അൽ കിതാബ് പഠന പരമ്പര 301
16.01.2018
അൽ കിതാബ് ചോദ്യോത്തര പരമ്പര 26
ചോദ്യം : മരിച്ചു പോയ മഹാന്മാരോട് സഹായം തേടൽ അനുവദനീയമോ ?
(ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന ،اِسْتِغَاثَة ، اِسْتِعَانة ) - ചർച്ച ഭാഗം 1
MODULE 01/16.01.2018
ആമുഖം
മരിച്ചു പോയ നബിമാരുടെയും സജ്ജനങ്ങളും അല്ലാത്തവരുമായ ആളുകളുടെയും ഖബറുകൾക്കു സമീപം ചെന്നും അല്ലാതെയും തങ്ങളുടെ ആവലാതികളും ആവശ്യങ്ങളും ഉന്നയിക്കുക (ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന ،اِسْتِغَاثَة ، اِسْتِعَانة ) എന്ന ഒരു രീതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെ കണ്ടു വരുന്നുണ്ട്. മരണപ്പെട്ടവരോട് സഹായം തേടുന്നതിലെ നിരോധനം സംബന്ധിച്ച് മഹാന്മാരായ ഇസ്‌ലാമിക പണ്ഡിതന്മാരിൽ നിന്ന് വന്നിട്ടുള്ള ചില വിശദീകരണങ്ങളും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിങ്കൽ ചെന്ന് ചിലർ സഹായാർത്ഥന നടത്തിയതായിട്ടുള്ള ചില സ്ഥിരപ്പെടാത്ത റിപ്പോർട്ടുകൾ ചില പ്രമുഖ ഇമാമുകളുടെ കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും അവയുടെ വിശദീകരണങ്ങളും ആണ് ഈ പരമ്പരയിൽ ചർച്ച ചെയ്യുന്നത്.മരിച്ചു പോയ ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന രൂപത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ത് സംസാരിക്കുന്നതും , പ്രത്യേകിച്ച് കീർത്തന കാവ്യങ്ങളിൽ , നിരോധനത്തിന്റെ പരിധിയിൽ വരുമോ എന്ന വിഷയവും ഇവിടെ പരിഗണിക്കുന്നുണ്ട്.ഈ പരമ്പരയിലെ ക്ലാസ്സുകൾ കേൾക്കുകയും കുറിപ്പുകൾ വായിക്കുകയും ചെയ്യുന്നതിന് മുമ്പ് താഴെ ചേർത്തിരിക്കുന്ന ബ്ലോഗുകൾ കൂടി വായിക്കുകയും വീഡിയോകൾ കാണുകയും ചെയ്യുന്നത് വിഷയം കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിച്ചേക്കും.
1.ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانةPART 1
https://duaaibadathmeaning.blogspot.com/2017/03/17.html
2.
ഭാഗം ഒന്ന് മഖ്ബറകളിലെ അനാചാരങ്ങൾ:
https://suunathumbidathum.blogspot.com/2017/07/blog-post.html
3.
ഭാഗം രണ്ടു - മഖ്ബറകളിലെ അനാചാരങ്ങൾ:
https://suunathumbidathum.blogspot.com/2017/12/blog-post.html
4.
ദുആയും ഇബാദത്തും وقال ربكم ادعوني استجب لكم
വീഡിയോസ് :
https://www.youtube.com/watch?v=lm5-Ad37ZAM&list=PLf1c4fdPOOYCgySQjCoaNBYXMDd-M3eUc
5.
സുന്നത്തും ബിദ്അത്തും വീഡിയോസ് :
https://www.youtube.com/watch?v=1DsO0VPOnbQ&list=PLf1c4fdPOOYB6LkHY81gpnzN9kEjGcK78
ഓരോ വീഡിയോയുടെയും നോട്ടുകൾ കമ്മന്റ്സ് ആയി അതാതു വീഡിയോക്കു താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട് .
ഒരു പാട്ടു കേട്ട് നമുക്ക് തുടങ്ങാം , ഇന്ഷാ അല്ലാഹ് :
https://youtu.be/2Eiom13Ksto
https://youtu.be/-dF-Qfo86rk
നമുക്കും പാടി നോക്കാം :
يا من أجبت دعاء نوح فانتَصَر
وحملته في فلكك المشحون
നൂഹ് നബിയുടെ
പ്രാർഥനക്കുത്തരം
നൽകിയ റബ്ബേ
നബി രക്ഷപ്പെട്ടല്ലോ .....
ഭാരം കയറ്റിയ
കപ്പലിലവരെ
വഹിച്ചു കൊണ്ട് പോയി
നീ രക്ഷപ്പെടുത്തീലേ....
يا من أحال النار حول خليله
روحا وريحانا بقولك كوني
തന്റെ 'ഖലീലിന്'
ചുറ്റുമുള്ള അഗ്നിയെ
'കൂനീ ' എന്ന വചനത്താൽ
ആശ്വാസവും ആനന്ദവുമാക്കി
മാറ്റിയ തമ്പുരാനേ ....
يا من أمرت الحوت يلفظ يونسا
وسترته بشجيرة اليقطين
യൂനുസ് നബിയെ
മത്സ്യത്തിന്റെ വയറ്റിൽ നിന്ന്
പുറത്തു വിടാൻ കൽപ്പിച്ചു നീ
വള്ളിച്ചെടി കൊണ്ട് യൂനുസിന് മറ തീർത്ത തമ്പുരാനേ..
يا رب إنا مثلهم في كربة
فأرحم عبادا كلهم ذا النونِ
സമാനമായ് ഞങ്ങളെല്ലാം
വിഷമാവസ്ഥകളിലാണ് അല്ലാഹ്
അതിനാൽ നിന്റെ ദാസന്മാർക്കു നീ കാരുണ്യമേകണേ
http://www.alukah.net/sharia/0/18774/#ixzz54KNsHPLq
MODULE 02/16.01.2018
മരണപ്പെട്ട ഔലിയാക്കളോടു സഹായം തേടൽ പിഴച്ച മാർഗ്ഗമാണെന്നു ഇമാം ആലൂസി റൂഹുൽ മആനീയിൽ രേഖപ്പെടുത്തുന്നു:
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ 54 - ആം ആയത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഹനഫീ പണ്ഡിതൻ മഹ്മൂദ് ശിഹാബുദ്ദീൻ അബുസ്സനാ അൽ ഹുസൈനീ അൽ ആലൂസീ അൽ ബഗ്‌ദാദി ( ഹിജ്‌റ 1217- 1270) തന്റെ റൂഹുൽ മആനീ എന്ന തഫ്സീർ ഗ്രൻഥത്തിൽരേഖപ്പെടുത്തിയത് കാണുക:
ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ 51 – 55 ശ്രദ്ധിക്കുക
:
وَقَالَ اللَّهُ لاَ تَتَّخِذُواْ إِلَهَيْنِ اثْنَيْنِ
إِنَّمَا هُوَ إِلَهٌ وَاحِدٌ
فَإِيَّايَ فَارْهَبُونِ
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.
وَلَهُ مَا فِي السَّمَاوَاتِ وَالأَرْضِ وَلَهُ الدِّينُ وَاصِبًا
أَفَغَيْرَ اللَّهِ تَتَّقُونَ
അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്?
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്.
ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ
പിന്നെ നിങ്ങളില്‍ നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു.
لِيَكْفُرُواْ بِمَا آتَيْنَاهُمْ
فَتَمَتَّعُواْ
فَسَوْفَ تَعْلَمُونَ
നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട് കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച് കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം.
تفسير الألوسي
شهاب الدين السيد محمود الألوسي
.........................
وَفِي الْآيَةِ مَا يَدُلُّ عَلَى أَنَّ صَنِيعَ أَكْثَرِ الْعَوَامِّ الْيَوْمَ مِنَ الْجُؤَارِ إِلَى غَيْرِهِ تَعَالَى مِمَّنْ لَا يَمْلِكُ لَهُمْ بَلْ وَلَا لِنَفْسِهِ نَفْعًا وَلَا ضُرًّا عِنْدَ إِصَابَةِ الضُّرِّ لَهُمْ وَإِعْرَاضِهِمْ عَنْ دُعَائِهِ تَعَالَى عِنْدَ ذَلِكَ بِالْكُلِّيَّةِ سَفَهٌ عَظِيمٌ وَضَلَالٌ جَدِيدٌ لَكِنَّهُ أَشَدُّ مِنَ الضَّلَالِ الْقَدِيمِ
.......................................
إِنَّ بَعْضَ الْمُتَشَيِّخِينَ قَالَ لِي وَأَنَا صَغِيرٌ: إِيَّاكَ ثُمَّ إِيَّاكَ أَنْ تَسْتَغِيثَ بِاللَّهِ تَعَالَى إِذَا خَطْبٌ دَهَاكَ فَإِنَّ اللَّهَ تَعَالَى لَا يُعَجِّلُ فِي إِغَاثَتِكَ وَلَا يُهِمُّهُ سُوءُ حَالَتِكَ وَعَلَيْكَ بِالِاسْتِغَاثَةِ بِالْأَوْلِيَاءِ السَّالِفِينَ فَإِنَّهُمْ يُعَجِّلُونَ فِي تَفْرِيجِ كَرْبِكَ وَيُهِمُّهُمْ سُوءُ مَا حَلَّ بِكَ فَمَجَّ ذَلِكَ سَمْعِي وَهَمَى دَمْعِي وَسَأَلْتُ اللَّهَ أَنَّ يَعْصِمَنِي وَالْمُسْلِمِينَ مِنْ أَمْثَالِ هَذَا الضَّلَالِ الْمُبِينِ، وَلِكَثِيرٍ مِنَ الْمُتَشَيِّخِينَ الْيَوْمَ كَلِمَاتٌ مِثْلَ ذَلِكَ
ആശയ സംഗ്രഹം : ഈ ആയത്തിൽ ഇന്ന് സാധാരണ ജനങ്ങൾ ചെയ്തു കൂട്ടുന്ന ചില പ്രവർത്തികളിലേക്കുള്ള സൂചനയുണ്ട്.അതായത് ജനങ്ങൾ ബുദ്ധിമുട്ടുകൾ /വിപത്തുകൾ സംഭവിക്കുമ്പോൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഒഴിവാക്കി അല്ലാഹുവല്ലാത്തവരോട് തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കുന്നു .ആരോടാണോ അവർ ആവലാതി ബോധിപ്പിക്കുന്നതു അവർ തന്നെ സ്വന്തമായി പോലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരുമാണ്.ഇതൊക്കെ ഭയങ്കര വിഡ്ഡിത്തവും പുതിയ വഴികേടുകളുമാണ്.പഴയ വഴികേടിനെക്കാൾ ഗൗരവതരമാണിത്.
...................................
ഞാൻ ചെറുപ്പമായിരിക്കുമ്പോൾ ശൈഖുമാർ എന്ന് പറയുന്ന ചിലർ എന്നോട് പറഞ്ഞു : അല്ലാഹുവിനോട് സഹായാർത്ഥന നടത്തുന്നത് നീ സൂക്ഷിക്കണം,നീ സൂക്ഷിക്കണം .അല്ലാഹുവിനോട് നീ സഹായം തേടുന്നെങ്കിൽ നിനക്ക് തെറ്റ് പറ്റി കാരണം അല്ലാഹു നിന്നെ സഹായിക്കുന്ന വിഷയത്തിൽ ഉളരുകയില്ല . നിന്നെ ബാധിച്ച ചീത്തയായ / വിഷമകരമായ അവസ്ഥ അവൻ പരിഗണിക്കുന്നതുമല്ല. നീ മുൻകഴിഞ്ഞു പോയ ഔലിയാക്കളോടാണ് സഹായം തേടേണ്ടത്.അങ്ങിനെ ചെയ്‌താൽ നിന്നെ ബാധിച്ച ചീത്തയായ അവസ്ഥ അവരെ വിഷമിപ്പിക്കുകയും നിന്നെ ബാധിച്ച വിഷമതകളിൽ നിന്ന് ഒരു തുറസ്സു കിട്ടാനായി അവർ ഉളരുകയും ചെയ്യും .ഇത് കേട്ടപ്പോൾ എന്റെ ചെവി അടയുകയും എന്റെ കണ്ണുകൾ ഈറനണിയുകയും ചെയ്തു.എന്നെയും മറ്റു മുസ്ലിംകളെയും ഇത് പോലുള്ള വ്യക്തമായ വഴികേടിൽ നിന്ന് കാക്കണമെന്നു ഞാൻ അല്ലാഹുവോട് തേടുകയും ചെയ്തു.ഇക്കാലത്തു ഇത്തരത്തിലുള്ള ധാരാളം ' ശൈഖുമാരിൽ' നിന്ന് സദൃശമായ പ്രസ്താവനകൾ ഉണ്ടാവാറുണ്ട്.
http://library.islamweb.net/Newlibrary/display_book.php?bk_no=201&ID=1981&idfrom=1981&idto=2111&bookid=201&startno=54
MODULE 03/16.01.2018
മരിച്ചവരോട് സഹായം തേടിയ മനുഷ്യനോട് അല്ലാഹുവോടാണ് സഹായാർത്ഥന നടത്തേണ്ടതെന്ന് ഇമാം ആലൂസി ഖുർആൻ ആയത്ത് ഓതിക്കേൾപ്പിച്ചു കൊണ്ട് നിർദേശിക്കുന്നു :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 45 - ആം ആയത്തിന്റെ വിശദീകരണത്തിലാണ് 'റൂഹുൽ മആനീ' എന്ന അദ്ധേഹത്തിന്റെ തഫ്സീർ ഗ്രൻഥത്തിൽ ഇമാം ആലൂസി ഈ സംഭവം പരാമർശിക്കുന്നത്.
ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 43 – 46 കാണുക :
أَمِ اتَّخَذُوا مِن دُونِ اللَّهِ شُفَعَاء
قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ ( ശുപാര്‍ശക്കാര്‍ ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും ( അവരെ ശുപാര്‍ശക്കാരാക്കുകയോ? )
قُل لِّلَّهِ الشَّفَاعَةُ جَمِيعًا
لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ
ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ
وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ
പറയുക: : ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ് വിധികല്‍പിക്കുന്നത്.
തഫ്സീർ റൂഹുൽ മആനീയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
.......................
وَقَدْ رَأَيْنَا كَثِيرًا مِنَ النَّاسِ عَلَى نَحْوِ هَذِهِ الصِّفَةِ الَّتِي وَصَفَ اللَّهُ تَعَالَى بِهَا الْمُشْرِكِينَ يَهُشُّونَ لِذِكْرِ أَمْوَاتٍ يَسْتَغِيثُونَ بِهِمْ وَيَطْلُبُونَ مِنْهُمْ وَيَطْرَبُونَ مِنْ سَمَاعِ حِكَايَاتٍ كَاذِبَةٍ عَنْهُمْ تُوَافِقُ هَوَاهُمْ وَاعْتِقَادَهُمْ فِيهِمْ وَيُعَظِّمُونَ مَنْ يَحْكِي لَهُمْ ذَلِكَ وَيَنْقَبِضُونَ مِنْ ذِكْرِ اللَّهِ تَعَالَى وَحْدَهُ وَنِسْبَةِ الِاسْتِقْلَالِ بِالتَّصَرُّفِ إِلَيْهِ عَزَّ وَجَلَّ وَسَرْدِ مَا يَدُلُّ عَلَى مَزِيدِ عَظَمَتِهِ وَجَلَالِهِ وَيَنْفِرُونَ مِمَّنْ يَفْعَلُ ذَلِكَ كُلَّ النَّفْرَةِ وَيَنْسُبُونَهُ إِلَى مَا يَكْرَهُ ، وَقَدْ قُلْتُ يَوْمًا لِرَجُلٍ يَسْتَغِيثُ فِي شِدَّةٍ بِبَعْضِ الْأَمْوَاتِ وَيُنَادِي يَا فُلَانُ أَغِثْنِي فَقُلْتُ لَهُ : قُلْ يَا اللَّهُ فَقَدْ قَالَ سُبْحَانَهُ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ [الْبَقَرَةَ : 186] فَغَضِبَ وَبَلَغَنِي أَنَّهُ قَالَ : فُلَانٌ مُنْكِرٌ عَلَى الْأَوْلِيَاءِ ، وَسَمِعْتُ عَنْ بَعْضِهِمْ أَنَّهُ قَالَ : الْوَلِيُّ أَسْرَعُ إِجَابَةً مِنَ اللَّهِ عَزَّ وَجَلَّ وَهَذَا مِنَ الْكُفْرِ بِمَكَانٍ نَسْأَلُ اللَّهَ تَعَالَى أَنْ يَعْصِمَنَا مِنَ الزَّيْغِ وَالطُّغْيَانِ
ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു ബഹുദൈവ വിശ്വാസികളെ വിശേഷിപ്പിച്ച വിശേഷണങ്ങളുള്ള നിരവധി ജനങ്ങളെ നാം കണ്ടിട്ടുണ്ട്.അവർ മരണപ്പെട്ടവരെ സ്മരിക്കുകയും അവരോടു സഹായാർത്ഥന നടത്തുകയും അത്തരം ജനങ്ങളുടെ വിശ്വാസത്തിനും ദേഹേച്ഛക്കും ഒത്ത വിധം മരണപ്പെട്ടവരെ കുറിച്ച് ഉദ്ധരിക്കുന്ന കള്ളക്കഥകൾ പാടിപ്പുകഴ്ത്തുകയും അത്തരം കഥകൾ ഉദ്ധരിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ മാത്രം സ്മരിക്കുകയും അല്ലാഹുവിലേക്ക് തിരിയുകയും അല്ലാഹുവിന്റെ മാഹാത്മ്യത്തെയും ജലാലത്തി
നെയും അറിയിക്കുന്ന ഘടകങ്ങളെ പിന്തുടരുകയും ചെയ്യുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ചെയ്യുന്നവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നു.ഒരു ദിവസം ബുദ്ധിമുട്ടിയ ഒരു അവസ്ഥയിൽ ഒരു മനുഷ്യൻ മരിച്ചു പോയ ചിലരെ വിളിച്ചു സഹായം തേടുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.അയാൾ ഇങ്ങിനെയാണ് പറഞ്ഞു കൊണ്ടിരുന്നത് '
يَا فُلَانُ أَغِثْنِي( യാ ഫുലാൻ/ ഇന്നാലിന്നവരേ... എന്നെ സഹായിക്കൂ..) ഇത് കേട്ട് ഞാൻ ആ മനുഷ്യനോട് പറഞ്ഞു : ''യാ അല്ലാഹ് എന്ന് വിളിക്കൂ...
