അൽ കിതാബ് പഠന പരമ്പര 254
28.04.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 14
ചോദ്യം : സ്ത്രീകളെ ജുമുഅ ജമാഅത്തിന് മസ്‌ജിദുകളിലും വരുന്നത് തടയരുതെന്നും സ്ത്രീകൾക്കു നിബന്ധനകൾക്ക് വിധേയമായി ജുമുഅ ജമാഅത്തിന് പോകൽ അനുവദനീയമാണെന്ന വസ്തുതയും തിരുനബിയുടെ കാലത്തിനു മുമ്പും പിമ്പും സ്ത്രീകൾ ജുമുഅ ജമാഅത്തിന് പോയിരുന്നതായിരുന്ന എന്ന വസ്തുതയും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ടല്ലോ.ഈദ് മുസല്ലയ്‌ക്ക് ജിൽബാബ് ഇല്ലാത്ത സ്ത്രീകൾ വരെ ജിൽബാബ് ഉള്ള സ്ത്രീകളുടെ സഹായത്തോടെ പോകണമെന്നും ആർത്തവകാരികളും യുവതികളും വരെ പെരുന്നാളിന് പോയി മുസ്ലിംകളുടെ പ്രാർത്ഥനകളിലും നന്മകളിലും പങ്കാളികൾ ആവണമെന്നും നിസ്‌കാര സമയത്തു മാത്രം ആർത്തവകാരികൾ വിട്ടു നിൽക്കണമെന്നും തിരുനബി നിർദേശിച്ചതായി സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുമുണ്ട് .എന്നാൽ സ്ത്രീകൾക്ക് മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം വീടുകളിൽ നിസ്‌ക്കരിക്കുന്നതാണെന്നും അവർ ജുമുഅ ജമാഅത്തിന് പോകൽ അനുവദനീയം ആണെങ്കിലും വീട്ടിൽ നിസ്‌ക്കരിക്കുന്നതിനാണ് കൂലി കൂടുതൽ എന്നും ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ സലഫി പണ്ഡിതന്മാർ ഉൾപ്പെടെയുള്ളവരുടെ ഫത്-വകളിൽ കാണുന്നു.അങ്ങിനെയെങ്കിൽ വീട്ടിൽ നിസ്‌കരിക്കാൻ പ്രതിബന്ധം ഇല്ലാത്തപ്പോൾ സ്ത്രീകൾ കഷ്ട്ടപ്പെട്ടു എന്തിനാണ് ജുമുഅ ജമാഅത്തിന് പങ്കെടുക്കുന്നത് ? ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും പണ്ഡിത നിരീക്ഷണങ്ങളോ വിവരങ്ങളോ വന്നിട്ടുണ്ടോ?വിശദീകരിക്കാമോ?
അൽ കിതാബ് ഗ്രൂപ്പ് അംഗങ്ങളായ ചില സഹോദരീ സഹോദരന്മാർ പലപ്പോഴായി ഉന്നയിച്ച ഈ സംശയത്തിന് മറുപടി കണ്ടെത്താൻ ഉതകിയേക്കാവുന്ന ഒരു ചെറിയ പഠനമാണ് ഇവിടെ ഉദ്ദേശ്യം.
Video link:
28.04.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 14
ചോദ്യം : സ്ത്രീകളെ ജുമുഅ ജമാഅത്തിന് മസ്‌ജിദുകളിലും വരുന്നത് തടയരുതെന്നും സ്ത്രീകൾക്കു നിബന്ധനകൾക്ക് വിധേയമായി ജുമുഅ ജമാഅത്തിന് പോകൽ അനുവദനീയമാണെന്ന വസ്തുതയും തിരുനബിയുടെ കാലത്തിനു മുമ്പും പിമ്പും സ്ത്രീകൾ ജുമുഅ ജമാഅത്തിന് പോയിരുന്നതായിരുന്ന എന്ന വസ്തുതയും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ടല്ലോ.ഈദ് മുസല്ലയ്‌ക്ക് ജിൽബാബ് ഇല്ലാത്ത സ്ത്രീകൾ വരെ ജിൽബാബ് ഉള്ള സ്ത്രീകളുടെ സഹായത്തോടെ പോകണമെന്നും ആർത്തവകാരികളും യുവതികളും വരെ പെരുന്നാളിന് പോയി മുസ്ലിംകളുടെ പ്രാർത്ഥനകളിലും നന്മകളിലും പങ്കാളികൾ ആവണമെന്നും നിസ്‌കാര സമയത്തു മാത്രം ആർത്തവകാരികൾ വിട്ടു നിൽക്കണമെന്നും തിരുനബി നിർദേശിച്ചതായി സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുമുണ്ട് .എന്നാൽ സ്ത്രീകൾക്ക് മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം വീടുകളിൽ നിസ്‌ക്കരിക്കുന്നതാണെന്നും അവർ ജുമുഅ ജമാഅത്തിന് പോകൽ അനുവദനീയം ആണെങ്കിലും വീട്ടിൽ നിസ്‌ക്കരിക്കുന്നതിനാണ് കൂലി കൂടുതൽ എന്നും ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ സലഫി പണ്ഡിതന്മാർ ഉൾപ്പെടെയുള്ളവരുടെ ഫത്-വകളിൽ കാണുന്നു.അങ്ങിനെയെങ്കിൽ വീട്ടിൽ നിസ്‌കരിക്കാൻ പ്രതിബന്ധം ഇല്ലാത്തപ്പോൾ സ്ത്രീകൾ കഷ്ട്ടപ്പെട്ടു എന്തിനാണ് ജുമുഅ ജമാഅത്തിന് പങ്കെടുക്കുന്നത് ? ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും പണ്ഡിത നിരീക്ഷണങ്ങളോ വിവരങ്ങളോ വന്നിട്ടുണ്ടോ?വിശദീകരിക്കാമോ?
അൽ കിതാബ് ഗ്രൂപ്പ് അംഗങ്ങളായ ചില സഹോദരീ സഹോദരന്മാർ പലപ്പോഴായി ഉന്നയിച്ച ഈ സംശയത്തിന് മറുപടി കണ്ടെത്താൻ ഉതകിയേക്കാവുന്ന ഒരു ചെറിയ പഠനമാണ് ഇവിടെ ഉദ്ദേശ്യം.
Video link:
https://youtu.be/k0mB7-DUTXc
MODULE 01/28.04.2017
ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ(AH 150 - 204) കിതാബുൽ ഉമ്മിൽ കിതാബു ഇഖ്തിലാഫുൽഹദീസ് എന്ന ഭാഗത്തു നിന്ന്:
الأم
محمد بن إدريس الشافعي
كتاب اختلاف الحديث للإمام محمد بن إدريس الشافعي
بَابُ خُرُوجِ النِّسَاءِ إلَى الْمَسَاجِدِ
حَدَّثَنَا الرَّبِيعُ قَالَ ( قَالَ الشَّافِعِيُّ ) أَخْبَرَنَا بَعْضُ أَهْلِ الْعِلْمِ عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَلْقَمَةَ عَنْ أَبِي سَلَمَةَ عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ قَالَ { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ وَإِذَا خَرَجْنَ فَلْيَخْرُجْنَ تَفِلَاتٍ } قَالَ الرَّبِيعُ يَعْنِي لَا يَتَطَيَّبْنَ
أَخْبَرَنَا سُفْيَانُ عَنْ الزُّهْرِيِّ عَنْ سَالِمٍ عَنْ أَبِيهِ أَنَّ رَسُولَ اللَّهِ قَالَ { إذَا اسْتَأْذَنَتْ امْرَأَةُ أَحَدِكُمْ إلَى الْمَسْجِدِ فَلَا يَمْنَعْهَا }
സ്ത്രീകളെ പള്ളിയിൽ പോവുന്നതിൽ നിന്ന് തടയരുതെന്നും അവർ പള്ളിയിൽ പോവുകയാണെങ്കിൽ സുഗന്ധം പൂശാതെ പോവണമെന്നും നിർദേശിക്കുന്ന ഹദീസുകൾ വിവരിക്കുന്ന കൂട്ടത്തിൽ ഇമാം ശാഫിഈ റഹിമഹുല്ലാഹ് വിവരിക്കുന്നു :
..................
