّهَ يَأْذَنُ بِالْقَضَاءِ
(സോറി ; ആശയമെന്താണെന്നു എനിക്ക് മനസ്സിലായിട്ടില്ല- പരിഭാഷകൻ )
وَفِي الْجُمُعَاتِ تَزْوِيجٌ وَعُرْسٌ وَلَذَّاتُ الرِّجَالِ مَعَ النِّسَاءِ
പുതിയാപ്പിള കൂടാനും വിവാഹത്തിനും സ്ത്രീ പുരുഷ സല്ലാപത്തിനും നല്ലതു വെള്ളി
.....................................
وَلَا أَظُنُّهَا تَصِحُّ ، وَقُصَارَى مَا أَقُولُ : مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ لَا دَخْلَ فِي ذَلِكَ لِوَقْتٍ وَلَا لِغَيْرِهِ ، لِبَعْضِ الْأَوْقَاتِ شَرَفٌ لَا يُنْكَرُ كَيَوْمِ الْجُمُعَةِ وَشَهْرِ رَمَضَانَ وَغَيْرِذَلِكَ ، وَلِبَعْضِهَا عَكْسُ ذَلِكَ كَالْأَوْقَاتِ الَّتِي تُكْرَهُ فِيهَا الصَّلَاةُ لَكِنَّ هَذَا أَمْرٌ وَمَحَلُّ النِّزَاعِ أَمْرٌ فَاحْفَظْ ذَلِكَ ، وَاللَّهُ تَعَالَى يَتَوَلَّى هُدَاكَ ،
ആശയ സംഗ്രഹം : (ഇമാം ആലൂസി തുടരുന്നു ): മുകളിലെ ബൈത്തുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു ഞാൻ കരുതുന്നില്ല .ഇത് വരെ ഞാൻ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതാണ്:അല്ലാഹു ഉദ്ദേശിക്കുന്നത് ഉണ്ടാകും/സംഭവിക്കും ;അല്ലാഹു ഉദ്ദേശിക്കാത്തതു ഉണ്ടാവില്ല/സംഭവിക്കില്ല.ഇതിൽ സമയത്തിനോ മറ്റോ പങ്കില്ല.വെള്ളിയാഴ്ച ,റമദാൻ മാസം ,മുതലായ ചില സമയങ്ങൾക്കു പവിത്രതയുണ്ട് എന്നത് ശരിയാണ്;അത് ആരും നിഷേധിക്കുന്ന കാര്യമല്ല.നിസ്ക്കാരം പാടില്ലാത്ത സമയം പോലെ ചില സമയങ്ങളുമുണ്ട്.എന്നാൽ ഇത് ഒരു കാര്യവും തർക്കത്തിലിരിക്കുന്ന വിഷയം /ചർച്ചാ വിഷയം അഥവാ നഹ്‌സു മറ്റൊരു വിഷയവുമാണ്.അതിനാൽ നീ അത് സൂക്ഷിക്കുക.അല്ലാഹുവിന്റെ അടുത്താണ് നിന്റെ ഹുദാ അഥവാ സന്മാർഗ്ഗം
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728
ഇൻ ഷാ അല്ലാഹ് ഭാഗം രണ്ടു തുടരും
അധിക വായനക്ക് :
1.ഹാശിയത്ത് ഇബ്നു മാജ :
http://hadithportal.com/hadith-sharh-3539-9810&book=6
2.സ്വഹീഹു മുസ്‌ലിം
https://sunnah.com/muslim/55/47
3.തഫ്സീർ അൽ ഖുർതുബി
http://library.islamweb.net/Newlibrary/display_book.php?bk_no=48&ID=130&idfrom=645&idto=668&bookid=48&startno=14
4.ചില ചോദ്യോത്തര ലിങ്കുകൾ :
http://www.ahlalhdeeth.com/vb/showthread.php?t=133722
https://islamqa.info/ar/170713
https://islamqa.info/ar/147198
https://islamqa.info/ar/154095
http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=45748
നമ്മുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ ചേരാൻ
8848787706
എന്ന നമ്പറിൽ ബന്ധപ്പെടുക ABBAS PARAMBADAN, ASSALAMU A'LYKUM.
No comments:
Post a Comment