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
'താങ്കളോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക.പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. ' എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.''
ഞാനിതു പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് ദേഷ്യപ്പെട്ടു.അയാൾ എന്നെ സംബന്ധിച്ച് ഞാൻ ഔലിയാക്കളെ വെറുക്കുന്ന ആളാണെന്നു പറഞ്ഞതായി പിന്നീട് എനിക്ക് വിവരം കിട്ടി.ഇത്തരത്തിലുള്ള ചിലയാളുകൾ അല്ലാഹുവിനേക്കാൾ എളുപ്പം ഉത്തരം തരിക വലിയ്യാണെന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഇങ്ങിനെയൊക്കെ പറയുന്നത് കുഫ്‌റിൽ പെട്ടതാണ്.സത്യപാതയിൽ നിന്ന് വ്യതിചലിക്കുന്നതിൽ നിന്നും അതിക്രമത്തിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ എന്ന് നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു
http://library.islamweb.net/newlibrary/display_book.php?idfrom=4020&idto=4020&bk_no=201&ID=4043
MODULE 04/16.01.2018
തിരു നബിയുടെ പൗത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ സൈദ് റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രി മഹതി നഫീസത്തുൽ മിസ്‌രിയ്യ റദിയല്ലാഹു അന്ഹായുടെ ഖബറിങ്കൽ ചെന്ന് ചില മിസ്‌രികൾ പാപമോചനം തേടുന്നതിനെ ഇമാം ദഹബി റഹിമഹുല്ലാഹ്(ഹിജ്‌റ 673 -748) വിമർശിക്കുന്നു:
സിയറു അഅലാമി നുബലാ എന്ന കിതാബിൽ നിന്ന് :
سير أعلام النبلاء
محمد بن أحمد بن عثمان الذهبي
..........................
وَلَمْ يَبْلُغْنَا كَبِيرُ شَيْءٍ مِنْ أَخْبَارِهَا
وَلِجَهَلَةِ الْمِصْرِيِّينَ فِيهَا اعْتِقَادٌ يَتَجَاوَزُ الْوَصْفَ ، وَلَا يَجُوزُ مِمَّا فِيهِ مِنَ الشِّرْكِ ، وَيَسْجُدُونَ لَهَا ، وَيَلْتَمِسُونَ مِنْهَا الْمَغْفِرَةَ
.....................
ആശയ സംഗ്രഹം : മഹതി അവർകളെ കുറിച്ച് കൂടുതൽ വിവരം നമുക്ക് ലഭ്യമായിട്ടില്ല.പാമരന്മാരായ ചില മിസ്‌രികൾക്കു മഹതി നഫീസത്ത് ബീവിയെ സംബന്ധിച്ച് വിവരണാതീതമായ ചില വിശ്വാസങ്ങളുണ്ട്.ശിർക്ക് ഉൾക്കൊള്ളുന്നതിനാൽ അത്തരം വിശ്വാസം അനുവദനീയമല്ല.അത്തരം പാമരന്മാർ മഹതിക്ക് സുജൂദ് ചെയ്യുകയും അവരോടു പാപ മോചനം തേടുകയും ചെയ്യുന്നു.
http://library.islamweb.net/newlibrary/display_book.php?idfrom=1681&idto=1681&bk_no=60&ID=1565
MODULE 05/16.01.2018
ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ,മഹാൻമാരുടെ ഖബ്‌റുകളെ ആദരിക്കുന്നത് ശിർക്കിനു/ബഹുദൈവാരാധനക്കു സമാനമാണെന്ന് ഇമാം റാസി റഹിമഹുല്ലാഹ്(ഹിജ്‌റ 543/544- 604/605/606) വിശദീകരിക്കുന്നു:
സൂറ യൂനുസ് പതിനെട്ടാം ആയത്ത് :
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ
قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ
سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ/ മഫാതീഹുൽ ഗൈബിൽ നിന്നും കാണുക
التفسير الكبير
الإمام فخر الدين الرازي
قَوْلُهُ تَعَالَى وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
اعْلَمْ أَنَّا ذَكَرْنَا أَنَّ الْقَوْمَ إِنَّمَا الْتَمَسُوا مِنَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُرْآنًا غَيْرَ هَذَا الْقُرْآنِ ، أَوْ تَبْدِيلَ هَذَا الْقُرْآنِ ؛ لِأَنَّ هَذَا الْقُرْآنَ مُشْتَمِلٌ عَلَى شَتْمِ الْأَصْنَامِ الَّتِي جَعَلُوهَا آلِهَةً لِأَنْفُسِهِمْ ، فَلِهَذَا السَّبَبِ ذَكَرَ اللَّهُ تَعَالَى فِي هَذَا الْمَوْضِعِ مَا يَدُلُّ عَلَى قُبْحِ عِبَادَةِ الْأَصْنَامِ ، لِيُبَيِّنَ أَنَّ تَحْقِيرَهَا وَالِاسْتِخْفَافَ بِهَا أَمْرٌ حَقٌّ وَطَرِيقٌ
مُتَيَقَّنٌ
ബഹു ദൈവാരാധകർ ആരാധ്യരായി വച്ചിരുന്ന ബിംബങ്ങളെ അപമാനിക്കുന്ന ഈ ഖുർആൻ മാറ്റി പുതിയ ഒന്ന് കൊണ്ട് വരികയോ അല്ലെങ്കിൽ ഈ ഖുർആനിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നു അവർ നബിയോട് ആവശ്യപ്പെട്ട കാര്യം നാം പരാമര്ശിച്ചല്ലോ (15 ആം ആയത്തിൽ )
ആയതിനാൽ , ബിംബാരാധനയെ നിന്ദിക്കുന്നതും അപമാനിക്കുന്നതും സത്യമായ കാര്യവും ഉറച്ച മാര്ഗ്ഗവും ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ ആയത്തിൽ അള്ളാഹു വിഗ്രഹാരാധനയുടെ മോശത്തരം തുറന്നു കാട്ടുകയാണ്
وَاعْلَمْ أَنَّهُ تَعَالَى حَكَى عَنْهُمْ أَمْرَيْنِ ، أَحَدُهُمَا أَنَّهُمْ كَانُوا يَعْبُدُونَ الْأَصْنَامَ . وَالثَّانِي أَنَّهُمْ كَانُوا يَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ . أَمَّا الْأَوَّلُ فَقَدْ نَبَّهَ اللَّهُ تَعَالَى عَلَى فَسَادِهِ بِقَوْلِهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَتَقْرِيرُهُ مِنْ وُجُوه
മുശ്രികുകളെ /ബഹു ദൈവ വിശ്വാസികളെ/ബിംബാരാധകരെ സംബന്ധിചു അല്ലാഹു രണ്ടു കാര്യങ്ങൾ പ്രസ്താവിച്ചിരിക്കുന്നു ഒന്ന് അവർ ബിംബങ്ങളെ പൂജിച്ചിരുന്നു/ആരാധിച്ചിരുന്നു രണ്ടാമതായി , 'ഈ ബിംബങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കു ശിപാർശ ചെയ്യും എന്ന് അവർ പറയുമായിരുന്നു എന്നാൽ അവരുടെ ആ വാദം ബാതിലാണെന്ന്/ശരിയല്ലെന്ന്
مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ ....എന്ന പ്രസ്താവനയിലൂടെ അല്ലാഹു ഉണർത്തുന്നു ഇത് പല രൂപത്തിലാണ്
الْأَوَّلُ قَالَ الزَّجَّاجُ لَا يَضُرُّهُمْ إِنْ لَمْ يَعْبُدُوهُ ، وَلَا يَنْفَعْهُمْ إِنْ عَبَدُوهُ
ഒന്നാമതായി , സജ്ജാജ് പറയുന്നു അവർ അവറ്റകളെ /ബിംബങ്ങളെ ആരാധിച്ചിട്ടില്ലെങ്കിലും അവ അവർക്ക് ഒരു ഉപദ്രവവും ചെയ്യില്ല ,അത് പോലെ അവർ ആരാധിച്ചാലാകട്ടെ, അവ അവർക്ക് ഒരു ഉപകാരവും ചെയ്യില്ല
الثَّانِي أَنَّ الْمَعْبُودَ لَا بُدَّ وَأَنْ يَكُونَ أَكْمَلَ قُدْرَةً مِنَ الْعَابِدِ ، وَهَذِهِ الْأَصْنَامُ لَا تَنْفَعُ وَلَا تَضُرُّ الْبَتَّةَ ، وَأَمَّا هَؤُلَاءِ الْكُفَّارُ فَهُمْ قَادِرُونَ عَلَى التَّصَرُّفِ فِي هَذِهِ الْأَصْنَامِ تَارَةً بِالْإِصْلَاحِ وَأُخْرَى بِالْإِفْسَادِ ، وَإِذَا كَانَ الْعَابِدُ أَكْمَلَ حَالًا مِنَ الْمَعْبُودِ كَانَتِ الْعِبَادَةُ بَاطِلَةً
രണ്ടാമതായി,ആരാധിക്കപ്പെടുന്ന ശക്തിയ്ക്ക് ആരാധിക്കുന്ന വ്യക്തിയേക്കാൾ സമ്പൂർണ്ണമായ കഴിവ് വേണം അവർ ആരാധിക്കുന്ന ഈ ബിംബങ്ങൾക്കാകട്ടെ, അശേഷം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല ആ സത്യ നിഷേധികൾക്ക് അവർ ആരാധിക്കുന്ന ബിംബങ്ങളെ ഉണ്ടാക്കാനും നശിപ്പിക്കാനും കഴിയുമായിരുന്നു ആരാധിക്കുന്നവൻ ആരാധ്യനെക്കാൾ കേമനാണെങ്കിൽ പിന്നെ ആരാധന പാഴായത് തന്നെയല്ലേ
الثَّالِثُ أَنَّ الْعِبَادَةَ أَعْظَمُ أَنْوَاعِ التَّعْظِيمِ ، فَهِيَ لَا تَلِيقُ إِلَّا بِمَنْ صَدَرَ عَنْهُ أَعْظَمُ أَنْوَاعِ الْإِنْعَامِ ، وَذَلِكَ لَيْسَ إِلَّا الْحَيَاةَ وَالْعَقْلَ وَالْقُدْرَةَ وَمَصَالِحَ الْمَعَاشِ وَالْمَعَادِ ، فَإِذَا كَانَتِ الْمَنَافِعُ وَالْمَضَارُّ كُلُّهَا مِنَ اللَّهِ سُبْحَانَهُ وَتَعَالَى ، وَجَبَ أَنْ لَا تَلِيقَ الْعِبَادَةُ إِلَّا بِاللَّهِ سُبْحَانَهُ
മൂന്നാമതായി,ഇബാദത്/ആരാധന എന്നാൽ ആദരവിന്റെ ഇനങ്ങളിലെ അങ്ങേ അറ്റമാണ് ആരാധനക്കാവട്ടെ ,ഏറ്റവും മഹത്തായ അനുഗ്രഹങ്ങൾ ആരിൽ നിന്നാണോ ലഭിക്കുന്നത് അവനല്ലാതെ മറ്റാർക്കും അർഹതയില്ല. ജീവൻ, ബുദ്ധി ,കഴിവ്,ജീവിത വിഭവങ്ങൾ,മടക്കം ഇതെല്ലാം അല്ലഹുമായി ബന്ധപ്പെട്ടു കിടക്കുന്നു ഉപകാര-ഉപദ്രവങ്ങളെല്ലാം അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നാണ് എന്നിരിക്കെ ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണ്
وَأَمَّا النَّوْعُ الثَّانِي : مَا حَكَاهُ اللَّهُ تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ ، وَهُوَ قَوْلُهُمْ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّهِ مِنْ عِبَادَةِ اللَّهِ سُبْحَانَهُ وَتَعَالَى . فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّهِ تَعَالَى ، بَلْ نَحْنُ نَشْتَغِلُ بِعِبَادَةِ هَذِهِ الْأَصْنَامِ ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّهِ تَعَالَى . ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ : إِنَّهَا شُفَعَاؤُنَا عِنْدَ اللَّهِ ؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً
രണ്ടാമതായി , അള്ളാഹു ആയത്തിൽ പറഞ്ഞത്
هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ
ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശിപാർശകരാണ് എന്ന അവരുടെ പ്രസ്താവനയാണ് ബിംബങ്ങളെ ആരാധിക്കുന്നത് അല്ലാഹുവിനു ഇബാദത് ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനെ ആദരിക്കലാണ് എന്ന് ആ സത്യ നിഷേധികൾ ജല്പിച്ചു എന്ന് വിശദീകരിച്ചവരുണ്ട്. തങ്ങൾക്കു അല്ലാഹുവിനു ഇബാദതിലായി മുഴുകാനുള്ള യോഗ്യത ഇല്ലെന്നും ആയതിനാൽ ഞങ്ങൾ ഈ ബിംബങ്ങൾക്ക് ഇബാദതിലായി മുഴുകുകയാണെന്നും അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശ ചെയ്തു കൊള്ളുമെന്നും അവർ ജല്പിച്ചു
അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശകർ ആയിരിക്കും എന്ന അവരുടെ വാദം -അത് എങ്ങിനെയായിരുന്നു-സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങളുണ്ട്
فَأَحَدُهَا أَنَّهُمُ اعْتَقَدُوا أَنَّ الْمُتَوَلِّيَ لِكُلِّ إِقْلِيمٍ مِنْ أَقَالِيمِ الْعَالَمِ رُوحٌ مُعَيَّنٌ مِنْ أَرْوَاحِ عَالَمِ الْأَفْلَاكِ ، فَعَيَّنُوا لِذَلِكَ الرُّوحِ صَنَمًا مُعَيَّنًا وَاشْتَغَلُوا بِعِبَادَةِ ذَلِكَ الصَّنَمِ ، وَمَقْصُودُهُمْ عِبَادَةُ ذَلِكَ الرُّوحِ ، ثُمَّ اعْتَقَدُوا أَنَّ ذَلِكَ الرُّوحَ يَكُونُ عَبْدًا لِلْإِلَهِ الْأَعْظَمِ وَمُشْتَغِلًا بِعُبُودِيَّتِهِ
ഇതിലൊന്നാമത്തെ വിഭാഗം ആകാശത്തിൽ ആത്മാക്കളുടെ ലോകത്തിലുള്ള ഒരു പ്രത്യേക ആത്മാവ് ഈ ലോകത്തിന്റെ ഒരു ഭാഗത്തെ നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുകയും അതിനായി ഒരു ബിംബത്തെ അവർ നിയോഗിക്കുകയും ചെയ്തു. ഇവയെ ആരാധിക്കുന്നതിനായി അവർ തങ്ങളുടെ സമയം ചിലവഴിച്ചു. അതേ സമയം ഈ ആത്മാക്കൾക്ക് മറൊരു‘വലിയ ഇലാഹു /ആരാധ്യൻ ഉണ്ടെന്നും ആ വലിയ ആരാധ്യന്റെ അടിമയാണ് തങ്ങളാരാധിക്കുന്ന ഈ ആത്മാവെന്നും ഈ ആത്മാവ് വലിയ ഇലാഹിന്റെ ഉബൂദിയ്യത്തിലായി മുഴുകുമെന്നും അവർ വിശ്വസിച്ചു
وَثَانِيهَا أَنَّهُمْ كَانُوا يَعْبُدُونَ الْكَوَاكِبَ وَزَعَمُوا أَنَّ الْكَوَاكِبَ هِيَ الَّتِي لَهَا أَهْلِيَّةُ عُبُودِيَّةِ اللَّهِ تَعَالَى ، ثُمَّ لَمَّا رَأَوْا أَنَّ الْكَوَاكِبَ تَطْلُعُ وَتَغْرُبُ وَضَعُوا لَهَا أَصْنَامًا مُعَيَّنَةً وَاشْتَغَلُوا بِعِبَادَتِهَا وَمَقْصُودُهُمْ تَوْجِيهُ الْعِبَادَةِ إِلَى الْكَوَاكِبِ
രണ്ടാമത്തെ വിഭാഗം ആകാശത്തിലുള്ള നക്ഷത്രങ്ങളെ ആരാധിച്ചു. അല്ലാഹുവിന്റെ വിനയമുള്ള ദാസ്യവൃത്തിയിലേർപ്പെട്ടവരാണ് ഈ നക്ഷത്രങ്ങളെന്നവകാശപ്പെട്ട ഈ വിഭാഗം നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾക്കനുസൃതമായി പ്രത്യേകം ബിംബങ്ങളെ ഉണ്ടാക്കുകയും അതിന്റെ ആരാധനകളിലേർപ്പെടുകയും ചെയ്തു. ഈ ബിംബങ്ങളെ ആരാധിക്കുന്നവരുടെ ഉദ്ദേശ്യം ആ നക്ഷത്രങ്ങൾക്കുള്ള ആരാധനയായിരുന്നു
وَثَالِثُهَا أَنَّهُمْ وَضَعُوا طَلْسَمَاتٍ مُعِينَةٍ عَلَى تِلْكَ الْأَصْنَامِ وَالْأَوْثَانِ ، ثُمَّ تَقَرَّبُوا إِلَيْهَا كَمَا يَفْعَلُهُ أَصْحَابُ الطَّلْسَمَاتِ
മൂന്നാമത്തെ വിഭാഗം തകിടുകളും ഏലസ്സുകളും ഇത്തരം ബിംബങ്ങളുടെ മേൽ കെട്ടിത്തൂക്കി അവയോട് സാമീപ്യവും അവയിൽ നിന്നും രക്ഷയും പ്രതീക്ഷിച്ചു-
ത്വല്സ്വമാത്തിന്റെ ആളുകൾ ചെയ്യുമ്പോലെ
وَرَابِعُهَا أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും പ്രതിരൂപങ്ങളും പ്രതിമകളും ഉണ്ടാക്കി അവയെ ആരാധിച്ചുവന്നു. ഈ മഹാന്മാർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന് അവർ വിശ്വസിച്ചു. ഇതിന് സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ് ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ- ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം
وَخَامِسُهَا أَنَّهُمُ اعْتَقَدُوا أَنَّ الْإِلَهَ نُورٌ عَظِيمٌ ، وَأَنَّ الْمَلَائِكَةَ أَنْوَارٌ ، فَوَضَعُوا عَلَى صُورَةِ الْإِلَهِ الْأَكْبَرِ الصَّنَمَ الْأَكْبَرَ ، وَعَلَى صُورَةِ الْمَلَائِكَةِ صُوَرًا أُخْرَى
അഞ്ചാമത്തെ വിഭാഗം അല്ലാഹു വലിയ /മഹത്തായ പ്രകാശവും മലക്കുകൾ പ്രകാശങ്ങളും ആയതിനാൽ വലിയ ദൈവമായി വലിയ ബിംബത്തെയും മലക്കുകളുടെതായി ചെറിയ ബിംബങ്ങളും ഉണ്ടാക്കി
وَسَادِسُهَا لَعَلَّ الْقَوْمَ حُلُولِيَّةٌ ، وَجَوَّزُوا حُلُولَ الْإِلَهِ فِي بَعْضِ الْأَجْسَامِ الْعَالِيَةِ الشَّرِيفَةِ
ആറാമത്തെ വിഭാഗം ഒരു തരം അദ്വൈത വാദികളാണ് ചില ഉന്നത വ്യക്തിത്വങ്ങളുടെ ശരീരത്തിൽ ദൈവം കയറിക്കൂടുമെന്നു/പാന്തിസം അവർ വിശ്വസിച്ചു കാണും
وَاعْلَمْ أَنَّ كُلَّ هَذِهِ الْوُجُوهِ بَاطِلَةٌ ، بِالدَّلِيلِ الَّذِي ذَكَرَهُ اللَّهُ تَعَالَى وَهُوَ قَوْلُهُ وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
എന്നാൽ നീ മനസ്സിലാക്കണം/അറിയണം ഇപ്പറഞ്ഞ തരം വിഗ്രഹാരാധനകൾ എല്ലാം ബാത്വിലാണ് -
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു എന്ന് അള്ളാഹു പറഞ്ഞ വാക്യത്തിന്റെ തെളിവ് അടിസ്ഥാനത്തിൽ
................................