قَالَ : وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلَا جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لَا حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ
(ആശയ സംഗ്രഹം ) :പുരുഷന്മാർക്ക് ജുമുഅക്ക് ഹാജറാവൽ നിർബന്ധമാണ്.“ഉമ്മഹാതുല്‍ മുഅമിനീന്‍ പെട്ട ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല. റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം
യുമായുള്ള സാമിപ്യം കാരണം ബാധ്യതകള്‍ വീട്ടാന്‍ ഏറ്റവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മിണികളാണല്ലോ. അവര്‍ പര്‍ദ്ദ വിധി വന്നതിനു ശേഷം തടയപ്പെട്ടന്നെ് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി ഇതാണ്. പര്‍ദ്ദ വിധി മുമ്പുണ്ടായിരുന്നിലല്ലോ ? അത് പിന്നീടല്ലേ വന്നത്. പര്‍ദ്ദവിധി അവരുടെ ബാദ്യതകളെ ഒരിക്കലും എടുത്തു കളഞ്ഞിട്ടില്ല. ഒരാളും ജുമുഅക്ക് പോകല്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി ഞാന്‍ അറിഞ്ഞിട്ടില്ല. എല്ലാവരും റിപ്പോര്‍ട്ട് ചെയ്യുന്നത് സ്ത്രീ, യാത്രക്കാരന്‍ ,അടിമ ഇവരോഴിച്ചുള്ള എല്ലാവര്‍ക്കും ജുമുഅ നിര്‍ബന്ധമാണന്നൊണ്. ജുമുഅ നമസ്‌കാരം തന്നെ നിര്‍ബന്ധമില്ല എന്ന് വരുമ്പോള്‍ മറ്റുള്ള ഫറള്, സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ഏതായാലും നിര്‍ബന്ധമില്ല.”
http://library.islamweb.net/newlibrary/display_book.php?idfrom=6078&idto=6078&bk_no=31&ID=2440
ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ കിതാബുൽ ഉമ്മിൽ നിന്ന് തന്നെ കിതാബുസ്സ്വലാ ഈജാബുൽ ജുമുഅ എന്ന ഭാഗത്തു നിന്ന്:
الأم
محمد بن إدريس الشافعي
كتاب الصلاة
إيجَابُ الْجُمُعَةِ
...............................
قَالَ : الشَّافِعِيُّ ) : وَلَا أُحِبُّ لِوَاحِدٍ مِمَّنْ لَهُ تَرْكُ الْجُمُعَةِ مِنْ الْأَحْرَارِ لِلْعُذْرِ وَلَا مِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْعَبِيدِ أَنْ يُصَلِّيَ الظُّهْرَ حَتَّى يَنْصَرِفَ الْإِمَامُ ، أَوْ يَتَوَخَّى انْصِرَافَهُ بِأَنْ يَحْتَاطَ حَتَّى يَرَى أَنَّهُ قَدْ انْصَرَفَ ; لِأَنَّهُ لَعَلَّهُ يَقْدِرُ عَلَى إتْيَانِ الْجُمُعَةِ فَيَكُونُ إتْيَانُهَا خَيْرًا لَهُ
......................
ജുമുഅഃ നിര്‍ബന്ധമില്ലാത്ത സ്വതന്ത്ര പുരുഷന്മാരില്‍ നിന്നുള്ള വിട്ടു വീഴ്ചയുള്ളവര്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, സ്ത്രീകള്‍, അടിമകള്‍, എന്നിവര്‍ ഇമാം ജുമുഅഃ നിര്‍വ്വഹിച്ചു അതില്‍ിന്ന് വിരമിച്ച ശേഷമല്ലാതെ ളുഹ്ര്‍ നിസ്‌ക്കരിക്കുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല.കാരണം അവര്‍ക്ക് അവരുടെ തടസ്സം നീങ്ങിയാല്‍ ജുമുഅഃക്കു പങ്കെടുക്കലാണ് ഏറ്റവും ഉത്തമം. (അല്‍ഉമ്മ് )
http://library.islamweb.net/newlibrary/display_book.php?idfrom=394&idto=444&bk_no=31&ID=165
MODULE 02 /28.04.2017
ഇമാം ഇബ്നു ഹസ്മ് റഹിമഹുല്ലാഹിയുടെ(AH 384 -456) മുഹല്ലയിൽ നിന്ന്
فروع الفقه الظاهري
المحلى بالآثار
علي بن أحمد بن سعيد بن حزم
ഇമാം ഇബ്നു ഹസ്മ് റഹിമഹുല്ലാഹിയെ കുറിച്ച് അറിയാൻ CLICK HERE:
http://library.islamweb.net/newlibrary/display_book.php?ID=4383&bk_no=60&flag=1
كتاب الصلاة
باب الأذان
مَسْأَلَةٌ : وَلَا يَلْزَمُ النِّسَاءَ فَرْضًا حُضُورُ الصَّلَاةِ الْمَكْتُوبَةِ فِي جَمَاعَةٍ وَهَذَا لَا خِلَافَ فِيهِ
وَلَا يَجُوزُ أَنْ تَؤُمَّ الْمَرْأَةُ الرَّجُلَ وَلَا الرِّجَالَ ، وَهَذَا مَا لَا خِلَافَ فِيهِ ، وَأَيْضًا فَإِنَّ النَّصَّ قَدْ جَاءَ بِأَنَّ الْمَرْأَةَ تَقْطَعُ صَلَاةَ الرَّجُلِ إذَا فَاتَتْ أَمَامَهُ
..........................
ആശയ സംഗ്രഹം : മസ്അല : സ്ത്രീകൾ ഫർദ് നമസ്ക്കാരങ്ങൾക്കു ജമാഅത്തിനു ഹാജറാവൽ നിർബന്ധമില്ല.ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസവുമില്ല.
ഒരു പുരുഷനോ ഒന്നിലധികം പുരുഷന്മാർക്കോ ഒരു സ്ത്രീ ഇമാമായി നിസ്‌ക്കരിക്കൽ അനുവദനീയമല്ല എന്ന വിഷയത്തിലും അഭിപ്രായാന്തരമില്ല.
കാരണം സ്ത്രീ നിസ്‌ക്കരിക്കുന്ന പുരുഷന്റെ മുമ്പിൽ വന്നാൽ അവന്റെ നിസ്ക്കാരം മുറിയും എന്ന് ഹദീസിലുണ്ട്.
..............................
http://library.islamweb.net/newlibrary/display_book.php?bk_no=17&ID=310&idfrom=317&idto=337&bookid=17&startno=3
(പ്രത്യേക കുറിപ്പ്) : എന്നാൽ പ്രസ്തുത ഹദീസ് സ്വഹീഹ് ആണെങ്കിലും ഹദീസിന്റെ ഹുക്മു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്.പരുഷന്മാർക്കു സ്ത്രീ ഇമാമായി നിസ്‌ക്കരിക്കൽ അനുവദനീയമല്ല എന്ന വിഷയത്തിൽ അഭിപ്രായാന്തരമില്ല.ആഇശ റദിയല്ലാഹു അന്ഹാ പുരുഷന്റെ നിസ്ക്കാരം ഇക്കാരണം കൊണ്ട് മുറിയുകയില്ല എന്ന് മറ്റൊരു സ്വഹീഹായ ഹദീസിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇവിടെ സ്ത്രീ പുരുഷന്റെ മുമ്പിലൂടെ നടന്നാൽ പുരുഷന്റെ നിസ്ക്കാരം മുറിക്കും എന്ന് പറഞ്ഞതിന്റെ ആശയം ഹദീസിൽ പറഞ്ഞ മൂന്നു കാര്യങ്ങൾ - കഴുത , കറുത്ത നായ, സ്ത്രീ- നിസ്‌ക്കരിക്കുന്ന പുരുഷന്റെ മുമ്പിൽ വരുന്നത് അവനു നിസ്‌കാരത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാനും നിസ്‌കാരത്തിന് ന്യൂനത സംഭവിക്കാനും ഇടയാക്കിയേക്കും എന്ന ഉദ്ദേശ്യത്തിലാണെന്നും അല്ലാതെ നിസ്ക്കാരം ബാഥ്വിലാകില്ലെന്നും ഇമാം മാലിക് , ഇമാം ശാഫിഈ , ഇമാം അബൂ ഹനീഫ എന്നിവർ വ്യക്തമാക്കിയതായി ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ കാണാം . സ്വഹീഹ് മുസ്ലിമിലെ പ്രസ്തുത ഹദീസുകളും - ഇംഗ്ളീഷ് പരിഭാഷ സഹിതം- ഇമാം നവവിയുടെ വിശദീകരണവും ( അറബി മൂലം മാത്രം- ചുവടെ ചേർക്കുന്നു)
..........................