http://library.islamweb.net/newlibrary/display_book.php?idfrom=2924&idto=2924&bk_no=132&ID=1115
MODULE 06/20.01.2018
അല്ലാഹു അല്ലാത്തവരോട് ശരണം തേടൽ / കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നു പ്രശസ്ത മാലികീ പണ്ഡിതൻ ഇബ്നു അബ്ദിൽ ബര്ർ റഹിമഹുല്ലാഹിയുടെ(ജനനം ഹിജ്‌റ 368 , വഫാത്ത് ഹിജ്‌റ 463 ) തംഹീദിൽ വ്യക്തമാക്കുന്നു :
التمهيد لما في الموطأ من المعاني والأسانيد
أبو عمر يوسف بن عبد الله النمري المعروف بابن عبد البر(368 هـ - 463 هـ) إمام وفقيه مالكي ومحدث ومؤرخ أندلسي
حَدِيثٌ خَامِسٌ مِنْ بَلَاغَاتِ مَالِكٍ عَمَّنْ يَثِقُ بِهِ
ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹദീസ്:
مَالِكٌ عَنِ الثِّقَةِ عِنْدَهُ ، عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ عَنْ بُسْرِ بْنِ سَعِيدٍ عَنْ سَعِيدِ بْنِ أَبِي وَقَّاصٍ عَنْ خَوْلَةَ بِنْتِ حَكِيمٍ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنْ نَزَلَ مَنْزِلًا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لَنْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ
ഖൗല ബിൻത് ഹകീം പ്രസ്താവിക്കുന്നു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
' ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' എന്ന് പറഞ്ഞു കൊള്ളട്ടെ .അങ്ങിനെ പറഞ്ഞാൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല .
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു അബ്ദിൽ ബർ രേഖപ്പെടുത്തുന്നു :
...............................
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ സംഗ്രഹം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .അൽ ഹംദു ലില്ലാഹ്.
...................................
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992
ചിന്തിക്കുക സഹോദരങ്ങളേ..... മരിച്ചു പോയവരെ പോലും വിളിച്ചു കാവൽ തേടുന്നതിന്റെ വിധി എന്ത് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നില്ലേ?
https://youtu.be/HNtOzq3DhQQ?list=PLf1c4fdPOOYBnAmpa4Lc5hz873WjG21W-
MODULE 07/20.01.2018
മഹ്മൂദ് ശുക്‌രി അൽ ആലൂസിയുടെ
محمود شكري الآلوسي
(AH 1273 - 1342)
غاية الأماني في الرد على النبهاني
എന്ന കിതാബിൽ നിന്ന് :
....................
قال السويدي: ومن أعظم البدع، الغلو في تعظيم القبور، فلقد اتخذوها في هذا الزمان معابد يعتقدون أن الصلاة عندها أفضل من الصلاة في جميع بيوت الله، وهم وإن لم يصرحوا؛ ولكن طبعت قلوبهم على ذلك، فتراهم يقصدونها من الأماكن البعيدة وربما أن تكون بحذائهم مساجد مهجورة فيعطلونها، وإذا لحقوا على الصلاة فيها ولو في أوقات الكراهة كانت أفضل عندهم من الصلاة في الأوقات الفضيلة في المساجد، وتلك المساجد التي بحذاء القبور ليست مقصودة لكونها بيوتاً لله بل لكونها حضرات لمن انتسبت إليه من أهل تلك القبور، يدلك على ذلك كله أنهم لا يسمونها إلا حضرات، فإذا قلت لأحدهم: أين صليت؟ قال لك: صليت في حضرة الشيخ فلان! وليس مقصودهم به إلا التقرب به وبحضرته، وكلما أكثر الرجل الترداد إلى القبور- ولو كانت مشتملة على أنواع المنكرات من ستور الحرير والديباج والترصيع بالفضة والعقيان فضلاً عن غيرها- كان مشهوراً بين الناس بالديانات، مغفور الزلات، مقرباً عند أصحاب تلك الحضرات، ولقد امتلأت قلوب العوام من رجائهم ومخافتهم، فتراهم إذا عضلت عليهم الأمور أوصى بعضهم بعضاً بقصد أصحاب القبور
...........................
ആശയ സംഗ്രഹം : ഖബറുകളെ ആദരിക്കുന്ന വിഷയത്തിൽ അതിരു കവിയൽ ഗൗരവതരമായ ബിദ്‌അത്തുകളിൽ പെട്ടതാകുന്നു.ഇക്കാലത്തു ജനങ്ങൾ ഖബറുകളെ ആരാധനാ സ്ഥാനങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.വ്യക്തമായി പറയുന്നില്ലെങ്കിലും പലരുടെയും ഹൃദയങ്ങൾ അത്തരത്തിൽ പരുവപ്പെട്ടിരിക്കുന്നുവെന്നും ഖബറുകൾക്കു അടുത്തുള്ള നിസ്ക്കാരം അല്ലാഹുവിന്റെ മസ്‌ജിദുകളിൽ നമസ്ക്കരിക്കുന്നതിനേക്കാൾ പവിത്രമാണ് എന്നാണു ചിലർ വിശ്വസിക്കുന്നതെന്നുമാണ് മനസ്സിലാകുന്നത് .ചിലപ്പോഴൊക്കെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഖബറുകൾ ലക്ഷ്യമാക്കി ജനങ്ങൾ പോകുന്നു.ചിലപ്പോൾ മസ്ജിദുകൾ അവഗണിക്കുക പോലും ചെയ്യുന്നു.നിസ്ക്കാരം കറാഹത്ത് ആയ സന്ദർഭങ്ങളിൽ പോലും അങ്ങിനെയുള്ള ഖബറിടങ്ങളിൽ നിസ്‌ക്കരിക്കുന്നതു മസ്‌ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ പവിത്രമായി ചിലർ കാണുന്നു.ഖബറുകളോട്/ദർഗ്ഗകളോട് ചേർന്നുള്ള മസ്ജിദുകൾ അല്ലാഹുവിന്റെ ഭവനങ്ങൾ എന്ന നിലയിൽ അല്ല ഇത്തരക്കാർ ഉദ്ദേശിക്കുന്നത്.അതുമായി ചേർന്ന് കിടക്കുന്ന ഖബറിനോട്/ ദർഗ്ഗയോട് ചേർത്തിയാണ് അവർ ആ മസ്ജിദിനെ പരിഗണിക്കുന്നത്.ഇങ്ങിനെയുള്ള ആളുകളോട് 'താങ്കൾ എവിടെ വച്ച് നിസ്‌ക്കരിച്ചു ?' എന്ന് ചോദിച്ചാൽ ' ഞാൻ ഇന്നാലിന്ന ശൈഖിന്റെ ഹദ്റത്തിൽ വച്ച് നിസ്‌ക്കരിച്ചു' എന്നാണു അവർ മറുപടി പറയുക.അപ്പോൾ അല്ലാഹുനോടുള്ള സാമീപ്യവും ഹദ്റത്തും അല്ല അവർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഇത്തരത്തിൽ ജനങ്ങൾ ഖബറുകൾ സന്ദർശിക്കുന്നത് അധികമായിരിക്കുന്നു.ഖബറാളികളുടെ സാമീപ്യം സിദ്ധിക്കുന്നതിനും തങ്ങളുടെ പിഴവുകൾ പൊറുക്കപ്പെടുന്നതിനും മഖ്ബറകൾക്കു/ദർഗ്ഗകൾക്കു മേൽ പട്ടും അലങ്കാര വസ്തുക്കളുംകൊണ്ട് മൂടുകയും ശുദ്ധ സ്വർണ്ണവും വെള്ളിയും കൊണ്ട് ദർഗ്ഗകൾ അലങ്കരിക്കുകയും ചെയ്യുന്നതൊക്കെ അനാചാരങ്ങളാണ്. സാധാരണ ജനങ്ങളുടെ ഹൃദയങ്ങൾ ദർഗ്ഗകളിൽ മറവിട്ട് കിടക്കുന്നവരോടുള്ള ഭയവും അവരിലുള്ള പ്രതീക്ഷയും ആഗ്രഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു.അവർക്കു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മഹാന്മാരുടെ മഖ്ബറകളെ /ദർഗ്ഗകളെ ഉദ്ദേശിച്ചു പോവാൻ അവർ പരസ്പരം വസ്വിയ്യത്തു ചെയ്യുന്നു( ഇതെല്ലാം അനാചാരങ്ങളാണ്)
....................
وربما أن أحدهم- لكثرة أوهامه وشدة خوفه- تبطل حواسه فيزدادون كفراً، وتضحك عليهم الشياطين جهراً، وترى كثيراً منهم يعلقون مرضاهم عليهم، فيأخذون المريض وهو في غاية شدته فيدخلونه على قبره، والسعيد عندهم من يدخلونه داخل شباكه ويتعلق بستر قبره، والرزية العظمى أنهم في حالتي السراء والضراء يتلاعب إبليس بهم
.......................
ആശയ സംഗ്രഹം :ചിലപ്പോൾ ഇത്തരം ആളുകൾക്ക് ദർഗ്ഗകളിൽ മറവിട്ട് കിടക്കുന്നവരോടുള്ള ശക്തമായ ഭയവും അവരുടെ തെറ്റായ ധാരണകളും നിമിത്തം സാമാന്യ ബുദ്ധി പോലും നഷ്ടപ്പെടുന്നു.പിശാചുക്കൾ അവരെ നോക്കി ഉറക്കെ ചിരിക്കുന്നു.ശക്തമായ രോഗമുള്ള വ്യക്തികളെ ദർഗ്ഗകളിൽ കൊണ്ട് വന്നു ബന്ധിക്കുന്നു.ഇബ്ലീസ് അവരെ കൊണ്ട് കളിക്കുന്നു.
قال: وبالجملة؛ فأكثر البدع الخبيثة نشأت من هنالك، حتى أني رأيت بدمشق الشام أناساً ينذرون للشيخ عبد القادر الجيلاني قنديلاً يعلقونه في رؤوس المنابر، ويستقبلون به جهة بغداد، ويبقى موقداً إلى الصباح، وهم يعتقدون أن ذلك من أتم القربات إليه، كأنهم يقولون بلسان حالهم: أينما توقدوا فثم عبد القادر
ആശയ സംഗ്രഹം :ദമസ്‌ക്കസിൽ ഞാൻ ചിലയാളുകളെ കണ്ടിട്ടുണ്ട്.അവർ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിക്ക് വിളക്ക്(ഖിന്ദീൽ ) നേർച്ചയാക്കുന്നു.എന്നിട്ടു അത് മിമ്പറുമായി ബന്ധിപ്പിക്കുന്നു.അതും കൊണ്ട് ബാഗ്ദാദിന് അഭിമുഖമായി നിൽക്കുന്നു.നേരം പുലരുവോളം വിളക്ക് കത്തിക്കൊണ്ടിരിക്കും.ഇത് ശൈഖ് ജീലാനിയിലേക്കു അടുക്കാനുള്ള ഒരു പുണ്യപ്രവർത്തിയായി അവർ കാണുന്നു.'എവിടെ ഇങ്ങിനെ കത്തിക്കുന്നുവോ അവിടെ ശൈഖ് അബ്ദുൽ ഖാദിർ ഹാജരാകും' എന്നൊക്കെ അവർ വിശ്വസിക്കുന്നു.
https://al-maktaba.org/book/12034/482#p1
MODULE 08/24.01.2018
മരിച്ചവരോട് സഹായം തേടുന്നതിനെ ഇമാം സുയൂതി റഹിമഹുല്ലാഹ് വിമർശിക്കുന്നു
حقيقه السنة والبدعة = الأمر بالاتباع والنهي عن الابتداع
എന്ന കിതാബിൽ നിന്ന് :
...................
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي (وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي (إلى المصلى فاستسقى به، ولم يستسقوا عند قبر النبي (.
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً،
كما أمر الله تعالى بقوله: (فإياي فاعبدون) ، وقال تعالى: ( فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) . فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
.......................
"നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ ? എന്നാല്‍ ഉമര്‍ റദിയല്ലാഹു അന്ഹു അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് റദിയല്ലാഹു അന്ഹു വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ”
فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല . അവനല്ലാതെ ഒരു ആരാധ്യനുമില്ല .അവനിൽ ഞാൻ ഭരമേല്പിക്കുന്നു.അവനിലേക്കാണ് എന്റെ മടക്കം ”
...............
http://shamela.ws/browse.php/book-248/page-43#page-56
( പരിഭാഷകന്റെ അഭിപ്രായക്കുറിപ്പ് : ഇമാം സുയൂഥിയുടെ തന്നെ അൽ ഹാവീ ലിൽ ഫതാവയിൽ ഫതാവാ സൂഫിയ്യ എന്ന ഭാഗത്ത് റസൂലിനോട് റസൂലിന്റെ വഫാത്തിന് ശേഷം റസൂലിന്റെ ഖബറിങ്കൽ വന്നു ഒരു ഗ്രാമീണ അറബി
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 64 - ആം ആയത്ത്
وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ فَاسْتَغْفَرُواْ اللّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُواْ اللّهَ تَوَّابًا رَّحِيمًا
''അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.'' - ഓതുകയും
താങ്കൾ എനിക്ക് പൊറുക്കലിനെ തേടാൻ വേണ്ടി ഞാൻ താങ്കളുടെ സമീപം വന്നിരിക്കുകയാണ് എന്ന് പറയുകയും അപ്പോൾ ഖബറിൽ നിന്ന് 'താങ്കൾക്കു പൊറുക്കപ്പെട്ടിരിക്കുന്നു ' എന്ന് കേൾക്കുക്കുകയും ചെയ്ത ഒരു സംഭവം ഇബ്നു സ്സംആനിയുടെ അദദലാഇലിൽ വന്നതായി പരമ്പര സഹിതം ഒരു പരാമർശമുണ്ടെങ്കിലും പ്രസ്തുത സംഭവം പ്രമുഖ ഹദീസ് കിതാബുകളിൽ ഒന്നും തന്നെ കുറ്റമറ്റ നിലയിൽ വന്നതായി കാണുന്നില്ല.അതിനാൽ തന്നെ പരമ്പരയിലെ റാവിമാരുടെ വിശ്വസ്തത സംബന്ധിച്ച വിശദമായ പഠനവും കാണുന്നില്ല.സമാനമായി വിവിധ രീതികളിൽ പിൽക്കാലക്കാരായ ചില ഇമാമുകളുടെ കിതാബുകളിൽ 'ഉത്ബിയുടെ കഥ' പരമ്പരയില്ലാതെയും പരമ്പരയോടെയും ഒക്കെ വന്നിട്ടുണ്ട്.എന്നാൽ ഇതൊന്നും സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ എന്ന് പറയാവതല്ല.ഹാഫിദ് ഇബ്നു അബ്ദിൽ ഹാദീ റഹിമഹുല്ലാഹ് ഇമാം സുബുകിയെ ഖണ്ഡിച്ചു എഴുതിയ കിതാബിലും ഉത്ബിയുടെ കഥ സ്ഥിരപ്പെടാത്തതാണെന്നു വ്യക്തമാക്കുന്നുണ്ട്.ഏതായാലും ചില പിൽക്കാല ഇമാമുകൾ തങ്ങളുടെ കിതാബുകളിൽ ഉദ്ധരിച്ച ഈ കഥയിൽ പറയുന്ന ഒരു ഗ്രാമീണ അറബിയുടെ പ്രവർത്തിയെ അടിസ്ഥാനമാക്കി അമൽ ചെയ്യുക എന്നത് ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ അസ്വീകാര്യമാണ് എന്നാണു തോന്നുന്നത്; പ്രത്യേകിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മരിച്ച പോയ നബിമാരോടോ മറ്റോ സഹായ തേട്ടം നടത്തുകയോ അങ്ങിനെ ഒരു രീതി നബി നമുക്ക് പഠിപ്പിച്ചു തരികയോ ഖുർആനിലോ ഹദീസിലോ മരിച്ചവരോട് സഹായാർത്ഥന നടത്തുന്ന ഒരു രീതി സ്ഥിരപ്പെട്ടു വരികയോ ഇല്ലാത്ത സാഹചര്യത്തിൽ.ധാരാളം മുൻകാല ഇമാമുകൾ തന്നെ അല്ലാഹു അല്ലാത്തവരോടുള്ള കാവൽ തേട്ടം അനുവദനീയമല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതും ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് നബിമാരുടെയോ മറ്റോ ഹഖ് കൊണ്ട് തവസ്സുൽ ചെയ്തു ദുആ ചെയ്യുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ഇമാം കാസാനീ റഹിമഹുല്ലാഹ് രേഖപ്പെടുത്തിയതും ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അല്ലാഹുവിന്റെ റസൂൽ അല്ലാത്തവരിൽ നിന്ന് ബറകത്ത് എടുക്കുന്നതിനെ പോലും നിരുത്സാഹപ്പെടുത്തിയത് ഇബ്നു റജബ് അൽ ഹമ്പലീ റഹിമഹുല്ലാഹ് ഉദ്ധരിച്ചതും ഇതോടു ചേർത്ത് വായിക്കേണ്ടതാണ്.
അല്ലാഹു ഉദ്ദേശിച്ചാൽ , മരിച്ചു പോയ ഒരാൾ ജീവിക്കുന്ന ഒരാളുടെ ഉണർച്ചയിൽ തന്നെ അയാളുടെ മുമ്പിൽ ഹാജരാവുന്നതു പോലെ ഒരാൾക്ക് അനുഭവപ്പെട്ടു എന്ന് വരാം.അപ്പോൾ അയാൾ തന്റെ മുമ്പിൽ ഹാജരായതായി അയാൾക്ക് അനുഭവപ്പെട്ട വ്യക്തിയോട് സംസാരിക്കുന്നതു ഒരു പ്രത്യേക അനുഭവമായേ മനസ്സിലാക്കാവൂ; അത് അയാൾക്ക് മാത്രം ബാധകമാണ്.കൂടാതെ, ചില കവിതകളിൽ മരിച്ചു പോയ മഹാന്മാരെ പ്രകീർത്തിച്ചു എഴുതപ്പെട്ട വരികൾ ചിലപ്പോൾ അവരെ അഭിസംബോധന ചെയ്യുന്ന രൂപത്തിലാണ് .ഇത് ഒരു സാഹിത്യ ശൈലി എന്ന നിലയിൽ കവികൾ സ്വീകരിക്കുന്ന രീതിയാവാം;അല്ലാതെ മരിച്ചവരോട് തേടുക എന്ന ഉദ്ദേശ്യത്തിൽ ആവുകയില്ല അത്തരം വരികൾ അവർ
രചിച്ചിട്ടുണ്ടാവുക.
ആയതിനാൽ ശിർക്കോ ശിർക്കിലേക്കുള്ള വസീലയോ ഹറാമോ ആവാൻ സാധ്യതയുള്ള ഒരു കാര്യത്തിൽ നിന്ന് വിട്ടു നിൽക്കുകയും മരിച്ചു പോയ നബിമാരോടോ ഔലിയാക്കളോടോ അവരുടെ ഖബറിങ്കൽ ചെന്നോ അല്ലാതെയോ സഹായം തേടുന്ന രീതി ഉപേക്ഷിച്ചു അല്ലാഹുവിൽ ഭരമേല്പിച്ചു അവനോടു തേടാൻ പഠിക്കുകയും ചെയ്യുക എന്നതാണ് കരണീയം എന്ന് ഞാൻ കരുതുന്നു.അതോടൊപ്പം സ്ഥിരപ്പെടാത്തതാണെങ്കിലും മഹാന്മാരായ ചില ഇമാമുകളുടെ കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ട ചില റിപ്പോർട്ടുകളെ അപ്പടി അംഗീകരിക്കുന്നവരെ വ്യക്തിപരമായി മുശ്രിക്ക് എന്ന് വിളിക്കുന്നതും ചില സംഘടനക്കാരെ ഒന്നാകെ മുശ്രിക്കുകൾ എന്ന് ആക്ഷേപിക്കുന്നതും സൂക്ഷ്മതക്കുറവാണ് എന്ന് കൂടി ഉണർത്തുന്നു.നാം സാധാരണക്കാർ പറയേണ്ടത് അല്ലാഹു ഖുർആനിൽ ഇന്നത് പറഞ്ഞിട്ടുണ്ട്, സ്വഹീഹായ ഹദീസിൽ ഇന്നത് വന്നിട്ടുണ്ട്, ഇന്ന ആയത്തിന്റെ തഫ്സീർ ഇന്നതാണ് എന്ന് ഈ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന ഇന്ന റിപ്പോർട്ടിന്റെ പരമ്പര സംബന്ധിച്ച് ഇന്ന ഇമാം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് .അത് കൊണ്ട് റസൂൽ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തിൽ സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കണം സഹോദരാ... അല്ലാഹുവിനോട് ചോദിക്കൂ ...അവൻ നിനക്ക് ഉത്തരം നൽകും.അതിൽ ഒരു സംശയവും ഇല്ലല്ലോ സഹോദരാ????????... സഹോദരാ...എന്നിങ്ങനെയുള്ള സദുപദേശങ്ങളാണ്. എങ്കിൽ , ഇൻ ഷാ അല്ലാഹ്, നമുക്ക് ഐക്യത്തോടെ മുന്നോട്ടു പോവാനാവും.ആർക്കെങ്കിലുമോക്കെ മനസ്സിന് തെളിച്ചം ലഭിച്ചുവെന്ന് വരാം,ഇൻ ഷാ അല്ലാഹ്.
ശ്രദ്ധിക്കുക : ഒരു പക്ഷെ ഇമാം സുയൂഥ്വി ആദ്ദേഹത്തിന്റെ മുൻ നിലപാടുകളിൽ മാറ്റം വരുത്തുകയും അതിനു ശേഷം അദ്ദേഹം അൽ അംറ് ബിൽ ഇത്തിബാഉ .... എഴുതിയതും ആവാം.ഈ കിതാബ് എഴുതുന്നതിനു അദ്ദേഹം ഒരു പക്ഷെ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഇഖ്തിദാഉ സിറാത്തിൽ മുസ്തഖീം അവലംബിച്ചിട്ടുണ്ടാവം. ഇമാം സുയൂഥിയുടെ ത്വബഖാത്തിന്റെ മുഖവുരയിൽ ഇമാം ദഹബിയുടെ കിതാബിന്റെ മുലഖസ് ആണ് ഇത് എന്ന് പറയുന്നുണ്ടല്ലോ?.
http://www.ahlalhdeeth.com/vb/showthread.php?t=83219
http://shamela.ws/index.php/book/1583
അല്ലാഹു ഏറ്റവും അറിയുന്നവൻ.)
MODULE 09/24.01.2018
അല്ലാഹുവിന്റെ റസൂൽ ഒരു പടപ്പിനോടും കാവൽ തേടിയിരുന്നില്ല
സ്വഹീഹുൽ ബുഖാരി
.........................
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹസൻ ഹുസൈൻ ( റദിയല്ലാഹു അൻഹുമാ) എന്നിവർക്ക് വേണ്ടി അല്ലാഹുവിനോട് കാവൽ തേടുമായിരുന്നു.തിരു നബി ഇങ്ങിനെ പറയുമായിരുന്നു: ' നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം നബി)അദ്ധേഹത്തിന്റെ മക്കൾ ഇസ്മാഈലിനും ഇസ് ഹാഖിനും വേണ്ടി
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് എല്ലാ പിശാചുക്കളിൽ നിന്നും കൊടും വിഷമുള്ള ജന്തുക്കളിൽ നിന്നും അസൂയയുടെ നോട്ടത്തിൽ നിന്നും കാവൽ തേടുന്നു ' എന്നിങ്ങനെ പറഞ്ഞു കാവൽ തേടിയിരുന്നു.
ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَوْلُهُ : ( بِكَلِمَاتِ اللَّهِ ) قِيلَ الْمُرَادُ بِهَا كَلَامُهُ عَلَى الْإِطْلَاقِ ، وَقِيلَ أَقْضِيَتُهُ ، وَقِيلَ مَا وَعَدَ بِهِ كَمَا قَالَ تَعَالَى وَتَمَّتْ كَلِمَةُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ وَالْمُرَادُ بِهَا قَوْلُهُ تَعَالَى وَنُرِيدُ أَنْ نَمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ الْمُرَادُ بِالتَّامَّةِ الْكَامِلَةُ وَقِيلَ النَّافِعَةُ وَقِيلَ الشَّافِيَةُ وَقِيلَ الْمُبَارَكَةُ ، وَقِيلَ الْقَاضِيَةُ الَّتِي تَمْضِي وَتَسْتَمِرُّ وَلَا يَرُدُّهَا شَيْءٌ وَلَا يَدْخُلهَا نَقْصٌ وَلَا عَيْبٌ ، قَالَ الْخَطَّابِيُّ : كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ ، وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ
ആശയ സംഗ്രഹം : കലിമാതുല്ലാഹ് അഥവാ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ എന്നാൽ അല്ലാഹുവിന്റെ കലാം / സംസാരം എന്നാകുന്നു എന്ന് അഭിയരായമുണ്ട്.അല്ലാഹുവിന്റെ വിധികൾ , അല്ലാഹുവിന്റെ വാഗ്ദാനം എന്നിങ്ങനെയും അഭിപ്രായമുണ്ട്.....
(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 137:
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَآئِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ
അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.)
ഖത്താബി( http://library.islamweb.net/newlibrary/display_book.php?ID=3830&bk_no=60&flag=൧
)പ്രസ്താവിക്കുന്നു :ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ കലാം പടപ്പു / സൃഷ്ട്ടി അല്ല എന്ന് തെളിവ് പിടിക്കാറുണ്ടായിരുന്നു.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു പടപ്പിനോടും കാവൽ തേടുകയില്ല എന്നതിനാലാണ് അദ്ദേഹം ഇങ്ങിനെ തെളിവ് പിടിച്ചിരുന്നത്.
https://library.islamweb.net/Newlibrary/display_book.php?bk_no=52&ID=2040&idfrom=6098&idto=6138&bookid=52&startno=20
(
( ശ്രദ്ധിക്കുക :എന്നാൽ ഈസാ അലൈഹിസ്സലാമിനെ സംബന്ധിച്ച് കലിമത്തുല്ലാഹ് /അല്ലാഹുവിന്റെ വചനം എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിരിക്കുന്നതു ഈസാ അലൈഹിസ്സലാമിന്റെ സൃഷ്ടിപ്പിലെ പ്രത്യേകത പരിഗണിച്ചു കൊണ്ടാണ് , അല്ലാതെ ഈസാ അലൈഹിസ്സലാം പടപ്പു അല്ല എന്ന അർത്ഥത്തിൽ അല്ല. മാതാവും പിതാവുമില്ലാതെ അല്ലാഹു ആദ്യ മനുഷ്യൻ ആദം അലൈഹിസ്സലാമിനെ മണ്ണിനാൽ പടച്ചു. സ്ത്രീ ഇല്ലാതെ പുരുഷനായ ആദമിൽ നിന്ന് ഹവ്വ അലൈഹസ്സലാമിനെ പടച്ചു കുൻ എന്ന അല്ലാഹുവിന്റെ വചനത്തെ മർയം അലൈഹസ്സലാം എന്ന സ്ത്രീയിലേക്കു ഇട്ടു കൊടുക്കുകയും പുരുഷനില്ലാതെ മർയം അലൈഹസ്സലാം ഗർഭം ധരിക്കുകയും ഈസാ അലൈഹിസ്സലാം ജനിക്കുകയും ചെയ്തു
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 173:
يَا أَهْلَ الْكِتَابِ لاَ تَغْلُواْ فِي دِينِكُمْ وَلاَ تَقُولُواْ عَلَى اللّهِ إِلاَّ الْحَقِّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ فَآمِنُواْ بِاللّهِ وَرُسُلِهِ وَلاَ تَقُولُواْ ثَلاَثَةٌ انتَهُواْ خَيْرًا لَّكُمْ إِنَّمَا اللّهُ إِلَـهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِي السَّمَاوَات وَمَا فِي الأَرْضِ وَكَفَى بِاللّهِ وَكِيلاً
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=49232
ഹിജ്‌റ നബിമാരുടെയോ ഔലിയാക്കളുടെയോ മറ്റു പടപ്പുകളുടെയോ ഹഖ് കൊണ്ടുള്ള തവസ്സുലിന്റെ വിഷയത്തിൽ ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ നിലപാട് വ്യക്തമാക്കുന്ന ചില ഇബാറത്തുകൾ പരാമർശിച്ച ശേഷം ശേഷം ഈ ചർച്ചയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിപ്പിക്കാം, ഇൻ ഷാ അല്ലാഹ് .
MODULE 10/24.01.2018
പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ് ( വഫാത്ത് ഹിജ്‌റ 587 ) അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :
بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
........................
وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ
ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ
أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ
' ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ' എന്ന് പറയൽ കറാഹത്താണ്.കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ
أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك
നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്.എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ
اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ
എന്ന ഒരു ഹദീസ്( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട് ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് .അതിനാൽ അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.ഈ വിഷയത്തിൽ വന്ന ഹദീസ് ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=12&ID=2230
പ്രമുഖ ഹനഫി പണ്ഡിതൻ ഇബ്നു അബിൽ ഇസ്സ് റഹിമഹുല്ലാഹിയുടെ(ഹിജ്‌റ 731 - 792) ശറഹുൽ അഖീദത്തി ത്വഹാവിയ്യ എന്ന കിതാബിൽ നിന്ന്:
شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي
وَقَدْ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ . وَلِهَذَا قَالَ أَبُو حَنِيفَةَ وَصَاحِبَاهُ رَضِيَ اللَّهُ عَنْهُمْ : يُكْرَهُ أَنْ يَقُولَ الدَّاعِي : أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ، وَنَحْوِ ذَلِكَ حَتَّى كَرِهَ أَبُو حَنِيفَةَ وَمُحَمَّدٌ رَضِيَ اللَّهُ عَنْهُمَا أَنْ يَقُولَ الرَّجُلُ : اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ ، وَلَمْ يَكْرَهْهُ أَبُو يُوسُفَ رَحِمَهُ اللَّهُ لَمَّا بَلَغَهُ الْأَثَرُ فِيهِ
ആശയ സംഗ്രഹം : അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരാൾ സത്യം ചെയ്‌താൽ അവൻ ശിർക്ക് ചെയ്തു.ഇക്കാരണത്താൽ അബൂ ഹനീഫയും അദ്ധേഹത്തിന്റെ രണ്ടു സഖാക്കളും- മുഹമ്മദ് & അബൂ യൂസുഫ് - റദിയല്ലാഹു അന്ഹു൦ പറഞ്ഞിരിക്കുന്നു : ദുആ ചെയ്യുന്നവൻ
أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ،
ഇന്നാലിന്നയാളുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു,അല്ലങ്കിൽ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ടും ബൈത്തുൽ ഹറാമിന്റെ ഹഖ് കൊണ്ടും മശ്അറുൽ ഹറാമിന്റെ ഹഖ് കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു എന്നിങ്ങനെയോ അത് പോലെയോ ദുആ ചെയ്യൽ കറാഹത്താണ്.ഇമാം അബൂ ഹനീഫ അവർകളും മുഹമ്മദ് അവർകളും
اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ
''നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു '' എന്ന് പറയുന്നത് വരെ ഇഷ്ടപ്പെട്ടിരുന്നില്ല.''നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു ' എന്ന് ദുആ ചെയ്യുന്ന വിഷയത്തിൽ ഒരു അസർ ലഭിച്ചതിനാൽ അബൂ യൂസുഫ് അങ്ങിനെ ദുആ ചെയ്യുന്നത് വെറുത്തില്ല
http://library.islamweb.net/newlibrary/display_book.php?idfrom=152&idto=152&bk_no=106&ID=179
റദ്ദുൽ മുഖ്താർ എന്ന കിതാബിൽ നിന്ന് :
رد المحتار على الدر المختار
محمد أمين بن عمر (ابن عابدين)
(AH 1198 – 1252)
http://library.islamweb.net/newlibrary/display_book.php?bk_no=27&ID=603&idfrom=7454&idto=7581&bookid=27&startno=22
രണ്ടാം ഭാഗം ഒരു ഇട വേളക്കു ശേഷം മാത്രം ഇൻ ഷാ അല്ലാഹ് .. അടുത്ത ക്ലാസ്സിൽ ഹദീസ് സെഷൻ ബുഖാരി ഫത്ഹുൽ ബാരി സഹിതം തുടരും.
16.01.2018
അൽ കിതാബ് ചോദ്യോത്തര പരമ്പര 26
ചോദ്യം : മരിച്ചു പോയ മഹാന്മാരോട് സഹായം തേടൽ അനുവദനീയമോ ?
(ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന ،اِسْتِغَاثَة ، اِسْتِعَانة ) - ചർച്ച ഭാഗം 1
MODULE 01/16.01.2018
ആമുഖം
മരിച്ചു പോയ നബിമാരുടെയും സജ്ജനങ്ങളും അല്ലാത്തവരുമായ ആളുകളുടെയും ഖബറുകൾക്കു സമീപം ചെന്നും അല്ലാതെയും തങ്ങളുടെ ആവലാതികളും ആവശ്യങ്ങളും ഉന്നയിക്കുക (ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന ،اِسْتِغَاثَة ، اِسْتِعَانة ) എന്ന ഒരു രീതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെ കണ്ടു വരുന്നുണ്ട്. മരണപ്പെട്ടവരോട് സഹായം തേടുന്നതിലെ നിരോധനം സംബന്ധിച്ച് മഹാന്മാരായ ഇസ്‌ലാമിക പണ്ഡിതന്മാരിൽ നിന്ന് വന്നിട്ടുള്ള ചില വിശദീകരണങ്ങളും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിങ്കൽ ചെന്ന് ചിലർ സഹായാർത്ഥന നടത്തിയതായിട്ടുള്ള ചില സ്ഥിരപ്പെടാത്ത റിപ്പോർട്ടുകൾ ചില പ്രമുഖ ഇമാമുകളുടെ കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും അവയുടെ വിശദീകരണങ്ങളും ആണ് ഈ പരമ്പരയിൽ ചർച്ച ചെയ്യുന്നത്.മരിച്ചു പോയ ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന രൂപത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തി എന്ത് സംസാരിക്കുന്നതും , പ്രത്യേകിച്ച് കീർത്തന കാവ്യങ്ങളിൽ , നിരോധനത്തിന്റെ പരിധിയിൽ വരുമോ എന്ന വിഷയവും ഇവിടെ പരിഗണിക്കുന്നുണ്ട്.ഈ പരമ്പരയിലെ ക്ലാസ്സുകൾ കേൾക്കുകയും കുറിപ്പുകൾ വായിക്കുകയും ചെയ്യുന്നതിന് മുമ്പ് താഴെ ചേർത്തിരിക്കുന്ന ബ്ലോഗുകൾ കൂടി വായിക്കുകയും വീഡിയോകൾ കാണുകയും ചെയ്യുന്നത് വിഷയം കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിച്ചേക്കും.
1.ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانةPART 1
https://duaaibadathmeaning.blogspot.com/2017/03/17.html
2.
ഭാഗം ഒന്ന് മഖ്ബറകളിലെ അനാചാരങ്ങൾ:
https://suunathumbidathum.blogspot.com/2017/07/blog-post.html
3.
ഭാഗം രണ്ടു - മഖ്ബറകളിലെ അനാചാരങ്ങൾ:
https://suunathumbidathum.blogspot.com/2017/12/blog-post.html
4.
ദുആയും ഇബാദത്തും وقال ربكم ادعوني استجب لكم
വീഡിയോസ് :
https://www.youtube.com/watch?v=lm5-Ad37ZAM&list=PLf1c4fdPOOYCgySQjCoaNBYXMDd-M3eUc
5.
സുന്നത്തും ബിദ്അത്തും വീഡിയോസ് :
https://www.youtube.com/watch?v=1DsO0VPOnbQ&list=PLf1c4fdPOOYB6LkHY81gpnzN9kEjGcK78
ഓരോ വീഡിയോയുടെയും നോട്ടുകൾ കമ്മന്റ്സ് ആയി അതാതു വീഡിയോക്കു താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട് .
ഒരു പാട്ടു കേട്ട് നമുക്ക് തുടങ്ങാം , ഇന്ഷാ അല്ലാഹ് :
https://youtu.be/2Eiom13Ksto
https://youtu.be/-dF-Qfo86rk
നമുക്കും പാടി നോക്കാം :
يا من أجبت دعاء نوح فانتَصَر
وحملته في فلكك المشحون
നൂഹ് നബിയുടെ
പ്രാർഥനക്കുത്തരം
നൽകിയ റബ്ബേ
നബി രക്ഷപ്പെട്ടല്ലോ .....
ഭാരം കയറ്റിയ
കപ്പലിലവരെ
വഹിച്ചു കൊണ്ട് പോയി
നീ രക്ഷപ്പെടുത്തീലേ....
يا من أحال النار حول خليله
روحا وريحانا بقولك كوني
തന്റെ 'ഖലീലിന്'
ചുറ്റുമുള്ള അഗ്നിയെ
'കൂനീ ' എന്ന വചനത്താൽ
ആശ്വാസവും ആനന്ദവുമാക്കി
മാറ്റിയ തമ്പുരാനേ ....
يا من أمرت الحوت يلفظ يونسا
وسترته بشجيرة اليقطين
യൂനുസ് നബിയെ
മത്സ്യത്തിന്റെ വയറ്റിൽ നിന്ന്
പുറത്തു വിടാൻ കൽപ്പിച്ചു നീ
വള്ളിച്ചെടി കൊണ്ട് യൂനുസിന് മറ തീർത്ത തമ്പുരാനേ..
يا رب إنا مثلهم في كربة
فأرحم عبادا كلهم ذا النونِ
സമാനമായ് ഞങ്ങളെല്ലാം
വിഷമാവസ്ഥകളിലാണ് അല്ലാഹ്
അതിനാൽ നിന്റെ ദാസന്മാർക്കു നീ കാരുണ്യമേകണേ
http://www.alukah.net/sharia/0/18774/#ixzz54KNsHPLq
MODULE 02/16.01.2018
മരണപ്പെട്ട ഔലിയാക്കളോടു സഹായം തേടൽ പിഴച്ച മാർഗ്ഗമാണെന്നു ഇമാം ആലൂസി റൂഹുൽ മആനീയിൽ രേഖപ്പെടുത്തുന്നു:
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ 54 - ആം ആയത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഹനഫീ പണ്ഡിതൻ മഹ്മൂദ് ശിഹാബുദ്ദീൻ അബുസ്സനാ അൽ ഹുസൈനീ അൽ ആലൂസീ അൽ ബഗ്‌ദാദി ( ഹിജ്‌റ 1217- 1270) തന്റെ റൂഹുൽ മആനീ എന്ന തഫ്സീർ ഗ്രൻഥത്തിൽരേഖപ്പെടുത്തിയത് കാണുക:
ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ 51 – 55 ശ്രദ്ധിക്കുക
:
وَقَالَ اللَّهُ لاَ تَتَّخِذُواْ إِلَهَيْنِ اثْنَيْنِ
إِنَّمَا هُوَ إِلَهٌ وَاحِدٌ
فَإِيَّايَ فَارْهَبُونِ
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.
وَلَهُ مَا فِي السَّمَاوَاتِ وَالأَرْضِ وَلَهُ الدِّينُ وَاصِبًا
أَفَغَيْرَ اللَّهِ تَتَّقُونَ
അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്?
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്.
ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ
പിന്നെ നിങ്ങളില്‍ നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു.
لِيَكْفُرُواْ بِمَا آتَيْنَاهُمْ
فَتَمَتَّعُواْ
فَسَوْفَ تَعْلَمُونَ
നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട് കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച് കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം.
تفسير الألوسي
شهاب الدين السيد محمود الألوسي
.........................
وَفِي الْآيَةِ مَا يَدُلُّ عَلَى أَنَّ صَنِيعَ أَكْثَرِ الْعَوَامِّ الْيَوْمَ مِنَ الْجُؤَارِ إِلَى غَيْرِهِ تَعَالَى مِمَّنْ لَا يَمْلِكُ لَهُمْ بَلْ وَلَا لِنَفْسِهِ نَفْعًا وَلَا ضُرًّا عِنْدَ إِصَابَةِ الضُّرِّ لَهُمْ وَإِعْرَاضِهِمْ عَنْ دُعَائِهِ تَعَالَى عِنْدَ ذَلِكَ بِالْكُلِّيَّةِ سَفَهٌ عَظِيمٌ وَضَلَالٌ جَدِيدٌ لَكِنَّهُ أَشَدُّ مِنَ الضَّلَالِ الْقَدِيمِ
.......................................
إِنَّ بَعْضَ الْمُتَشَيِّخِينَ قَالَ لِي وَأَنَا صَغِيرٌ: إِيَّاكَ ثُمَّ إِيَّاكَ أَنْ تَسْتَغِيثَ بِاللَّهِ تَعَالَى إِذَا خَطْبٌ دَهَاكَ فَإِنَّ اللَّهَ تَعَالَى لَا يُعَجِّلُ فِي إِغَاثَتِكَ وَلَا يُهِمُّهُ سُوءُ حَالَتِكَ وَعَلَيْكَ بِالِاسْتِغَاثَةِ بِالْأَوْلِيَاءِ السَّالِفِينَ فَإِنَّهُمْ يُعَجِّلُونَ فِي تَفْرِيجِ كَرْبِكَ وَيُهِمُّهُمْ سُوءُ مَا حَلَّ بِكَ فَمَجَّ ذَلِكَ سَمْعِي وَهَمَى دَمْعِي وَسَأَلْتُ اللَّهَ أَنَّ يَعْصِمَنِي وَالْمُسْلِمِينَ مِنْ أَمْثَالِ هَذَا الضَّلَالِ الْمُبِينِ، وَلِكَثِيرٍ مِنَ الْمُتَشَيِّخِينَ الْيَوْمَ كَلِمَاتٌ مِثْلَ ذَلِكَ
ആശയ സംഗ്രഹം : ഈ ആയത്തിൽ ഇന്ന് സാധാരണ ജനങ്ങൾ ചെയ്തു കൂട്ടുന്ന ചില പ്രവർത്തികളിലേക്കുള്ള സൂചനയുണ്ട്.അതായത് ജനങ്ങൾ ബുദ്ധിമുട്ടുകൾ /വിപത്തുകൾ സംഭവിക്കുമ്പോൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഒഴിവാക്കി അല്ലാഹുവല്ലാത്തവരോട് തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കുന്നു .ആരോടാണോ അവർ ആവലാതി ബോധിപ്പിക്കുന്നതു അവർ തന്നെ സ്വന്തമായി പോലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരുമാണ്.ഇതൊക്കെ ഭയങ്കര വിഡ്ഡിത്തവും പുതിയ വഴികേടുകളുമാണ്.പഴയ വഴികേടിനെക്കാൾ ഗൗരവതരമാണിത്.
...................................
ഞാൻ ചെറുപ്പമായിരിക്കുമ്പോൾ ശൈഖുമാർ എന്ന് പറയുന്ന ചിലർ എന്നോട് പറഞ്ഞു : അല്ലാഹുവിനോട് സഹായാർത്ഥന നടത്തുന്നത് നീ സൂക്ഷിക്കണം,നീ സൂക്ഷിക്കണം .അല്ലാഹുവിനോട് നീ സഹായം തേടുന്നെങ്കിൽ നിനക്ക് തെറ്റ് പറ്റി കാരണം അല്ലാഹു നിന്നെ സഹായിക്കുന്ന വിഷയത്തിൽ ഉളരുകയില്ല . നിന്നെ ബാധിച്ച ചീത്തയായ / വിഷമകരമായ അവസ്ഥ അവൻ പരിഗണിക്കുന്നതുമല്ല. നീ മുൻകഴിഞ്ഞു പോയ ഔലിയാക്കളോടാണ് സഹായം തേടേണ്ടത്.അങ്ങിനെ ചെയ്‌താൽ നിന്നെ ബാധിച്ച ചീത്തയായ അവസ്ഥ അവരെ വിഷമിപ്പിക്കുകയും നിന്നെ ബാധിച്ച വിഷമതകളിൽ നിന്ന് ഒരു തുറസ്സു കിട്ടാനായി അവർ ഉളരുകയും ചെയ്യും .ഇത് കേട്ടപ്പോൾ എന്റെ ചെവി അടയുകയും എന്റെ കണ്ണുകൾ ഈറനണിയുകയും ചെയ്തു.എന്നെയും മറ്റു മുസ്ലിംകളെയും ഇത് പോലുള്ള വ്യക്തമായ വഴികേടിൽ നിന്ന് കാക്കണമെന്നു ഞാൻ അല്ലാഹുവോട് തേടുകയും ചെയ്തു.ഇക്കാലത്തു ഇത്തരത്തിലുള്ള ധാരാളം ' ശൈഖുമാരിൽ' നിന്ന് സദൃശമായ പ്രസ്താവനകൾ ഉണ്ടാവാറുണ്ട്.
http://library.islamweb.net/Newlibrary/display_book.php?bk_no=201&ID=1981&idfrom=1981&idto=2111&bookid=201&startno=54
MODULE 03/16.01.2018
മരിച്ചവരോട് സഹായം തേടിയ മനുഷ്യനോട് അല്ലാഹുവോടാണ് സഹായാർത്ഥന നടത്തേണ്ടതെന്ന് ഇമാം ആലൂസി ഖുർആൻ ആയത്ത് ഓതിക്കേൾപ്പിച്ചു കൊണ്ട് നിർദേശിക്കുന്നു :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 45 - ആം ആയത്തിന്റെ വിശദീകരണത്തിലാണ് 'റൂഹുൽ മആനീ' എന്ന അദ്ധേഹത്തിന്റെ തഫ്സീർ ഗ്രൻഥത്തിൽ ഇമാം ആലൂസി ഈ സംഭവം പരാമർശിക്കുന്നത്.
ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 43 – 46 കാണുക :
أَمِ اتَّخَذُوا مِن دُونِ اللَّهِ شُفَعَاء
قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ ( ശുപാര്‍ശക്കാര്‍ ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും ( അവരെ ശുപാര്‍ശക്കാരാക്കുകയോ? )
قُل لِّلَّهِ الشَّفَاعَةُ جَمِيعًا
لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ
ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ
وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ
പറയുക: : ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ് വിധികല്‍പിക്കുന്നത്.
തഫ്സീർ റൂഹുൽ മആനീയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
.......................
وَقَدْ رَأَيْنَا كَثِيرًا مِنَ النَّاسِ عَلَى نَحْوِ هَذِهِ الصِّفَةِ الَّتِي وَصَفَ اللَّهُ تَعَالَى بِهَا الْمُشْرِكِينَ يَهُشُّونَ لِذِكْرِ أَمْوَاتٍ يَسْتَغِيثُونَ بِهِمْ وَيَطْلُبُونَ مِنْهُمْ وَيَطْرَبُونَ مِنْ سَمَاعِ حِكَايَاتٍ كَاذِبَةٍ عَنْهُمْ تُوَافِقُ هَوَاهُمْ وَاعْتِقَادَهُمْ فِيهِمْ وَيُعَظِّمُونَ مَنْ يَحْكِي لَهُمْ ذَلِكَ وَيَنْقَبِضُونَ مِنْ ذِكْرِ اللَّهِ تَعَالَى وَحْدَهُ وَنِسْبَةِ الِاسْتِقْلَالِ بِالتَّصَرُّفِ إِلَيْهِ عَزَّ وَجَلَّ وَسَرْدِ مَا يَدُلُّ عَلَى مَزِيدِ عَظَمَتِهِ وَجَلَالِهِ وَيَنْفِرُونَ مِمَّنْ يَفْعَلُ ذَلِكَ كُلَّ النَّفْرَةِ وَيَنْسُبُونَهُ إِلَى مَا يَكْرَهُ ، وَقَدْ قُلْتُ يَوْمًا لِرَجُلٍ يَسْتَغِيثُ فِي شِدَّةٍ بِبَعْضِ الْأَمْوَاتِ وَيُنَادِي يَا فُلَانُ أَغِثْنِي فَقُلْتُ لَهُ : قُلْ يَا اللَّهُ فَقَدْ قَالَ سُبْحَانَهُ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ [الْبَقَرَةَ : 186] فَغَضِبَ وَبَلَغَنِي أَنَّهُ قَالَ : فُلَانٌ مُنْكِرٌ عَلَى الْأَوْلِيَاءِ ، وَسَمِعْتُ عَنْ بَعْضِهِمْ أَنَّهُ قَالَ : الْوَلِيُّ أَسْرَعُ إِجَابَةً مِنَ اللَّهِ عَزَّ وَجَلَّ وَهَذَا مِنَ الْكُفْرِ بِمَكَانٍ نَسْأَلُ اللَّهَ تَعَالَى أَنْ يَعْصِمَنَا مِنَ الزَّيْغِ وَالطُّغْيَانِ
ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു ബഹുദൈവ വിശ്വാസികളെ വിശേഷിപ്പിച്ച വിശേഷണങ്ങളുള്ള നിരവധി ജനങ്ങളെ നാം കണ്ടിട്ടുണ്ട്.അവർ മരണപ്പെട്ടവരെ സ്മരിക്കുകയും അവരോടു സഹായാർത്ഥന നടത്തുകയും അത്തരം ജനങ്ങളുടെ വിശ്വാസത്തിനും ദേഹേച്ഛക്കും ഒത്ത വിധം മരണപ്പെട്ടവരെ കുറിച്ച് ഉദ്ധരിക്കുന്ന കള്ളക്കഥകൾ പാടിപ്പുകഴ്ത്തുകയും അത്തരം കഥകൾ ഉദ്ധരിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ മാത്രം സ്മരിക്കുകയും അല്ലാഹുവിലേക്ക് തിരിയുകയും അല്ലാഹുവിന്റെ മാഹാത്മ്യത്തെയും ജലാലത്തി
നെയും അറിയിക്കുന്ന ഘടകങ്ങളെ പിന്തുടരുകയും ചെയ്യുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ചെയ്യുന്നവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നു.ഒരു ദിവസം ബുദ്ധിമുട്ടിയ ഒരു അവസ്ഥയിൽ ഒരു മനുഷ്യൻ മരിച്ചു പോയ ചിലരെ വിളിച്ചു സഹായം തേടുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.അയാൾ ഇങ്ങിനെയാണ് പറഞ്ഞു കൊണ്ടിരുന്നത് '
يَا فُلَانُ أَغِثْنِي( യാ ഫുലാൻ/ ഇന്നാലിന്നവരേ... എന്നെ സഹായിക്കൂ..) ഇത് കേട്ട് ഞാൻ ആ മനുഷ്യനോട് പറഞ്ഞു : ''യാ അല്ലാഹ് എന്ന് വിളിക്കൂ...