സ്വഹീഹു മുസ്‍ലിം
كتاب الصلاة
بَاب قَدْرِ مَا يَسْتُرُ الْمُصَلِّي
Chapter: The Height Of That Which Serves As A Sutrah For The One Who Is Praying
.....................
عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ أَحَدُكُمْ يُصَلِّي فَإِنَّهُ يَسْتُرُهُ إِذَا كَانَ بَيْنَ يَدَيْهِ مِثْلُ آخِرَةِ الرَّحْلِ فَإِذَا لَمْ يَكُنْ بَيْنَ يَدَيْهِ مِثْلُ آخِرَةِ الرَّحْلِ فَإِنَّهُ يَقْطَعُ صَلَاتَهُ الْحِمَارُ وَالْمَرْأَةُ وَالْكَلْبُ الْأَسْوَدُ قُلْتُ يَا أَبَا ذَرٍّ مَا بَالُ الْكَلْبِ الْأَسْوَدِ مِنْ الْكَلْبِ الْأَحْمَرِ مِنْ الْكَلْبِ الْأَصْفَرِ قَالَ يَا ابْنَ أَخِي سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَمَا سَأَلْتَنِي فَقَالَ الْكَلْبُ الْأَسْوَدُ شَيْطَانٌ
Abu Dharr reported:
Rasoolullahi swallallahu a'lyhi wa sallam said: When any one of you stands for prayer and there is a thing before him equal to the back of the saddle that covers him and in case there is not before him (a thing) equal to the back of the saddle, his prayer would be cut off by (passing of an) ass, woman, and black Dog. I said: O Abu Dharr, what feature is there in a black dog which distinguish it from the red dog and the yellow dog? He said: O, son of my brother, I asked Rasoolullahi swallallahu a'lyhi wa sallam as you are asking me, and he said: The black dog is a devil.
https://sunnah.com/muslim/4/299
ഇമാം നവവിയുടെ വിശദീകരണം :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
.......................
وَأَمَّا الْمَرْأَةُ فَفِيهَا حَدِيثُ عَائِشَةَ - رَضِيَ اللَّهُ عَنْهَا - الْمَذْكُورُ بَعْدَ هَذَا ، وَفِي الْحِمَارِ حَدِيثُ ابْنِ عَبَّاسٍ السَّابِقُ ، وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالشَّافِعِيُّ - رَضِيَ اللَّهُ عَنْهُمْ - وَجُمْهُورُ الْعُلَمَاءِ مِنَ السَّلَفِ وَالْخَلَفِ : لَا تَبْطُلُ الصَّلَاةُ بِمُرُورِ شَيْءٍ مِنْ هَؤُلَاءِ وَلَا مِنْ غَيْرِهِمْ ، وَتَأَوَّلَ هَؤُلَاءِ هَذَا الْحَدِيثَ عَلَى أَنَّ الْمُرَادَ بِالْقَطْعِ نَقْصُ الصَّلَاةِ لِشُغْلِ الْقَلْبِ بِهَذِهِ الْأَشْيَاءِ ، وَلَيْسَ الْمُرَادُ إِبْطَالُهَا
http://library.islamweb.net/newlibrary/display_book.php?idfrom=1383&idto=1385&bk_no=53&ID=225
സ്വഹീഹു മുസ്‍ലിം
بَاب الِاعْتِرَاضِ بَيْنَ يَدَيْ الْمُصَلِّي
Chapter: Lying In Front Of One Who Is Praying
512 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ وَزُهَيْرُ بْنُ حَرْبٍ قَالُوا حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ عَنْ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي مِنْ اللَّيْلِ وَأَنَا مُعْتَرِضَةٌ بَيْنَهُ وَبَيْنَ الْقِبْلَةِ كَاعْتِرَاضِ الْجَنَازَةِ
'A'isha radiyallahu anhu reported:
The Prophet swallallahu a'lyhi wa sallam used to pray at night while I lay interposed between him and the Qibla like a corpse on the bie
https://sunnah.com/muslim/4/302
ഇമാം നവവിയുടെ വിശദീകരണം :
...................
اسْتَدَلَّتْ بِهِ عَائِشَةُ - رَضِيَ اللَّهُ عَنْهَا - وَالْعُلَمَاءُ بَعْدَهَا عَلَى أَنَّ الْمَرْأَةَ لَا تَقْطَعُ صَلَاةَ الرَّجُلِ ، وَفِيهِ جَوَازُ صَلَاتِهِ إِلَيْهَا ، وَكَرِهَ الْعُلَمَاءُ أَوْ جَمَاعَةٌ مِنْهُمِ الصَّلَاةَ إِلَيْهَا لِغَيْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِخَوْفِ الْفِتْنَةِ بِهَا وَتَذَكُّرِهَا ، وَإِشْغَالِ الْقَلْبِ بِهَا بِالنَّظَرِ إِلَيْهَا ، وَأَمَّا النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَمُنَزَّهٌ عَنْ هَذَا كُلِّهِ وَصَلَاتُهُ مَعَ أَنَّهُ كَانَ فِي اللَّيْلِ ، وَالْبُيُوتُ يَوْمَئِذٍ لَيْسَ فِيهَا مَصَابِيحُ
http://library.islamweb.net/newlibrary/display_book.php?idfrom=1386&idto=1399&bk_no=53&ID=226
MODULE 03 /28.04.2017
( ഇബ്നു ഹസ്മു തുടരുന്നു )_________________
مَسْأَلَةٌ : فَإِنْ حَضَرَتْ الْمَرْأَةُ الصَّلَاةَ مَعَ الرِّجَالِ فَحَسَنٌ ; لِمَا قَدْ صَحَّ مِنْ أَنَّهُنَّ كُنَّ يَشْهَدْنَ الصَّلَاةَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ عَالِمٌ بِذَلِكَ
ആശയ സംഗ്രഹം : മസ്അല : സ്ത്രീ നമസ്ക്കാരങ്ങൾക്കു പുരുഷന്മാരുടെ കൂടെ ജമാഅത്തിനു ഹാജരായാൽ അത് നല്ലതാണ്.കാരണം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ സ്ത്രീകൾ നബിയുടെ അറിവോടു കൂടി തന്നെ നിസ്‌കാരത്തിന് ജമാഅത്തിനു ഹാജരായിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?bk_no=17&ID=310&idfrom=317&idto=337&bookid=17&startno=4
مَسْأَلَةٌ : فَإِنْ صَلَّيْنَ جَمَاعَةً ، وَأَمَّتْهُنَّ امْرَأَةٌ مِنْهُنَّ فَحَسَنٌ ; لِأَنَّهُ لَمْ يَأْتِ نَصٌّ يَمْنَعُهُنَّ مِنْ ذَلِكَ ، وَلَا يَقْطَعُ بَعْضُهُنَّ صَلَاةَ بَعْضٍ ; لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { خَيْرُ صُفُوفِ النِّسَاءِ آخِرُهَا }
[ رُوِّينَا مِنْ طَرِيقِ عَبْدِ الرَّحْمَنِ بْنِ مَهْدِيٍّ عَنْ سُفْيَانَ الثَّوْرِيِّ ] عَنْ مَيْسَرَةَ بْنِ حَبِيبٍ النَّهْدِيِّ هُوَ أَبُو خَازِمٍ - عَنْ رَيْطَةَ الْحَنَفِيَّةِ : أَنَّ عَائِشَةَ أُمَّ الْمُؤْمِنِينَ أَمَّتْهُنَّ فِي صَلَاةِ الْفَرِيضَةِ
وَعَنْ يَحْيَى بْنِ سَعِيدِ الْقَطَّانِ عَنْ زِيَادِ بْنِ لَاحِقٍ عَنْ تَمِيمَةَ بِنْتِ سَلَمَةَ عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ : أَنَّهَا أَمَّتْ نِسَاءً فِي الْفَرِيضَةِ فِي الْمَغْرِبِ ، وَقَامَتْ وَسَطَهُنَّ ، وَجَهَرَتْ بِالْقِرَاءَةِ
...............................