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
'താങ്കളോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക.പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. ' എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.''
ഞാനിതു പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് ദേഷ്യപ്പെട്ടു.അയാൾ എന്നെ സംബന്ധിച്ച് ഞാൻ ഔലിയാക്കളെ വെറുക്കുന്ന ആളാണെന്നു പറഞ്ഞതായി പിന്നീട് എനിക്ക് വിവരം കിട്ടി.ഇത്തരത്തിലുള്ള ചിലയാളുകൾ അല്ലാഹുവിനേക്കാൾ എളുപ്പം ഉത്തരം തരിക വലിയ്യാണെന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഇങ്ങിനെയൊക്കെ പറയുന്നത് കുഫ്‌റിൽ പെട്ടതാണ്.സത്യപാതയിൽ നിന്ന് വ്യതിചലിക്കുന്നതിൽ നിന്നും അതിക്രമത്തിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ എന്ന് നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു
http://library.islamweb.net/newlibrary/display_book.php?idfrom=4020&idto=4020&bk_no=201&ID=4043
MODULE 04/16.01.2018
തിരു നബിയുടെ പൗത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ സൈദ് റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രി മഹതി നഫീസത്തുൽ മിസ്‌രിയ്യ റദിയല്ലാഹു അന്ഹായുടെ ഖബറിങ്കൽ ചെന്ന് ചില മിസ്‌രികൾ പാപമോചനം തേടുന്നതിനെ ഇമാം ദഹബി റഹിമഹുല്ലാഹ്(ഹിജ്‌റ 673 -748) വിമർശിക്കുന്നു:
സിയറു അഅലാമി നുബലാ എന്ന കിതാബിൽ നിന്ന് :
سير أعلام النبلاء
محمد بن أحمد بن عثمان الذهبي
..........................
وَلَمْ يَبْلُغْنَا كَبِيرُ شَيْءٍ مِنْ أَخْبَارِهَا
وَلِجَهَلَةِ الْمِصْرِيِّينَ فِيهَا اعْتِقَادٌ يَتَجَاوَزُ الْوَصْفَ ، وَلَا يَجُوزُ مِمَّا فِيهِ مِنَ الشِّرْكِ ، وَيَسْجُدُونَ لَهَا ، وَيَلْتَمِسُونَ مِنْهَا الْمَغْفِرَةَ
.....................
ആശയ സംഗ്രഹം : മഹതി അവർകളെ കുറിച്ച് കൂടുതൽ വിവരം നമുക്ക് ലഭ്യമായിട്ടില്ല.പാമരന്മാരായ ചില മിസ്‌രികൾക്കു മഹതി നഫീസത്ത് ബീവിയെ സംബന്ധിച്ച് വിവരണാതീതമായ ചില വിശ്വാസങ്ങളുണ്ട്.ശിർക്ക് ഉൾക്കൊള്ളുന്നതിനാൽ അത്തരം വിശ്വാസം അനുവദനീയമല്ല.അത്തരം പാമരന്മാർ മഹതിക്ക് സുജൂദ് ചെയ്യുകയും അവരോടു പാപ മോചനം തേടുകയും ചെയ്യുന്നു.
http://library.islamweb.net/newlibrary/display_book.php?idfrom=1681&idto=1681&bk_no=60&ID=1565
MODULE 05/16.01.2018
ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ,മഹാൻമാരുടെ ഖബ്‌റുകളെ ആദരിക്കുന്നത് ശിർക്കിനു/ബഹുദൈവാരാധനക്കു സമാനമാണെന്ന് ഇമാം റാസി റഹിമഹുല്ലാഹ്(ഹിജ്‌റ 543/544- 604/605/606) വിശദീകരിക്കുന്നു:
സൂറ യൂനുസ് പതിനെട്ടാം ആയത്ത് :
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ
قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ
سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ/ മഫാതീഹുൽ ഗൈബിൽ നിന്നും കാണുക
التفسير الكبير
الإمام فخر الدين الرازي
قَوْلُهُ تَعَالَى وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
اعْلَمْ أَنَّا ذَكَرْنَا أَنَّ الْقَوْمَ إِنَّمَا الْتَمَسُوا مِنَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُرْآنًا غَيْرَ هَذَا الْقُرْآنِ ، أَوْ تَبْدِيلَ هَذَا الْقُرْآنِ ؛ لِأَنَّ هَذَا الْقُرْآنَ مُشْتَمِلٌ عَلَى شَتْمِ الْأَصْنَامِ الَّتِي جَعَلُوهَا آلِهَةً لِأَنْفُسِهِمْ ، فَلِهَذَا السَّبَبِ ذَكَرَ اللَّهُ تَعَالَى فِي هَذَا الْمَوْضِعِ مَا يَدُلُّ عَلَى قُبْحِ عِبَادَةِ الْأَصْنَامِ ، لِيُبَيِّنَ أَنَّ تَحْقِيرَهَا وَالِاسْتِخْفَافَ بِهَا أَمْرٌ حَقٌّ وَطَرِيقٌ
مُتَيَقَّنٌ
ബഹു ദൈവാരാധകർ ആരാധ്യരായി വച്ചിരുന്ന ബിംബങ്ങളെ അപമാനിക്കുന്ന ഈ ഖുർആൻ മാറ്റി പുതിയ ഒന്ന് കൊണ്ട് വരികയോ അല്ലെങ്കിൽ ഈ ഖുർആനിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നു അവർ നബിയോട് ആവശ്യപ്പെട്ട കാര്യം നാം പരാമര്ശിച്ചല്ലോ (15 ആം ആയത്തിൽ )
ആയതിനാൽ , ബിംബാരാധനയെ നിന്ദിക്കുന്നതും അപമാനിക്കുന്നതും സത്യമായ കാര്യവും ഉറച്ച മാര്ഗ്ഗവും ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ ആയത്തിൽ അള്ളാഹു വിഗ്രഹാരാധനയുടെ മോശത്തരം തുറന്നു കാട്ടുകയാണ്
وَاعْلَمْ أَنَّهُ تَعَالَى حَكَى عَنْهُمْ أَمْرَيْنِ ، أَحَدُهُمَا أَنَّهُمْ كَانُوا يَعْبُدُونَ الْأَصْنَامَ . وَالثَّانِي أَنَّهُمْ كَانُوا يَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ . أَمَّا الْأَوَّلُ فَقَدْ نَبَّهَ اللَّهُ تَعَالَى عَلَى فَسَادِهِ بِقَوْلِهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَتَقْرِيرُهُ مِنْ وُجُوه
മുശ്രികുകളെ /ബഹു ദൈവ വിശ്വാസികളെ/ബിംബാരാധകരെ സംബന്ധിചു അല്ലാഹു രണ്ടു കാര്യങ്ങൾ പ്രസ്താവിച്ചിരിക്കുന്നു ഒന്ന് അവർ ബിംബങ്ങളെ പൂജിച്ചിരുന്നു/ആരാധിച്ചിരുന്നു രണ്ടാമതായി , 'ഈ ബിംബങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കു ശിപാർശ ചെയ്യും എന്ന് അവർ പറയുമായിരുന്നു എന്നാൽ അവരുടെ ആ വാദം ബാതിലാണെന്ന്/ശരിയല്ലെന്ന്
مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ ....എന്ന പ്രസ്താവനയിലൂടെ അല്ലാഹു ഉണർത്തുന്നു ഇത് പല രൂപത്തിലാണ്
الْأَوَّلُ قَالَ الزَّجَّاجُ لَا يَضُرُّهُمْ إِنْ لَمْ يَعْبُدُوهُ ، وَلَا يَنْفَعْهُمْ إِنْ عَبَدُوهُ
ഒന്നാമതായി , സജ്ജാജ് പറയുന്നു അവർ അവറ്റകളെ /ബിംബങ്ങളെ ആരാധിച്ചിട്ടില്ലെങ്കിലും അവ അവർക്ക് ഒരു ഉപദ്രവവും ചെയ്യില്ല ,അത് പോലെ അവർ ആരാധിച്ചാലാകട്ടെ, അവ അവർക്ക് ഒരു ഉപകാരവും ചെയ്യില്ല
الثَّانِي أَنَّ الْمَعْبُودَ لَا بُدَّ وَأَنْ يَكُونَ أَكْمَلَ قُدْرَةً مِنَ الْعَابِدِ ، وَهَذِهِ الْأَصْنَامُ لَا تَنْفَعُ وَلَا تَضُرُّ الْبَتَّةَ ، وَأَمَّا هَؤُلَاءِ الْكُفَّارُ فَهُمْ قَادِرُونَ عَلَى التَّصَرُّفِ فِي هَذِهِ الْأَصْنَامِ تَارَةً بِالْإِصْلَاحِ وَأُخْرَى بِالْإِفْسَادِ ، وَإِذَا كَانَ الْعَابِدُ أَكْمَلَ حَالًا مِنَ الْمَعْبُودِ كَانَتِ الْعِبَادَةُ بَاطِلَةً
രണ്ടാമതായി,ആരാധിക്കപ്പെടുന്ന ശക്തിയ്ക്ക് ആരാധിക്കുന്ന വ്യക്തിയേക്കാൾ സമ്പൂർണ്ണമായ കഴിവ് വേണം അവർ ആരാധിക്കുന്ന ഈ ബിംബങ്ങൾക്കാകട്ടെ, അശേഷം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല ആ സത്യ നിഷേധികൾക്ക് അവർ ആരാധിക്കുന്ന ബിംബങ്ങളെ ഉണ്ടാക്കാനും നശിപ്പിക്കാനും കഴിയുമായിരുന്നു ആരാധിക്കുന്നവൻ ആരാധ്യനെക്കാൾ കേമനാണെങ്കിൽ പിന്നെ ആരാധന പാഴായത് തന്നെയല്ലേ
الثَّالِثُ أَنَّ الْعِبَادَةَ أَعْظَمُ أَنْوَاعِ التَّعْظِيمِ ، فَهِيَ لَا تَلِيقُ إِلَّا بِمَنْ صَدَرَ عَنْهُ أَعْظَمُ أَنْوَاعِ الْإِنْعَامِ ، وَذَلِكَ لَيْسَ إِلَّا الْحَيَاةَ وَالْعَقْلَ وَالْقُدْرَةَ وَمَصَالِحَ الْمَعَاشِ وَالْمَعَادِ ، فَإِذَا كَانَتِ الْمَنَافِعُ وَالْمَضَارُّ كُلُّهَا مِنَ اللَّهِ سُبْحَانَهُ وَتَعَالَى ، وَجَبَ أَنْ لَا تَلِيقَ الْعِبَادَةُ إِلَّا بِاللَّهِ سُبْحَانَهُ
മൂന്നാമതായി,ഇബാദത്/ആരാധന എന്നാൽ ആദരവിന്റെ ഇനങ്ങളിലെ അങ്ങേ അറ്റമാണ് ആരാധനക്കാവട്ടെ ,ഏറ്റവും മഹത്തായ അനുഗ്രഹങ്ങൾ ആരിൽ നിന്നാണോ ലഭിക്കുന്നത് അവനല്ലാതെ മറ്റാർക്കും അർഹതയില്ല. ജീവൻ, ബുദ്ധി ,കഴിവ്,ജീവിത വിഭവങ്ങൾ,മടക്കം ഇതെല്ലാം അല്ലഹുമായി ബന്ധപ്പെട്ടു കിടക്കുന്നു ഉപകാര-ഉപദ്രവങ്ങളെല്ലാം അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നാണ് എന്നിരിക്കെ ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണ്
وَأَمَّا النَّوْعُ الثَّانِي : مَا حَكَاهُ اللَّهُ تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ ، وَهُوَ قَوْلُهُمْ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّهِ مِنْ عِبَادَةِ اللَّهِ سُبْحَانَهُ وَتَعَالَى . فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّهِ تَعَالَى ، بَلْ نَحْنُ نَشْتَغِلُ بِعِبَادَةِ هَذِهِ الْأَصْنَامِ ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّهِ تَعَالَى . ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ : إِنَّهَا شُفَعَاؤُنَا عِنْدَ اللَّهِ ؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً
രണ്ടാമതായി , അള്ളാഹു ആയത്തിൽ പറഞ്ഞത്
هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ
ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശിപാർശകരാണ് എന്ന അവരുടെ പ്രസ്താവനയാണ് ബിംബങ്ങളെ ആരാധിക്കുന്നത് അല്ലാഹുവിനു ഇബാദത് ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനെ ആദരിക്കലാണ് എന്ന് ആ സത്യ നിഷേധികൾ ജല്പിച്ചു എന്ന് വിശദീകരിച്ചവരുണ്ട്. തങ്ങൾക്കു അല്ലാഹുവിനു ഇബാദതിലായി മുഴുകാനുള്ള യോഗ്യത ഇല്ലെന്നും ആയതിനാൽ ഞങ്ങൾ ഈ ബിംബങ്ങൾക്ക് ഇബാദതിലായി മുഴുകുകയാണെന്നും അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശ ചെയ്തു കൊള്ളുമെന്നും അവർ ജല്പിച്ചു
അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശകർ ആയിരിക്കും എന്ന അവരുടെ വാദം -അത് എങ്ങിനെയായിരുന്നു-സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങളുണ്ട്
فَأَحَدُهَا أَنَّهُمُ اعْتَقَدُوا أَنَّ الْمُتَوَلِّيَ لِكُلِّ إِقْلِيمٍ مِنْ أَقَالِيمِ الْعَالَمِ رُوحٌ مُعَيَّنٌ مِنْ أَرْوَاحِ عَالَمِ الْأَفْلَاكِ ، فَعَيَّنُوا لِذَلِكَ الرُّوحِ صَنَمًا مُعَيَّنًا وَاشْتَغَلُوا بِعِبَادَةِ ذَلِكَ الصَّنَمِ ، وَمَقْصُودُهُمْ عِبَادَةُ ذَلِكَ الرُّوحِ ، ثُمَّ اعْتَقَدُوا أَنَّ ذَلِكَ الرُّوحَ يَكُونُ عَبْدًا لِلْإِلَهِ الْأَعْظَمِ وَمُشْتَغِلًا بِعُبُودِيَّتِهِ
ഇതിലൊന്നാമത്തെ വിഭാഗം ആകാശത്തിൽ ആത്മാക്കളുടെ ലോകത്തിലുള്ള ഒരു പ്രത്യേക ആത്മാവ് ഈ ലോകത്തിന്റെ ഒരു ഭാഗത്തെ നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുകയും അതിനായി ഒരു ബിംബത്തെ അവർ നിയോഗിക്കുകയും ചെയ്തു. ഇവയെ ആരാധിക്കുന്നതിനായി അവർ തങ്ങളുടെ സമയം ചിലവഴിച്ചു. അതേ സമയം ഈ ആത്മാക്കൾക്ക് മറൊരു‘വലിയ ഇലാഹു /ആരാധ്യൻ ഉണ്ടെന്നും ആ വലിയ ആരാധ്യന്റെ അടിമയാണ് തങ്ങളാരാധിക്കുന്ന ഈ ആത്മാവെന്നും ഈ ആത്മാവ് വലിയ ഇലാഹിന്റെ ഉബൂദിയ്യത്തിലായി മുഴുകുമെന്നും അവർ വിശ്വസിച്ചു
وَثَانِيهَا أَنَّهُمْ كَانُوا يَعْبُدُونَ الْكَوَاكِبَ وَزَعَمُوا أَنَّ الْكَوَاكِبَ هِيَ الَّتِي لَهَا أَهْلِيَّةُ عُبُودِيَّةِ اللَّهِ تَعَالَى ، ثُمَّ لَمَّا رَأَوْا أَنَّ الْكَوَاكِبَ تَطْلُعُ وَتَغْرُبُ وَضَعُوا لَهَا أَصْنَامًا مُعَيَّنَةً وَاشْتَغَلُوا بِعِبَادَتِهَا وَمَقْصُودُهُمْ تَوْجِيهُ الْعِبَادَةِ إِلَى الْكَوَاكِبِ
രണ്ടാമത്തെ വിഭാഗം ആകാശത്തിലുള്ള നക്ഷത്രങ്ങളെ ആരാധിച്ചു. അല്ലാഹുവിന്റെ വിനയമുള്ള ദാസ്യവൃത്തിയിലേർപ്പെട്ടവരാണ് ഈ നക്ഷത്രങ്ങളെന്നവകാശപ്പെട്ട ഈ വിഭാഗം നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾക്കനുസൃതമായി പ്രത്യേകം ബിംബങ്ങളെ ഉണ്ടാക്കുകയും അതിന്റെ ആരാധനകളിലേർപ്പെടുകയും ചെയ്തു. ഈ ബിംബങ്ങളെ ആരാധിക്കുന്നവരുടെ ഉദ്ദേശ്യം ആ നക്ഷത്രങ്ങൾക്കുള്ള ആരാധനയായിരുന്നു
وَثَالِثُهَا أَنَّهُمْ وَضَعُوا طَلْسَمَاتٍ مُعِينَةٍ عَلَى تِلْكَ الْأَصْنَامِ وَالْأَوْثَانِ ، ثُمَّ تَقَرَّبُوا إِلَيْهَا كَمَا يَفْعَلُهُ أَصْحَابُ الطَّلْسَمَاتِ
മൂന്നാമത്തെ വിഭാഗം തകിടുകളും ഏലസ്സുകളും ഇത്തരം ബിംബങ്ങളുടെ മേൽ കെട്ടിത്തൂക്കി അവയോട് സാമീപ്യവും അവയിൽ നിന്നും രക്ഷയും പ്രതീക്ഷിച്ചു-
ത്വല്സ്വമാത്തിന്റെ ആളുകൾ ചെയ്യുമ്പോലെ
وَرَابِعُهَا أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും പ്രതിരൂപങ്ങളും പ്രതിമകളും ഉണ്ടാക്കി അവയെ ആരാധിച്ചുവന്നു. ഈ മഹാന്മാർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന് അവർ വിശ്വസിച്ചു. ഇതിന് സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ് ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ- ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം
وَخَامِسُهَا أَنَّهُمُ اعْتَقَدُوا أَنَّ الْإِلَهَ نُورٌ عَظِيمٌ ، وَأَنَّ الْمَلَائِكَةَ أَنْوَارٌ ، فَوَضَعُوا عَلَى صُورَةِ الْإِلَهِ الْأَكْبَرِ الصَّنَمَ الْأَكْبَرَ ، وَعَلَى صُورَةِ الْمَلَائِكَةِ صُوَرًا أُخْرَى
അഞ്ചാമത്തെ വിഭാഗം അല്ലാഹു വലിയ /മഹത്തായ പ്രകാശവും മലക്കുകൾ പ്രകാശങ്ങളും ആയതിനാൽ വലിയ ദൈവമായി വലിയ ബിംബത്തെയും മലക്കുകളുടെതായി ചെറിയ ബിംബങ്ങളും ഉണ്ടാക്കി
وَسَادِسُهَا لَعَلَّ الْقَوْمَ حُلُولِيَّةٌ ، وَجَوَّزُوا حُلُولَ الْإِلَهِ فِي بَعْضِ الْأَجْسَامِ الْعَالِيَةِ الشَّرِيفَةِ
ആറാമത്തെ വിഭാഗം ഒരു തരം അദ്വൈത വാദികളാണ് ചില ഉന്നത വ്യക്തിത്വങ്ങളുടെ ശരീരത്തിൽ ദൈവം കയറിക്കൂടുമെന്നു/പാന്തിസം അവർ വിശ്വസിച്ചു കാണും
وَاعْلَمْ أَنَّ كُلَّ هَذِهِ الْوُجُوهِ بَاطِلَةٌ ، بِالدَّلِيلِ الَّذِي ذَكَرَهُ اللَّهُ تَعَالَى وَهُوَ قَوْلُهُ وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
എന്നാൽ നീ മനസ്സിലാക്കണം/അറിയണം ഇപ്പറഞ്ഞ തരം വിഗ്രഹാരാധനകൾ എല്ലാം ബാത്വിലാണ് -
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു എന്ന് അള്ളാഹു പറഞ്ഞ വാക്യത്തിന്റെ തെളിവ് അടിസ്ഥാനത്തിൽ
................................