ആശയ സംഗ്രഹം : മസ്അല : ഇനി സ്ത്രീകൾക്ക് സ്ത്രീ ഇമാം ആയി ജമാഅത്ത് നിസ്‌ക്കരിച്ചാൽ അതും നല്ലതു തന്നെ.അത് തടയുന്ന ഒരു വചനവും/പ്രമാണവും ഇല്ല.നിസ്‌ക്കരിക്കുന്ന ഒരു സ്ത്രീയുടെ മുമ്പിലൂടെ മറ്റൊരു സ്ത്രീ നടന്നാൽ അവളുടെ നിസ്ക്കാരം ബാഥ്വിൽ ആവില്ലെന്ന്
خَيْرُ صُفُوفِ النِّسَاءِ آخِرُهَا
'സ്ത്രീകളുടെ നിസ്‌കാരത്തിന്റെ സ്വഫ്ഫുകകളിൽ ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്' എന്ന ഹദീസിൽ നിന്ന് മനസ്സിലാക്കാം.
തുടർന്ന് ഇബ്നു ഹസ്മ് സ്ത്രീകൾക്ക് സ്ത്രീ ഇമാമായി ജമാഅത്തു നിസ്‌ക്കരിക്കുന്നതു സംബന്ധിച്ചും അങ്ങിനെ സ്ത്രീ ഇമാമതു നിൽക്കുമ്പോൾ സ്വഫ്ഫിൽ മധ്യത്തിൽ നിൽക്കണമെന്നത് സംബന്ധിച്ചും നിരവധി ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്.ഇമാം ബൈഹഖി ഉദ്ധരിച്ച ഒരു ഹദീസ് ചുവടെ ചേർക്കുന്നു:
സുനനുൽ കുബ്റാ
كتاب السنن الكبرى
أبو بكر أحمد بن الحسين بن علي البيهقي
كتاب الصلاة
بَابُ الْمَرْأَةِ تَؤُمُّ نِسَاءً فَتَقُومُ وَسَطَهُنَّ
( أَخْبَرَنَا )
أَبُو عَبْدِ اللَّهِ الْحَافِظُ ، ثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ ، ثَنَا عَبْدُ اللَّهِ بْنُ أَحْمَدَ بْنِ حَنْبَلٍ ، حَدَّثَنِي أَبِي ، ثَنَا وَكِيعٌ ، ثَنَا سُفْيَانُ ، عَنْ مَيْسَرَةَ أَبِي حَازِمٍ ، عَنْ رَائِطَةَ الْحَنَفِيَّةِ : أَنَّ عَائِشَةَ أَمَّتْ نِسْوَةً فِي الْمَكْتُوبَةِ فَأَمَّتْهُنَّ بَيْنَهُنَّ وَسَطًا
ആഇശ റദിയല്ലാഹു അന്ഹാ ഫർദ് നിസ്‌ക്കാരങ്ങളിൽ സ്ത്രീകൾക്ക് ഇമാമായി നിസ്‌ക്കരിച്ചു. അപ്പോൾ അവർ സ്ത്രീകളുടെ ഇടയിൽ സ്വഫ്ഫിൽ മധ്യത്തിൽ ആണ് നിന്നതു.
https://library.islamweb.net/NewLibrary/display_book.php?idfrom=5226&idto=5229&bk_no=71&ID=1106
സ്ത്രീകൾക്ക് സ്ത്രീ ഇമാമായി നിസ്‌ക്കരിക്കൽ നിയമവിധേയമാണ് എന്ന് നിരവധി തെളിവുകൾ ഉദ്ധരിക്കുകയും ഇമാം ശാഫിഈ റഹിമഹുല്ലാഹ് ഉൾപ്പെടെ ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കും ഈ നിലപാട് ആണ് ഉള്ളതെന്ന് വ്യക്തമാക്കുകയും ചെയ്ത ശേഷം ഇബ്നു ഹസ്മ് തുടരുന്നു :
بَلْ صَلَاةُ الْمَرْأَةِ بِالنِّسَاءِ دَاخِلٌ تَحْتَ قَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { إنَّ صَلَاةَ الْجَمَاعَةِ تَفْضُلُ صَلَاةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً }
സ്ത്രീകൾക്ക് സ്ത്രീ ഇമാമായി നിസ്‌ക്കരിക്കലും ' ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ഉള്ളതാണ് ജമാഅത്തായി ഉള്ള നിസ്ക്കാരം ' എന്ന ഹദീസിലെ ആശയത്തിൽ ഉൾക്കൊള്ളുന്നു .
........................
http://library.islamweb.net/newlibrary/display_book.php?bk_no=17&ID=310&idfrom=317&idto=337&bookid=17&startno=5
(പ്രത്യേക കുറിപ്പ്)
خَيْرُ صُفُوفِ النِّسَاءِ آخِرُهَا
'സ്ത്രീകളുടെ നിസ്‌കാരത്തിന്റെ സ്വഫ്ഫുകകളിൽ ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്' എന്ന ഹദീസിന്റെ ആശയമെന്താണ്? ആദ്യം ഹദീസ് സ്വഹീഹു മുസ്ലിമിൽ രേഖപ്പെടുത്തിയ പ്രകാരം കാണുക :
حَدَّثَنَا زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ سُهَيْلٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا وَشَرُّهَا آخِرُهَا وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا وَشَرُّهَا أَوَّلُهَا
ആശയ സംഗ്രഹം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും മെച്ചം ആദ്യത്തെ സ്വഫും ഏറ്റവും മോശം അവസാനത്തെ സ്വഫുമാണ്.സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും മോശം ആദ്യത്തെ സ്വഫും ഏറ്റവും മെച്ചം അവസാനത്തെ സ്വഫുമാണ്.
ഇമാം നവവി വിശദീകരിക്കുന്നു :
..........................
أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ . وَاللَّهُ أَعْلَمُ
ഇമാം നവവി വിശദീകരിക്കുന്നു : അപ്പോൾ സ്ത്രീകളുടെ സ്വഫ്ഫുകൾ എന്ന് ഇവിടെ പരാമർശിച്ചത് സ്ത്രീകൾ പുരുഷന്മാരുടെ കൂടെ ജമാഅത്തു ആയി നിസ്‌ക്കരിക്കുന്ന സാഹചര്യത്തിലാണ്.സ്ത്രീകൾ പുരുഷന്മാരുടെ കൂടെയല്ലാതെ പ്രത്യേകം ജമാഅത്തു ആയി നിസ്‌ക്കരിക്കുന്ന സാഹചര്യങ്ങളിൽ പുരുഷന്മാരെ പോലെ തന്നെ ആദ്യ സ്വഫ്ഫു ഏറ്റവും മെച്ചവും അവസാന സ്വഫ്ഫു ഏറ്റവും മോശവും ആണ്.മോശം എന്നത് കൊണ്ട് ഉദ്ദേശ്യം കൂലി കുറവ് എന്നതാണ്.സ്ത്രീകൾ പുരുഷന്മാരൊന്നിച്ചു ജമാഅത്തായി നിസ്‌ക്കരിക്കുമ്പോൾ പുരുഷന്മാരുമായി ഇട കലരൽ, അവരെ കാണൽ, അവരുടെ ചലനങ്ങൾ കാണുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ ,അവരുമായി ഹൃദയ ബന്ധമുണ്ടാവൽ മുതലായ കാര്യങ്ങൾ സംഭവിക്കാൻ വിദൂര സാധ്യത മാത്രമേ ഉളളൂ എന്നതാണ് സ്ത്രീകളുടെ സ്വഫ്ഫിൽ മെച്ചമായതു അവസാന സ്വഫ്ഫാണ് എന്ന് പറയാൻ കാരണം.എന്നാൽ സ്ത്രീകളുടെ ആദ്യ സ്വഫ്ഫു ഇതിന്റെ വിപരീതമായതിനാൽ അത് മോശമായത് അതായത് കൂലി കുറഞ്ഞത് എന്ന് പറഞ്ഞു. അല്ലാഹു ഏറ്റവും അറിയുന്നവൻ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=1183
MODULE 04 /28.04.2017
مَسْأَلَةٌ : وَلَا أَذَانَ عَلَى النِّسَاءِ وَلَا إقَامَةَ ; فَإِنْ أَذَّنَّ ، وَأَقَمْنَ فَحَسَنٌ
بُرْهَانُ ذَلِكَ - : أَنَّ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْأَذَانِ إنَّمَا هُوَ لِمَنْ افْتَرَضَ عَلَيْهِمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصَّلَاةَ فِي جَمَاعَةٍ ، بِقَوْلِهِ عَلَيْهِ السَّلَامُ : { فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ } وَلَيْسَ النِّسَاءُ مِمَّنْ أُمِرْنَ بِذَلِكَ ، فَإِذَا هُوَ قَدْ صَحَّ فَالْأَذَانُ ذِكْرُ اللَّهِ تَعَالَى ، وَالْإِقَامَةُ كَذَلِكَ ; فَهُمَا فِي وَقْتِهِمَا فِعْلٌ حَسَنٌ
وَرُوِّينَا عَنْ ابْنِ جُرَيْجٍ عَنْ عَطَاءٍ : تُقِيمُ الْمَرْأَةُ لِنَفْسِهَا ، وَقَالَ طَاوُسٍ : كَانَتْ عَائِشَةُ أُمُّ الْمُؤْمِنِينَ تُؤَذِّنُ وَتُقِيمُ
ആശയ സംഗ്രഹം : മസ്അല : സ്ത്രീകൾക്ക് വാങ്കോ ഇഖാമത്തോ ഇല്ല (നിർബന്ധമില്ല); എന്നാൽ സ്ത്രീ വാങ്കും ഇഖാമത്തും വിളിച്ചാൽ നല്ലതാണ്. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ജമാഅത്തു നിസ്ക്കാരം ഫർദ് ആക്കിയത് ആർക്കാണോ അവർക്കാണ് വാങ്ക് കല്പിച്ചിട്ടുള്ളത്.ഹദീസിൽ ഇങ്ങിനെ കാണാം:
فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ
'നിങ്ങൾ ഒരാൾ വാങ്ക് വിളിക്കുകയും മൂത്തയാൾ ഇമാം നിൽക്കുകയും ചെയ്യട്ടെ ' എന്ന ഹദീസിലെ കല്പനയിൽ സ്ത്രീകൾ ഉൾപ്പെടില്ല.എന്നാൽ വാങ്കും ഇഖാമത്തും അല്ലാഹുവിനെ സ്മരിക്കലാണ്.അത് അതാതിന്റെ സമയത്തു നിർവഹിക്കൽ( സ്ത്രീകൾക്കും) നല്ലതാണ്.
സ്ത്രീക്ക് അവൾക്കു വേണ്ടി ഇഖാമത്തും വിളിക്കാമെന്ന് അതാഉ എന്നവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആഇശ റദിയല്ലാഹു അന്ഹാ വാങ്കും ഇഖാമത്തും വിളിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?bk_no=17&ID=310&idfrom=317&idto=337&bookid=17&startno=6
ഇബ്നു ഹസ്മ് തുടരുന്നു :
مَسْأَلَةٌ : وَلَا يَحِلُّ لِوَلِيِّ الْمَرْأَةِ ، وَلَا لِسَيِّدِ الْأَمَةِ مَنْعُهُمَا مِنْ حُضُورِ الصَّلَاةِ فِي جَمَاعَةٍ فِي الْمَسْجِدِ ، إذَا عَرَفَ أَنَّهُنَّ يُرِدْنَ الصَّلَاةَ وَلَا يَحِلُّ لَهُنَّ أَنْ يَخْرُجْنَ مُتَطَيِّبَاتٍ ، وَلَا فِي ثِيَابٍ حِسَانٍ ; فَإِنْ فَعَلَتْ فَلْيَمْنَعْهَا ، وَصَلَاتُهُنَّ فِي الْجَمَاعَةِ أَفْضَلُ مِنْ صَلَاتِهِنَّ مُنْفَرِدَاتٍ
(ആശയ സംഗ്രഹം )മസ്അല : സ്ത്രീയുടെ വലിയ്യിനോ /രക്ഷിതാവിനോ അടിമസ്ത്രീയുടെ യജമാനനോ അവൾ മസ്ജിദിലേക്കു ജമാഅത്തു നിസ്‌കാരത്തിൽ പങ്കെടുക്കാൻ പോകുകയാണ് എന്നറിഞ്ഞു കൊണ്ട് അവളെ അതിൽ നിന്ന് വിലക്കൽ അനുവദനീയമാവുകയില്ല.സുഗന്ധം പൂശിക്കൊണ്ടും അലങ്കാര വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും അവൾ മസ്ജിദിൽ പോകാനും പാടില്ല.അങ്ങിനെയാണ് അവൾ പോകുന്നതെങ്കിൽ അവളെ തടയേണ്ടതാണ്.അവൾ ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം ജമാഅത്തായി നിസ്‌ക്കരിക്കലാണ്.
തുടർന്ന് ഇബ്നു ഹസ്മ് ഉദ്ധരിക്കുന്ന ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :
..............................
عَنْ ابْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ }
ഇബ്നു ഉമര്‍ റദിയല്ലാഹു അന്ഹു പറയുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അരുളി: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ (മുസ്ലിം : )
..............................
عَنْ ابْنِ شِهَابٍ أَنَا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ أَنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ : سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ إذَا اسْتَأْذَنَّكُمْ إلَيْهَا فَقَالَ لَهُ بِلَالٌ ابْنُهُ ; وَاَللَّهِ لَنَمْنَعُهُنَّ ، فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ بْنُ عُمَرَ فَسَبَّهُ سَبًّا سَيِّئًا مَا سَمِعْته سَبَّهُ مِثْلَهُ قَطُّ ، قَالَ : أُخْبِرُك عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَقُولُ : وَاَللَّهِ لَنَمْنَعُهُنَّ ؟
സാലിമു ബ്നു അബ്ദില്ലാഹി ബ്നു ഉമർ റിപ്പോർട്ട് ചെയ്യുന്നു :
അബ്ദുല്ലാഹി ബ്നു ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു : നിങ്ങളുടെ സ്ത്രീകൾ പള്ളികളിൽ പോകാൻ അനുവാദം ചോദിച്ചാൽ അവരെ അവിടെ പോകുന്നതിൽ നിന്നും വിലക്കരുത്.(ഇബ്നു ഉമർ ഇത് പറഞ്ഞപ്പോൾ ) അദ്ധേഹത്തിന്റെ മകൻ ബിലാൽ പറഞ്ഞു : അല്ലാഹുവാണ ... ഞങ്ങൾ തടയുക തന്നെ ചെയ്യും .ഇത് കേട്ട അബ്ദില്ലാഹി ബ്നു ഉമർ മകന്റെ അടുത്ത് ചെന്ന് മകനെ വഴക്കു പറഞ്ഞു.മുമ്പൊന്നും അത് പോലെ മകനെ ഇബ്നു ഉമർ വഴക്കു പറയുന്നതായി ഞാൻ കേട്ടിട്ടില്ല.അദ്ദേഹം മകനോട് പറഞ്ഞു : ഞാൻ :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു കാര്യം പറയുന്നതായി നിനക്ക് അറിയിച്ചു തരുന്നു.അപ്പോൾ നീ 'അല്ലാഹുവാണ ... ഞങ്ങൾ തടയുക തന്നെ ചെയ്യും' എന്ന് പറയുന്നു?