http://library.islamweb.net/newlibrary/display_book.php?idfrom=2924&idto=2924&bk_no=132&ID=1115
MODULE 06/20.01.2018
അല്ലാഹു അല്ലാത്തവരോട് ശരണം തേടൽ / കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നു പ്രശസ്ത മാലികീ പണ്ഡിതൻ ഇബ്നു അബ്ദിൽ ബര്ർ റഹിമഹുല്ലാഹിയുടെ(ജനനം ഹിജ്‌റ 368 , വഫാത്ത് ഹിജ്‌റ 463 ) തംഹീദിൽ വ്യക്തമാക്കുന്നു :
التمهيد لما في الموطأ من المعاني والأسانيد
أبو عمر يوسف بن عبد الله النمري المعروف بابن عبد البر(368 هـ - 463 هـ) إمام وفقيه مالكي ومحدث ومؤرخ أندلسي
حَدِيثٌ خَامِسٌ مِنْ بَلَاغَاتِ مَالِكٍ عَمَّنْ يَثِقُ بِهِ
ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹദീസ്:
مَالِكٌ عَنِ الثِّقَةِ عِنْدَهُ ، عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ عَنْ بُسْرِ بْنِ سَعِيدٍ عَنْ سَعِيدِ بْنِ أَبِي وَقَّاصٍ عَنْ خَوْلَةَ بِنْتِ حَكِيمٍ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنْ نَزَلَ مَنْزِلًا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لَنْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ
ഖൗല ബിൻത് ഹകീം പ്രസ്താവിക്കുന്നു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
' ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' എന്ന് പറഞ്ഞു കൊള്ളട്ടെ .അങ്ങിനെ പറഞ്ഞാൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല .
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു അബ്ദിൽ ബർ രേഖപ്പെടുത്തുന്നു :
...............................
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ സംഗ്രഹം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .അൽ ഹംദു ലില്ലാഹ്.
...................................
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992
ചിന്തിക്കുക സഹോദരങ്ങളേ..... മരിച്ചു പോയവരെ പോലും വിളിച്ചു കാവൽ തേടുന്നതിന്റെ വിധി എന്ത് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നില്ലേ?
https://youtu.be/HNtOzq3DhQQ?list=PLf1c4fdPOOYBnAmpa4Lc5hz873WjG21W-
MODULE 07/20.01.2018
മഹ്മൂദ് ശുക്‌രി അൽ ആലൂസിയുടെ
محمود شكري الآلوسي
(AH 1273 - 1342)
غاية الأماني في الرد على النبهاني
എന്ന കിതാബിൽ നിന്ന് :
....................
قال السويدي: ومن أعظم البدع، الغلو في تعظيم القبور، فلقد اتخذوها في هذا الزمان معابد يعتقدون أن الصلاة عندها أفضل من الصلاة في جميع بيوت الله، وهم وإن لم يصرحوا؛ ولكن طبعت قلوبهم على ذلك، فتراهم يقصدونها من الأماكن البعيدة وربما أن تكون بحذائهم مساجد مهجورة فيعطلونها، وإذا لحقوا على الصلاة فيها ولو في أوقات الكراهة كانت أفضل عندهم من الصلاة في الأوقات الفضيلة في المساجد، وتلك المساجد التي بحذاء القبور ليست مقصودة لكونها بيوتاً لله بل لكونها حضرات لمن انتسبت إليه من أهل تلك القبور، يدلك على ذلك كله أنهم لا يسمونها إلا حضرات، فإذا قلت لأحدهم: أين صليت؟ قال لك: صليت في حضرة الشيخ فلان! وليس مقصودهم به إلا التقرب به وبحضرته، وكلما أكثر الرجل الترداد إلى القبور- ولو كانت مشتملة على أنواع المنكرات من ستور الحرير والديباج والترصيع بالفضة والعقيان فضلاً عن غيرها- كان مشهوراً بين الناس بالديانات، مغفور الزلات، مقرباً عند أصحاب تلك الحضرات، ولقد امتلأت قلوب العوام من رجائهم ومخافتهم، فتراهم إذا عضلت عليهم الأمور أوصى بعضهم بعضاً بقصد أصحاب القبور
...........................
ആശയ സംഗ്രഹം : ഖബറുകളെ ആദരിക്കുന്ന വിഷയത്തിൽ അതിരു കവിയൽ ഗൗരവതരമായ ബിദ്‌അത്തുകളിൽ പെട്ടതാകുന്നു.ഇക്കാലത്തു ജനങ്ങൾ ഖബറുകളെ ആരാധനാ സ്ഥാനങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.വ്യക്തമായി പറയുന്നില്ലെങ്കിലും പലരുടെയും ഹൃദയങ്ങൾ അത്തരത്തിൽ പരുവപ്പെട്ടിരിക്കുന്നുവെന്നും ഖബറുകൾക്കു അടുത്തുള്ള നിസ്ക്കാരം അല്ലാഹുവിന്റെ മസ്‌ജിദുകളിൽ നമസ്ക്കരിക്കുന്നതിനേക്കാൾ പവിത്രമാണ് എന്നാണു ചിലർ വിശ്വസിക്കുന്നതെന്നുമാണ് മനസ്സിലാകുന്നത് .ചിലപ്പോഴൊക്കെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഖബറുകൾ ലക്ഷ്യമാക്കി ജനങ്ങൾ പോകുന്നു.ചിലപ്പോൾ മസ്ജിദുകൾ അവഗണിക്കുക പോലും ചെയ്യുന്നു.നിസ്ക്കാരം കറാഹത്ത് ആയ സന്ദർഭങ്ങളിൽ പോലും അങ്ങിനെയുള്ള ഖബറിടങ്ങളിൽ നിസ്‌ക്കരിക്കുന്നതു മസ്‌ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ പവിത്രമായി ചിലർ കാണുന്നു.ഖബറുകളോട്/ദർഗ്ഗകളോട് ചേർന്നുള്ള മസ്ജിദുകൾ അല്ലാഹുവിന്റെ ഭവനങ്ങൾ എന്ന നിലയിൽ അല്ല ഇത്തരക്കാർ ഉദ്ദേശിക്കുന്നത്.അതുമായി ചേർന്ന് കിടക്കുന്ന ഖബറിനോട്/ ദർഗ്ഗയോട് ചേർത്തിയാണ് അവർ ആ മസ്ജിദിനെ പരിഗണിക്കുന്നത്.ഇങ്ങിനെയുള്ള ആളുകളോട് 'താങ്കൾ എവിടെ വച്ച് നിസ്‌ക്കരിച്ചു ?' എന്ന് ചോദിച്ചാൽ ' ഞാൻ ഇന്നാലിന്ന ശൈഖിന്റെ ഹദ്റത്തിൽ വച്ച് നിസ്‌ക്കരിച്ചു' എന്നാണു അവർ മറുപടി പറയുക.അപ്പോൾ അല്ലാഹുനോടുള്ള സാമീപ്യവും ഹദ്റത്തും അല്ല അവർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഇത്തരത്തിൽ ജനങ്ങൾ ഖബറുകൾ സന്ദർശിക്കുന്നത് അധികമായിരിക്കുന്നു.ഖബറാളികളുടെ സാമീപ്യം സിദ്ധിക്കുന്നതിനും തങ്ങളുടെ പിഴവുകൾ പൊറുക്കപ്പെടുന്നതിനും മഖ്ബറകൾക്കു/ദർഗ്ഗകൾക്കു മേൽ പട്ടും അലങ്കാര വസ്തുക്കളുംകൊണ്ട് മൂടുകയും ശുദ്ധ സ്വർണ്ണവും വെള്ളിയും കൊണ്ട് ദർഗ്ഗകൾ അലങ്കരിക്കുകയും ചെയ്യുന്നതൊക്കെ അനാചാരങ്ങളാണ്. സാധാരണ ജനങ്ങളുടെ ഹൃദയങ്ങൾ ദർഗ്ഗകളിൽ മറവിട്ട് കിടക്കുന്നവരോടുള്ള ഭയവും അവരിലുള്ള പ്രതീക്ഷയും ആഗ്രഹവും കൊണ്ട് നിറഞ്ഞിരിക്കുന്നു.അവർക്കു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മഹാന്മാരുടെ മഖ്ബറകളെ /ദർഗ്ഗകളെ ഉദ്ദേശിച്ചു പോവാൻ അവർ പരസ്പരം വസ്വിയ്യത്തു ചെയ്യുന്നു( ഇതെല്ലാം അനാചാരങ്ങളാണ്)
....................
وربما أن أحدهم- لكثرة أوهامه وشدة خوفه- تبطل حواسه فيزدادون كفراً، وتضحك عليهم الشياطين جهراً، وترى كثيراً منهم يعلقون مرضاهم عليهم، فيأخذون المريض وهو في غاية شدته فيدخلونه على قبره، والسعيد عندهم من يدخلونه داخل شباكه ويتعلق بستر قبره، والرزية العظمى أنهم في حالتي السراء والضراء يتلاعب إبليس بهم
.......................
ആശയ സംഗ്രഹം :ചിലപ്പോൾ ഇത്തരം ആളുകൾക്ക് ദർഗ്ഗകളിൽ മറവിട്ട് കിടക്കുന്നവരോടുള്ള ശക്തമായ ഭയവും അവരുടെ തെറ്റായ ധാരണകളും നിമിത്തം സാമാന്യ ബുദ്ധി പോലും നഷ്ടപ്പെടുന്നു.പിശാചുക്കൾ അവരെ നോക്കി ഉറക്കെ ചിരിക്കുന്നു.ശക്തമായ രോഗമുള്ള വ്യക്തികളെ ദർഗ്ഗകളിൽ കൊണ്ട് വന്നു ബന്ധിക്കുന്നു.ഇബ്ലീസ് അവരെ കൊണ്ട് കളിക്കുന്നു.
قال: وبالجملة؛ فأكثر البدع الخبيثة نشأت من هنالك، حتى أني رأيت بدمشق الشام أناساً ينذرون للشيخ عبد القادر الجيلاني قنديلاً يعلقونه في رؤوس المنابر، ويستقبلون به جهة بغداد، ويبقى موقداً إلى الصباح، وهم يعتقدون أن ذلك من أتم القربات إليه، كأنهم يقولون بلسان حالهم: أينما توقدوا فثم عبد القادر
ആശയ സംഗ്രഹം :ദമസ്‌ക്കസിൽ ഞാൻ ചിലയാളുകളെ കണ്ടിട്ടുണ്ട്.അവർ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിക്ക് വിളക്ക്(ഖിന്ദീൽ ) നേർച്ചയാക്കുന്നു.എന്നിട്ടു അത് മിമ്പറുമായി ബന്ധിപ്പിക്കുന്നു.അതും കൊണ്ട് ബാഗ്ദാദിന് അഭിമുഖമായി നിൽക്കുന്നു.നേരം പുലരുവോളം വിളക്ക് കത്തിക്കൊണ്ടിരിക്കും.ഇത് ശൈഖ് ജീലാനിയിലേക്കു അടുക്കാനുള്ള ഒരു പുണ്യപ്രവർത്തിയായി അവർ കാണുന്നു.'എവിടെ ഇങ്ങിനെ കത്തിക്കുന്നുവോ അവിടെ ശൈഖ് അബ്ദുൽ ഖാദിർ ഹാജരാകും' എന്നൊക്കെ അവർ വിശ്വസിക്കുന്നു.
https://al-maktaba.org/book/12034/482#p1
MODULE 08/24.01.2018
മരിച്ചവരോട് സഹായം തേടുന്നതിനെ ഇമാം സുയൂതി റഹിമഹുല്ലാഹ് വിമർശിക്കുന്നു
حقيقه السنة والبدعة = الأمر بالاتباع والنهي عن الابتداع
എന്ന കിതാബിൽ നിന്ന് :
...................
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي (وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي (إلى المصلى فاستسقى به، ولم يستسقوا عند قبر النبي (.
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً،
كما أمر الله تعالى بقوله: (فإياي فاعبدون) ، وقال تعالى: ( فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) . فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
.......................
"നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ ? എന്നാല്‍ ഉമര്‍ റദിയല്ലാഹു അന്ഹു അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് റദിയല്ലാഹു അന്ഹു വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ”
فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല . അവനല്ലാതെ ഒരു ആരാധ്യനുമില്ല .അവനിൽ ഞാൻ ഭരമേല്പിക്കുന്നു.അവനിലേക്കാണ് എന്റെ മടക്കം ”
...............
http://shamela.ws/browse.php/book-248/page-43#page-56
( പരിഭാഷകന്റെ അഭിപ്രായക്കുറിപ്പ് : ഇമാം സുയൂഥിയുടെ തന്നെ അൽ ഹാവീ ലിൽ ഫതാവയിൽ ഫതാവാ സൂഫിയ്യ എന്ന ഭാഗത്ത് റസൂലിനോട് റസൂലിന്റെ വഫാത്തിന് ശേഷം റസൂലിന്റെ ഖബറിങ്കൽ വന്നു ഒരു ഗ്രാമീണ അറബി
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 64 - ആം ആയത്ത്
وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ فَاسْتَغْفَرُواْ اللّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُواْ اللّهَ تَوَّابًا رَّحِيمًا
''അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.'' - ഓതുകയും
താങ്കൾ എനിക്ക് പൊറുക്കലിനെ തേടാൻ വേണ്ടി ഞാൻ താങ്കളുടെ സമീപം വന്നിരിക്കുകയാണ് എന്ന് പറയുകയും അപ്പോൾ ഖബറിൽ നിന്ന് 'താങ്കൾക്കു പൊറുക്കപ്പെട്ടിരിക്കുന്നു ' എന്ന് കേൾക്കുക്കുകയും ചെയ്ത ഒരു സംഭവം ഇബ്നു സ്സംആനിയുടെ അദദലാഇലിൽ വന്നതായി പരമ്പര സഹിതം ഒരു പരാമർശമുണ്ടെങ്കിലും പ്രസ്തുത സംഭവം പ്രമുഖ ഹദീസ് കിതാബുകളിൽ ഒന്നും തന്നെ കുറ്റമറ്റ നിലയിൽ വന്നതായി കാണുന്നില്ല.അതിനാൽ തന്നെ പരമ്പരയിലെ റാവിമാരുടെ വിശ്വസ്തത സംബന്ധിച്ച വിശദമായ പഠനവും കാണുന്നില്ല.സമാനമായി വിവിധ രീതികളിൽ പിൽക്കാലക്കാരായ ചില ഇമാമുകളുടെ കിതാബുകളിൽ 'ഉത്ബിയുടെ കഥ' പരമ്പരയില്ലാതെയും പരമ്പരയോടെയും ഒക്കെ വന്നിട്ടുണ്ട്.എന്നാൽ ഇതൊന്നും സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ എന്ന് പറയാവതല്ല.ഹാഫിദ് ഇബ്നു അബ്ദിൽ ഹാദീ റഹിമഹുല്ലാഹ് ഇമാം സുബുകിയെ ഖണ്ഡിച്ചു എഴുതിയ കിതാബിലും ഉത്ബിയുടെ കഥ സ്ഥിരപ്പെടാത്തതാണെന്നു വ്യക്തമാക്കുന്നുണ്ട്.ഏതായാലും ചില പിൽക്കാല ഇമാമുകൾ തങ്ങളുടെ കിതാബുകളിൽ ഉദ്ധരിച്ച ഈ കഥയിൽ പറയുന്ന ഒരു ഗ്രാമീണ അറബിയുടെ പ്രവർത്തിയെ അടിസ്ഥാനമാക്കി അമൽ ചെയ്യുക എന്നത് ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ അസ്വീകാര്യമാണ് എന്നാണു തോന്നുന്നത്; പ്രത്യേകിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മരിച്ച പോയ നബിമാരോടോ മറ്റോ സഹായ തേട്ടം നടത്തുകയോ അങ്ങിനെ ഒരു രീതി നബി നമുക്ക് പഠിപ്പിച്ചു തരികയോ ഖുർആനിലോ ഹദീസിലോ മരിച്ചവരോട് സഹായാർത്ഥന നടത്തുന്ന ഒരു രീതി സ്ഥിരപ്പെട്ടു വരികയോ ഇല്ലാത്ത സാഹചര്യത്തിൽ.ധാരാളം മുൻകാല ഇമാമുകൾ തന്നെ അല്ലാഹു അല്ലാത്തവരോടുള്ള കാവൽ തേട്ടം അനുവദനീയമല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതും ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് നബിമാരുടെയോ മറ്റോ ഹഖ് കൊണ്ട് തവസ്സുൽ ചെയ്തു ദുആ ചെയ്യുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ഇമാം കാസാനീ റഹിമഹുല്ലാഹ് രേഖപ്പെടുത്തിയതും ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അല്ലാഹുവിന്റെ റസൂൽ അല്ലാത്തവരിൽ നിന്ന് ബറകത്ത് എടുക്കുന്നതിനെ പോലും നിരുത്സാഹപ്പെടുത്തിയത് ഇബ്നു റജബ് അൽ ഹമ്പലീ റഹിമഹുല്ലാഹ് ഉദ്ധരിച്ചതും ഇതോടു ചേർത്ത് വായിക്കേണ്ടതാണ്.
അല്ലാഹു ഉദ്ദേശിച്ചാൽ , മരിച്ചു പോയ ഒരാൾ ജീവിക്കുന്ന ഒരാളുടെ ഉണർച്ചയിൽ തന്നെ അയാളുടെ മുമ്പിൽ ഹാജരാവുന്നതു പോലെ ഒരാൾക്ക് അനുഭവപ്പെട്ടു എന്ന് വരാം.അപ്പോൾ അയാൾ തന്റെ മുമ്പിൽ ഹാജരായതായി അയാൾക്ക് അനുഭവപ്പെട്ട വ്യക്തിയോട് സംസാരിക്കുന്നതു ഒരു പ്രത്യേക അനുഭവമായേ മനസ്സിലാക്കാവൂ; അത് അയാൾക്ക് മാത്രം ബാധകമാണ്.കൂടാതെ, ചില കവിതകളിൽ മരിച്ചു പോയ മഹാന്മാരെ പ്രകീർത്തിച്ചു എഴുതപ്പെട്ട വരികൾ ചിലപ്പോൾ അവരെ അഭിസംബോധന ചെയ്യുന്ന രൂപത്തിലാണ് .ഇത് ഒരു സാഹിത്യ ശൈലി എന്ന നിലയിൽ കവികൾ സ്വീകരിക്കുന്ന രീതിയാവാം;അല്ലാതെ മരിച്ചവരോട് തേടുക എന്ന ഉദ്ദേശ്യത്തിൽ ആവുകയില്ല അത്തരം വരികൾ അവർ
രചിച്ചിട്ടുണ്ടാവുക.
ആയതിനാൽ ശിർക്കോ ശിർക്കിലേക്കുള്ള വസീലയോ ഹറാമോ ആവാൻ സാധ്യതയുള്ള ഒരു കാര്യത്തിൽ നിന്ന് വിട്ടു നിൽക്കുകയും മരിച്ചു പോയ നബിമാരോടോ ഔലിയാക്കളോടോ അവരുടെ ഖബറിങ്കൽ ചെന്നോ അല്ലാതെയോ സഹായം തേടുന്ന രീതി ഉപേക്ഷിച്ചു അല്ലാഹുവിൽ ഭരമേല്പിച്ചു അവനോടു തേടാൻ പഠിക്കുകയും ചെയ്യുക എന്നതാണ് കരണീയം എന്ന് ഞാൻ കരുതുന്നു.അതോടൊപ്പം സ്ഥിരപ്പെടാത്തതാണെങ്കിലും മഹാന്മാരായ ചില ഇമാമുകളുടെ കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ട ചില റിപ്പോർട്ടുകളെ അപ്പടി അംഗീകരിക്കുന്നവരെ വ്യക്തിപരമായി മുശ്രിക്ക് എന്ന് വിളിക്കുന്നതും ചില സംഘടനക്കാരെ ഒന്നാകെ മുശ്രിക്കുകൾ എന്ന് ആക്ഷേപിക്കുന്നതും സൂക്ഷ്മതക്കുറവാണ് എന്ന് കൂടി ഉണർത്തുന്നു.നാം സാധാരണക്കാർ പറയേണ്ടത് അല്ലാഹു ഖുർആനിൽ ഇന്നത് പറഞ്ഞിട്ടുണ്ട്, സ്വഹീഹായ ഹദീസിൽ ഇന്നത് വന്നിട്ടുണ്ട്, ഇന്ന ആയത്തിന്റെ തഫ്സീർ ഇന്നതാണ് എന്ന് ഈ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന ഇന്ന റിപ്പോർട്ടിന്റെ പരമ്പര സംബന്ധിച്ച് ഇന്ന ഇമാം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് .അത് കൊണ്ട് റസൂൽ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തിൽ സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കണം സഹോദരാ... അല്ലാഹുവിനോട് ചോദിക്കൂ ...അവൻ നിനക്ക് ഉത്തരം നൽകും.അതിൽ ഒരു സംശയവും ഇല്ലല്ലോ സഹോദരാ????????... സഹോദരാ...എന്നിങ്ങനെയുള്ള സദുപദേശങ്ങളാണ്. എങ്കിൽ , ഇൻ ഷാ അല്ലാഹ്, നമുക്ക് ഐക്യത്തോടെ മുന്നോട്ടു പോവാനാവും.ആർക്കെങ്കിലുമോക്കെ മനസ്സിന് തെളിച്ചം ലഭിച്ചുവെന്ന് വരാം,ഇൻ ഷാ അല്ലാഹ്.
ശ്രദ്ധിക്കുക : ഒരു പക്ഷെ ഇമാം സുയൂഥ്വി ആദ്ദേഹത്തിന്റെ മുൻ നിലപാടുകളിൽ മാറ്റം വരുത്തുകയും അതിനു ശേഷം അദ്ദേഹം അൽ അംറ് ബിൽ ഇത്തിബാഉ .... എഴുതിയതും ആവാം.ഈ കിതാബ് എഴുതുന്നതിനു അദ്ദേഹം ഒരു പക്ഷെ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഇഖ്തിദാഉ സിറാത്തിൽ മുസ്തഖീം അവലംബിച്ചിട്ടുണ്ടാവം. ഇമാം സുയൂഥിയുടെ ത്വബഖാത്തിന്റെ മുഖവുരയിൽ ഇമാം ദഹബിയുടെ കിതാബിന്റെ മുലഖസ് ആണ് ഇത് എന്ന് പറയുന്നുണ്ടല്ലോ?.
http://www.ahlalhdeeth.com/vb/showthread.php?t=83219
http://shamela.ws/index.php/book/1583
അല്ലാഹു ഏറ്റവും അറിയുന്നവൻ.)
MODULE 09/24.01.2018
അല്ലാഹുവിന്റെ റസൂൽ ഒരു പടപ്പിനോടും കാവൽ തേടിയിരുന്നില്ല
സ്വഹീഹുൽ ബുഖാരി
.........................
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹസൻ ഹുസൈൻ ( റദിയല്ലാഹു അൻഹുമാ) എന്നിവർക്ക് വേണ്ടി അല്ലാഹുവിനോട് കാവൽ തേടുമായിരുന്നു.തിരു നബി ഇങ്ങിനെ പറയുമായിരുന്നു: ' നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം നബി)അദ്ധേഹത്തിന്റെ മക്കൾ ഇസ്മാഈലിനും ഇസ് ഹാഖിനും വേണ്ടി
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് എല്ലാ പിശാചുക്കളിൽ നിന്നും കൊടും വിഷമുള്ള ജന്തുക്കളിൽ നിന്നും അസൂയയുടെ നോട്ടത്തിൽ നിന്നും കാവൽ തേടുന്നു ' എന്നിങ്ങനെ പറഞ്ഞു കാവൽ തേടിയിരുന്നു.
ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَوْلُهُ : ( بِكَلِمَاتِ اللَّهِ ) قِيلَ الْمُرَادُ بِهَا كَلَامُهُ عَلَى الْإِطْلَاقِ ، وَقِيلَ أَقْضِيَتُهُ ، وَقِيلَ مَا وَعَدَ بِهِ كَمَا قَالَ تَعَالَى وَتَمَّتْ كَلِمَةُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ وَالْمُرَادُ بِهَا قَوْلُهُ تَعَالَى وَنُرِيدُ أَنْ نَمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ الْمُرَادُ بِالتَّامَّةِ الْكَامِلَةُ وَقِيلَ النَّافِعَةُ وَقِيلَ الشَّافِيَةُ وَقِيلَ الْمُبَارَكَةُ ، وَقِيلَ الْقَاضِيَةُ الَّتِي تَمْضِي وَتَسْتَمِرُّ وَلَا يَرُدُّهَا شَيْءٌ وَلَا يَدْخُلهَا نَقْصٌ وَلَا عَيْبٌ ، قَالَ الْخَطَّابِيُّ : كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ ، وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ
ആശയ സംഗ്രഹം : കലിമാതുല്ലാഹ് അഥവാ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ എന്നാൽ അല്ലാഹുവിന്റെ കലാം / സംസാരം എന്നാകുന്നു എന്ന് അഭിയരായമുണ്ട്.അല്ലാഹുവിന്റെ വിധികൾ , അല്ലാഹുവിന്റെ വാഗ്ദാനം എന്നിങ്ങനെയും അഭിപ്രായമുണ്ട്.....
(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 137:
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَآئِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ
അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.)
ഖത്താബി( http://library.islamweb.net/newlibrary/display_book.php?ID=3830&bk_no=60&flag=൧
)പ്രസ്താവിക്കുന്നു :ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ കലാം പടപ്പു / സൃഷ്ട്ടി അല്ല എന്ന് തെളിവ് പിടിക്കാറുണ്ടായിരുന്നു.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു പടപ്പിനോടും കാവൽ തേടുകയില്ല എന്നതിനാലാണ് അദ്ദേഹം ഇങ്ങിനെ തെളിവ് പിടിച്ചിരുന്നത്.
https://library.islamweb.net/Newlibrary/display_book.php?bk_no=52&ID=2040&idfrom=6098&idto=6138&bookid=52&startno=20
(
( ശ്രദ്ധിക്കുക :എന്നാൽ ഈസാ അലൈഹിസ്സലാമിനെ സംബന്ധിച്ച് കലിമത്തുല്ലാഹ് /അല്ലാഹുവിന്റെ വചനം എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിരിക്കുന്നതു ഈസാ അലൈഹിസ്സലാമിന്റെ സൃഷ്ടിപ്പിലെ പ്രത്യേകത പരിഗണിച്ചു കൊണ്ടാണ് , അല്ലാതെ ഈസാ അലൈഹിസ്സലാം പടപ്പു അല്ല എന്ന അർത്ഥത്തിൽ അല്ല. മാതാവും പിതാവുമില്ലാതെ അല്ലാഹു ആദ്യ മനുഷ്യൻ ആദം അലൈഹിസ്സലാമിനെ മണ്ണിനാൽ പടച്ചു. സ്ത്രീ ഇല്ലാതെ പുരുഷനായ ആദമിൽ നിന്ന് ഹവ്വ അലൈഹസ്സലാമിനെ പടച്ചു കുൻ എന്ന അല്ലാഹുവിന്റെ വചനത്തെ മർയം അലൈഹസ്സലാം എന്ന സ്ത്രീയിലേക്കു ഇട്ടു കൊടുക്കുകയും പുരുഷനില്ലാതെ മർയം അലൈഹസ്സലാം ഗർഭം ധരിക്കുകയും ഈസാ അലൈഹിസ്സലാം ജനിക്കുകയും ചെയ്തു
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 173:
يَا أَهْلَ الْكِتَابِ لاَ تَغْلُواْ فِي دِينِكُمْ وَلاَ تَقُولُواْ عَلَى اللّهِ إِلاَّ الْحَقِّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ فَآمِنُواْ بِاللّهِ وَرُسُلِهِ وَلاَ تَقُولُواْ ثَلاَثَةٌ انتَهُواْ خَيْرًا لَّكُمْ إِنَّمَا اللّهُ إِلَـهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِي السَّمَاوَات وَمَا فِي الأَرْضِ وَكَفَى بِاللّهِ وَكِيلاً
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=49232
ഹിജ്‌റ നബിമാരുടെയോ ഔലിയാക്കളുടെയോ മറ്റു പടപ്പുകളുടെയോ ഹഖ് കൊണ്ടുള്ള തവസ്സുലിന്റെ വിഷയത്തിൽ ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ നിലപാട് വ്യക്തമാക്കുന്ന ചില ഇബാറത്തുകൾ പരാമർശിച്ച ശേഷം ശേഷം ഈ ചർച്ചയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിപ്പിക്കാം, ഇൻ ഷാ അല്ലാഹ് .
MODULE 10/24.01.2018
പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ് ( വഫാത്ത് ഹിജ്‌റ 587 ) അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :
بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
........................
وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ
ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ
أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ
' ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ' എന്ന് പറയൽ കറാഹത്താണ്.കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ
أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك
നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്.എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ
اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ
എന്ന ഒരു ഹദീസ്( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട് ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് .അതിനാൽ അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.ഈ വിഷയത്തിൽ വന്ന ഹദീസ് ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=12&ID=2230
പ്രമുഖ ഹനഫി പണ്ഡിതൻ ഇബ്നു അബിൽ ഇസ്സ് റഹിമഹുല്ലാഹിയുടെ(ഹിജ്‌റ 731 - 792) ശറഹുൽ അഖീദത്തി ത്വഹാവിയ്യ എന്ന കിതാബിൽ നിന്ന്:
شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي
وَقَدْ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ . وَلِهَذَا قَالَ أَبُو حَنِيفَةَ وَصَاحِبَاهُ رَضِيَ اللَّهُ عَنْهُمْ : يُكْرَهُ أَنْ يَقُولَ الدَّاعِي : أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ، وَنَحْوِ ذَلِكَ حَتَّى كَرِهَ أَبُو حَنِيفَةَ وَمُحَمَّدٌ رَضِيَ اللَّهُ عَنْهُمَا أَنْ يَقُولَ الرَّجُلُ : اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ ، وَلَمْ يَكْرَهْهُ أَبُو يُوسُفَ رَحِمَهُ اللَّهُ لَمَّا بَلَغَهُ الْأَثَرُ فِيهِ
ആശയ സംഗ്രഹം : അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരാൾ സത്യം ചെയ്‌താൽ അവൻ ശിർക്ക് ചെയ്തു.ഇക്കാരണത്താൽ അബൂ ഹനീഫയും അദ്ധേഹത്തിന്റെ രണ്ടു സഖാക്കളും- മുഹമ്മദ് & അബൂ യൂസുഫ് - റദിയല്ലാഹു അന്ഹു൦ പറഞ്ഞിരിക്കുന്നു : ദുആ ചെയ്യുന്നവൻ
أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ،
ഇന്നാലിന്നയാളുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു,അല്ലങ്കിൽ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ടും ബൈത്തുൽ ഹറാമിന്റെ ഹഖ് കൊണ്ടും മശ്അറുൽ ഹറാമിന്റെ ഹഖ് കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു എന്നിങ്ങനെയോ അത് പോലെയോ ദുആ ചെയ്യൽ കറാഹത്താണ്.ഇമാം അബൂ ഹനീഫ അവർകളും മുഹമ്മദ് അവർകളും
اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ
''നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു '' എന്ന് പറയുന്നത് വരെ ഇഷ്ടപ്പെട്ടിരുന്നില്ല.''നിന്റെ അർശിൽ നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു ' എന്ന് ദുആ ചെയ്യുന്ന വിഷയത്തിൽ ഒരു അസർ ലഭിച്ചതിനാൽ അബൂ യൂസുഫ് അങ്ങിനെ ദുആ ചെയ്യുന്നത് വെറുത്തില്ല
http://library.islamweb.net/newlibrary/display_book.php?idfrom=152&idto=152&bk_no=106&ID=179
റദ്ദുൽ മുഖ്താർ എന്ന കിതാബിൽ നിന്ന് :
رد المحتار على الدر المختار
محمد أمين بن عمر (ابن عابدين)
(AH 1198 – 1252)
http://library.islamweb.net/newlibrary/display_book.php?bk_no=27&ID=603&idfrom=7454&idto=7581&bookid=27&startno=22
രണ്ടാം ഭാഗം ഒരു ഇട വേളക്കു ശേഷം മാത്രം ഇൻ ഷാ അല്ലാഹ് .. അടുത്ത ക്ലാസ്സിൽ ഹദീസ് സെഷൻ ബുഖാരി ഫത്ഹുൽ ബാരി സഹിതം തുടരും.
To watch you tube videos on the subject :
https://www.youtube.com/watch?v=W8ixKwLz1PE&list=PLf1c4fdPOOYCw-DPIImlMmY5fZldbF_A8
No comments:
Post a Comment