............................
عَنْ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا النِّسَاءَ مِنْ الْخُرُوجِ بِاللَّيْلِ
إلَى الْمَسَاجِدِ }
ഇബ്നു ഉമര്‍ റദിയല്ലാഹു അന്ഹു പറയുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അരുളി: സ്ത്രീകൾ രാത്രി മസ്ജിദുകളിലേക്കു പോകുന്നത് നിങ്ങൾ വിലക്കരുത് .
...............................
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلَا يَخْرُجْنَ إلَّا وَهُنَّ تَفِلَاتٌ }
قَالَ عَلِيٌّ : وَالتَّفِلَةُ السَّيِّئَةُ الرِّيحِ وَالْبِزَّةُ
അബൂ ഹുറൈറ റദിയല്ലാഹു അന്ഹു പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതെ.സ്ത്രീകൾ സുഗന്ധം പൂശാതെ പള്ളിയിലേക്ക് പുറപ്പെടട്ടെ.
................................
عَنْ زَيْنَبَ امْرَأَةِ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَتْ : قَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { إذَا شَهِدَتْ إحْدَاكُنَّ الْمَسْجِدَ فَلَا تَمَسَّ طِيبًا }
അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിന്റെ ഭാര്യ സൈനബ് റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞങ്ങളോട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ പള്ളിയിലേക്ക് പോകുകയാണെങ്കിൽ സുഗന്ധം പൂശാതെ പോവണം.
..................................
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ قَالَتْ : { إنْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيُصَلِّي الصُّبْحَ فَيَنْصَرِفُ النِّسَاءُ مُتَلَفِّفَاتٍ بِمُرُوطِهِنَّ مَا يُعْرَفْنَ مِنْ الْغَلَسِ }
ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ സുബ്ഹി നിസ്‌ക്കരിച്ചിട്ടു സ്ത്രീകൾ മൂടിപ്പുതച്ചു തിരിച്ചു വരുമായിരുന്നു ഇരുട്ട് കാരണം അവരെ തിരിച്ചറിയുമായിരുന്നില്ല.
.................................
عَنْ جَابِرٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { خَيْرُ صُفُوفِ الرِّجَالِ الْمُتَقَدِّمُ ، وَشَرُّهَا الْمُؤَخَّرُ ، وَشَرُّ صُفُوفِ النِّسَاءِ الْمُتَقَدِّمُ ، وَخَيْرُهَا الْمُؤَخَّرُ ; يَا مَعْشَرَ النِّسَاءِ إذَا سَجَدَ الرِّجَالُ فَاغْضُضْنَ أَبْصَارَكُنَّ لَا تَرَيْنَ عَوْرَاتِ الرِّجَالِ مِنْ ضِيقِ الْأُزُرِ }
ജാബിർ റദിയല്ലാഹു അന്ഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :
പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും മെച്ചം ആദ്യത്തെ സ്വഫും ഏറ്റവും മോശം അവസാനത്തെ സ്വഫുമാണ്.സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും മോശം ആദ്യത്തെ സ്വഫും ഏറ്റവും മെച്ചം അവസാനത്തെ സ്വഫുമാണ്.
ഓ.. സ്ത്രീ സമൂഹമേ ...പുരുഷന്മാർ സുജൂദ് ചെയ്യുമ്പോൾ നിങ്ങൾ കണ്ണുകൾ താഴ്ത്തുക.അവരുടെ വസ്ത്രത്തിന്റെ ഇടുക്കം/ചെറുപ്പം കാരണം അവരുടെ ഔറത്ത് നിങ്ങൾ കാണാൻ ഇട വരരുത് .
.............................
عَنْ ابْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَوْ تَرَكْنَا هَذَا الْبَابَ لِلنِّسَاءِ ؟ فَلَمْ يَدْخُلْ مِنْهُ ابْنُ عُمَرَ حَتَّى مَاتَ . }
...............................
عَنْ نَافِعٍ قَالَ إنَّ عُمَرَ بْنَ الْخَطَّابِ كَانَ يَنْهَى أَنْ يَدْخُلَ مِنْ بَابِ النِّسَاءِ
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നമുക്ക്(പള്ളിയുടെ) ഈ വാതിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്താലോ?(ഇബ്നു ഉമർ റദിയല്ലാഹു അൻഹു മരിക്കുവോളം ആ വാതിലിലൂടെ പിന്നീട് പ്രവേശിച്ചിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.)
.......................
നാഫിഉ റിപ്പോർട്ട് ചെയ്യുന്നു : സ്ത്രീകളുടെ വാതിലിലൂടെ പുരുഷന്മാർ പള്ളിയിൽ പ്രവേശിക്കുന്നത് ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അൻഹു നിരോധിച്ചിരുന്നു.
قَالَ عَلِيٌّ : لَوْ كَانَتْ صَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ لَمَا تَرَكَهُنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَنَّيْنَ بِتَعَبٍ لَا يُجْدِي عَلَيْهِنَّ زِيَادَةُ فَضْلٍ أَوْ يَحُطُّهُنَّ مِنْ الْفَضْلِ ، وَهَذَا لَيْسَ نُصْحًا ، وَهُوَ عَلَيْهِ السَّلَامُ يَقُولُ : { الدِّينُ النَّصِيحَةُ } وَحَاشَا لَهُ عَلَيْهِ السَّلَامُ مِنْ ذَلِكَ ; بَلْ هُوَ أَنْصَحُ الْخَلْقِ لِأُمَّتِهِ ، وَلَوْ كَانَ ذَلِكَ لَمَا افْتَرَضَ عَلَيْهِ السَّلَامُ أَنْ لَا يَمْنَعَهُنَّ وَلَمَا أَمَرَهُنَّ بِالْخُرُوجِ تَفِلَاتٍ
ആശയ സംഗ്രഹം : അലി (ഇബ്നു ഹസ്മ് )പ്രസ്താവിക്കുന്നു :സ്ത്രീകൾ വീട്ടിൽ വച്ച് നിസ്‌ക്കരിക്കലായിരുന്നു കൂടുതൽ പുണ്യകരം എങ്കിൽ പുണ്യം കൂടുതൽ കിട്ടാതിരിക്കുകയോ ഉള്ള പുണ്യത്തിൽ കുറവ് വരികയോ ചെയ്യുന്ന ഒരു പ്രവർത്തിക്കു വളരെ കഷ്ട്ടപ്പെട്ടു പള്ളിയിൽ വരുന്നതിനു റസൂൽ കൂട്ട് നിൽക്കില്ലായിരുന്നു; കാരണം അത് ഗുണ കാംക്ഷയല്ലല്ലോ.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ദീൻ ഗുണകാംക്ഷയാണ്.അപ്പോൾ റസൂലിൽ നിന്നും അങ്ങിനെ സംഭവിക്കില്ല.അല്ലാഹുവിന്റെ ദൂതർ തന്റെ ഉമ്മത്തിനോട് ഏറ്റവും ഗുണകാംക്ഷയുള്ളവരാണല്ലോ.അങ്ങിനെയെങ്കിൽ (വീട്ടിൽ നിസ്‌ക്കരിക്കുന്നതാണ് സ്ത്രീകൾക്ക് കൂടുതൽ പുണ്യമെങ്കിൽ)പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കരുതെന്നു നബി പറയുകയോ സുഗന്ധം പൂശാതെ പള്ളിയിൽ പോകാൻ സ്ത്രീകളോട് നബി നിര്ദേശിക്കുകയോ ചെയ്യില്ലായിരുന്നു.
...............................
MODULE 05 /28.04.2017
ഇബ്നു ഹസ്മ് തുടരുന്നു :
وَقَالَ أَبُو حَنِيفَةَ وَمَالِكٍ : صَلَاتُهُنَّ فِي بُيُوتِهِنَّ أَفْضَلُ ، وَكَرِهَ أَبُو حَنِيفَةَ خُرُوجَهُنَّ إلَى الْمَسَاجِدِ لِصَلَاةِ الْجَمَاعَةِ ، وَلِلْجُمُعَةِ ، وَفِي الْعِيدَيْنِ ، وَرَخَّصَ لِلْعَجُوزِ خَاصَّةً فِي الْعِشَاءِ الْآخِرَةِ ، وَالْفَجْرِ وَقَدْ رُوِيَ عَنْهُ أَنَّهُ لَمْ يَكْرَهْ خُرُوجَهُنَّ فِي الْعِيدَيْنِ - : وَقَالَ مَالِكٌ : لَا نَمْنَعُهُنَّ مِنْ الْخُرُوجِ إلَى الْمَسَاجِدِ وَأَبَاحَ لِلْمُتَجَالَّةِ شُهُودَ الْعِيدَيْنِ ، وَالِاسْتِسْقَاءَ
ആശയ സംഗ്രഹം : ഇമാം അബൂ ഹനീഫ അവർകളും ഇമാം മാലിക് അവർകളും പറയുന്നു : സ്ത്രീകൾക്ക് വീട്ടിൽ നിസ്‌ക്കരിക്കലാണ് ഉത്തമം.സ്ത്രീകൾ ജുമുഅ ജമാഅത്തുകൾക്കു പള്ളികളിൽ പോകുന്നതും പെരുന്നാളുകൾക്കു പോകുന്നതും ഇമാം അബൂ ഹനീഫ അവർകൾ ഇഷ്ടപ്പെടുന്നില്ല.എന്നാൽ വൃദ്ധയ്ക്ക് പ്രത്യേകിച്ച് ഇശാഇനും ഫജ്‌റിനും പള്ളിയിൽ പോവുന്നതിൽ അദ്ദേഹം ഇളവ് അനുവദിച്ചിരിക്കുന്നു.പെരുന്നാൾ നിസ്‌ക്കാരങ്ങൾക്കു സ്ത്രീകൾ പുറപ്പെടുന്നത് അദ്ദേഹം വെറുത്തിരുന്നില്ല എന്ന ഒരു റിപ്പോർട്ടും ഉണ്ട്.ഇമാം മാലിക് അവർകൾ പറയുന്നു : നാം സ്ത്രീകൾ പള്ളികളിലേക്ക് പുറപ്പെടുന്നത് തടയുന്നില്ല.ഈദ് നിസ്‌ക്കാരങ്ങൾക്കും ഇസ്തിസ്ഖാ നിസ്‌ക്കാരത്തിനും പുരുഷന്മാരാൽ ആഗ്രഹിക്കപ്പെടാത്ത സ്ത്രീകൾ പോകുന്നത് ഇമാം മാലിക് അവർകൾ അനുവദിച്ചിരിക്കുന്നു.
.............................
: قَالَ عَلِيٌّ : وَشَغَبَ مَنْ كَرِهَ ذَلِكَ بِرِوَايَةٍ رُوِّينَاهَا عَنْ سُفْيَانَ عَنْ يَحْيَى بْنِ سَعِيدٍ عَنْ عَمْرَةَ عَنْ عَائِشَةَ : لَوْ رَأَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا أَحْدَثَ النِّسَاءُ بَعْدَهُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَتْ نِسَاءُ بَنَى إسْرَائِيلَ . وَبِحَدِيثٍ رُوِيَ عَنْ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ الْأَنْصَارِيِّ عَنْ عَمَّتِهِ أَوْ جَدَّتِهِ أُمِّ حُمَيْدٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إنَّ صَلَاتَكِ فِي بَيْتِكِ أَفْضَلُ مِنْ صَلَاتِكِ مَعِي } ؟ ، وَبِحَدِيثٍ رُوِيَ مِنْ طَرِيقِ عَبْدِ اللَّهِ بْنِ رَجَاءٍ الْغُدَانِيِّ أَنَا جَرِيرُ بْنُ حَازِمٍ عَنْ أَبِي زُرْعَةَ بْنِ عَمْرِو بْنِ جَرِيرٍ أَنَّ أَبَا هُرَيْرَةَ حَدَّثَهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { لَأَنْ تُصَلِّيَ الْمَرْأَةُ فِي مَخْدَعِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي بَيْتِهَا ، وَأَنْ تُصَلِّيَ فِي بَيْتِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي دَارِهَا ، وَأَنْ تُصَلِّيَ فِي دَارِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي مَسْجِدِ قَوْمِهَا ، وَأَنْ تُصَلِّيَ فِي مَسْجِدِ قَوْمِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي مَسْجِدِ جَمَاعَةٍ ، وَأَنْ تُصَلِّيَ فِي مَسْجِدِ جَمَاعَةٍ خَيْرٌ لَهَا مِنْ أَنْ تَخْرُجَ إلَى الصَّلَاةِ يَوْمَ الْعِيدِ . }
താഴെ ചേർത്ത ഹദീസുകളാണ് സ്ത്രീകൾ പള്ളികളിൽ ജുമുഅ ജമാഅത്തിന് പോകുന്നത് ഇഷ്ടപ്പെടാത്തവർ തെളിവായി ഉദ്ധരിക്കുന്നത് :
1 . ആഇശ റദിയല്ലാഹു അന്ഹായുടെ ഹദീസ് : സ്ത്രീകൾ അവരുടെ ജീവിത രീതിയിൽ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ അല്ലാഹുവിന്റെ ദൂതർ അറിഞ്ഞിരുന്നെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകൾക്ക് പള്ളി വിലക്കപ്പെട്ടതു പോലെ സ്ത്രീകളെ പള്ളിയിൽ നിന്നും റസൂൽ വിലക്കുമായിരുന്നു.( സ്വഹീഹു മുസ്‍ലിം )
2 . അബ്ദുൽ ഹമീദ് ഇബ്നു മുൻദിർ അൽ അൻസാരിയുടെ ഹദീസ് ( നബിയുടെ മസ്ജിദിൽ നബിയുടെ കൂടെ ജമാഅത്തായി നിസ്‌ക്കരിക്കുന്നതിനേക്കാൾ സ്ത്രീക്ക് ഉത്തമം അവളുടെ വീട്ടിൽ വച്ച് നിസ്‌ക്കരിക്കലാണ് എന്ന് ആശയം വരുന്ന ഹദീസ് )- സമാനമായ ഹദീസ് മുസ്നദ് അഹ്മദ്, ഇബ്നു അബീ ശൈബയുടെ മുസന്നിഫ്, ഇമാം ഹൈസമിയുടെ കിതാബ് എന്നിവയിൽ രേഖപ്പെടുത്തിയ പ്രകാരം ചുവടെ ചേർക്കുന്നു.ഇമാം ഹൈസമി പ്രസ്തുത ഹദീസിലെ റിപ്പോർട്ടർമാരിൽ അബ്ദുല്ലാഹി ഇബ്നു സുവൈദുൽ അൻസാരി ഒഴികെയുള്ള റിപ്പോർട്ടർമാർ അവലംബിക്കാവുന്നവർ ആണെന്നും അദ്ദേഹത്തെയും ഇബ്നു ഹിബ്ബാൻ സിഖത് ആയി പരിഗണിച്ചിട്ടുണ്ടെന്നും പറയുന്നു.
مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي
وَعَنْ أُمِّ حُمَيْدٍ - امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ - أَنَّهَا جَاءَتِ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَتْ : يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلَاةَ مَعَكَ قَالَ : " قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِي بَيْتِكِ خَيْرٌ مِنْ صَلَاتِكِ فِي حُجْرَتِكِ ، وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ ، وَصَلَاتُكِ فِي دَارِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ، وَصَلَاتُكَ فِي مَسْجِدِ قَوْمِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِي " قَالَتْ : فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى بَيْتٍ فِي بَيْتِهَا وَأَظْلَمِهِ فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ .
رَوَاهُ أَحْمَدُ وَرِجَالُهُ رِجَالُ الصَّحِيحِ غَيْرَ عَبْدِ اللَّهِ بْنِ سُوِيدٍ الْأَنْصَارِيِّ وَوَثَّقَهُ ابْنُ حِبَّانَ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=87&bookhad=2117
മുസ്നദ് അഹ്മദ്
حَدَّثَنَا هَارُونُ حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ قَالَ حَدَّثَنِي دَاوُدُ بْنُ قَيْسٍ عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الْأَنْصَارِيِّ عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ أَنَّهَا جَاءَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلَاةَ مَعَكَ قَالَ قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي وَصَلَاتُكِ فِي بَيْتِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي حُجْرَتِكِ وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ وَصَلَاتُكِ فِي دَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِي قَالَ فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى شَيْءٍ مِنْ بَيْتِهَا وَأَظْلَمِهِ فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتْ اللَّهَ عَزَّ وَجَلَّ
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=6&bookhad=26550
മുസ്നനിഫ് ഇബ്നു അബീ ശൈബ
المصنف
عبد الله بن محمد بن أبي شيبة
حَدَّثَنَا زَيْدُ بْنُ حُبَابٍ ثِنَا ابْنُ لَهِيعَةَ حَدَّثَنِي عَبْدُ الْحَمِيدِ بْنُ الْمُنْذِرِ السَّاعِي عَنْ أَبِيهِ عَنْ جَدَّتِهِ أُمِّ حُمَيْدٍ قَالَتْ قُلْت يَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَمْنَعُنَا أَزْوَاجُنَا أَنْ نُصَلِّيَ مَعَك وَنُحِبُّ الصَّلَاةَ مَعَك فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : صَلَاتُكُنَّ فِي بُيُوتِكُنَّ أَفْضَلُ مِنْ صَلَاتِكُنَّ فِي حُجَرِكُنَّ وَصَلَاتُكُنَّ فِي حُجَرِكُنَّ أَفْضَلُ مِنْ صَلَاتِكُنَّ فِي الْجَمَاعَةِ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=849
3 അബ്ദുല്ലാഹി ബ്നു റജാഉ അൽ ഘുദാനിയുടെ താഴെ ചേർത്ത ഹദീസ് :
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { لَأَنْ تُصَلِّيَ الْمَرْأَةُ فِي مَخْدَعِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي بَيْتِهَا ، وَأَنْ تُصَلِّيَ فِي بَيْتِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي دَارِهَا ، وَأَنْ تُصَلِّيَ فِي دَارِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي مَسْجِدِ قَوْمِهَا ، وَأَنْ تُصَلِّيَ فِي مَسْجِدِ قَوْمِهَا أَعْظَمُ لِأَجْرِهَا مِنْ أَنْ تُصَلِّيَ فِي مَسْجِدِ جَمَاعَةٍ ، وَأَنْ تُصَلِّيَ فِي مَسْجِدِ جَمَاعَةٍ خَيْرٌ لَهَا مِنْ أَنْ تَخْرُجَ إلَى الصَّلَاةِ يَوْمَ الْعِيدِ . }നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ഒരു സ്ത്രീക്ക് അവളുടെ സ്വകാര്യ മുറിയിൽ വച്ച് നിസ്‌ക്കരിക്കുന്നതിനാണ് അവളുടെ വീട്ടിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ പ്രതിഫലം,അവളുടെ വീട്ടിൽ വച്ച് നിസ്‌ക്കരിക്കുന്നതിനാണ് അവളുടെ ദാറിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ പ്രതിഫലം,അവളുടെ ദാറിൽ വച്ച് നിസ്‌ക്കരിക്കുന്നതിനാണ് അവളുടെ മസ്ജിദു കൗമിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ പ്രതിഫലം,അവളുടെ മസ്ജിദു കൗമിൽ വച്ച് നിസ്‌ക്കരിക്കുന്നതിനാണ് അവളുടെ ജമാഅത്തു മസ്ജിദിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ പ്രതിഫലം,അവളുടെ ജമാഅത്തു മസ്ജിദിൽ വച്ച് നിസ്‌ക്കരിക്കുന്നതാണ് അവൾ പെരുന്നാൾ ദിവസം നിസ്‌കാരത്തിന് പുറപ്പെടുന്നതിനേക്കാൾ ഉത്തമം.
തുടർന്ന് ഇബ്നു ഹസ്മു സ്ത്രീകൾക്ക് വീട്ടിലെ നിസ്‌ക്കാരത്തെക്കാൾ പള്ളിയിലെ നിസ്‌കാരത്തിന് പ്രതിഫലമുണ്ട് എന്ന് സമര്ഥിക്കുന്നതാണ് അടുത്ത മൊഡ്യൂൾ മുതൽ ചർച്ച ചെയ്യുന്നത്.
MODULE 06 /28.04.2017
ഇബ്നു ഹസ്മു തുടരുന്നു :
وَقَالَ بَعْضُهُمْ : لَعَلَّ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِخُرُوجِهِنَّ يَوْمَ الْعِيدِ إنَّمَا كَانَ إرْهَابًا لِلْعَدُوِّ لِقِلَّةِ الْمُسْلِمِينَ يَوْمَئِذٍ لِيَكْثُرُوا فِي عَيْنِ مَنْ يَرَاهُمْ
قَالَ عَلِيٌّ : وَهَذِهِ عَظِيمَةٌ ; لِأَنَّهَا كِذْبَةٌ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَوْلٌ بِلَا عِلْمٍ ، وَهُوَ عَلَيْهِ السَّلَامُ قَدْ بَيَّنَ أَنَّ أَمْرَهُ بِخُرُوجِهِنَّ لِيَشْهَدْنَ الْخَيْرَ ، وَدَعْوَةَ الْمُسْلِمِينَ ، وَيَعْتَزِلُ الْحُيَّضُ الْمُصَلَّى ; فَأُفٍّ لِمَنْ كَذَّبَ قَوْلَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَافْتَرَى كِذْبَةً بِرَأْيِهِ ثُمَّ إنَّ هَذَا الْقَوْلَ مَعَ كَوْنِهِ كَذِبًا بَحْتًا فَهُوَ بَارِدٌ سَخِيفٌ جِدًّا
لِأَنَّهُ عَلَيْهِ السَّلَامُ لَمْ يَكُنْ بِحَضْرَةِ عَسْكَرٍ فَيُرْهِبُ عَلَيْهِمْ ، وَلَمْ يَكُنْ مَعَهُ عَدُوٌّ إلَّا الْمُنَافِقُونَ وَيَهُودُ الْمَدِينَةِ ، الَّذِينَ يَدْرُونَ أَنَّهُنَّ نِسَاءٌ ، فَاعْجَبُوا لِهَذَا التَّخْلِيطِ
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്ത്രീകളോട് പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടാൻ കല്പിച്ചതു അന്ന് മുസ്ലിംകൾ കുറവായിരുന്നതിനാൽ ശത്രുക്കൾക്കു മുമ്പിൽ മുസ്ലിം ശക്തി പ്രകടിപ്പിക്കാനും അവരെ ഭയപ്പെടുത്താനും ആയിരുന്നു എന്ന ചിലരുടെ വാദം ഗൗരവതരവും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ അറിവില്ലാതെ കളവു പറയലുമാണ്.നന്മക്കു സാക്ഷികളാവാനും മുസ്ലിംകളുടെ ദുആകളിൽ പങ്കെടുക്കാനാണ് നബി സ്ത്രീകളോട് പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടാൻ നിർദേശിച്ചതെന്നു നബി തന്നെ വിശദീകരിച്ചിട്ടുണ്ട്.ആർത്തവകാരികളോട് നിസ്‌കാരത്തിൽ നിന്ന് വിട്ടു നിൽക്കാൻ നബി നിർദേശിക്കുകയും ചെയ്തു.കാര്യങ്ങൾ ഇങ്ങിനെയാണെന്നിരിക്കെ ,അവരുടെ ഈ അഭിപ്രായം ശുദ്ധമായ കളവും വിഡ്ഡിത്തവും തീരെ ലാഘവ ബുദ്ധിയോടു കൂടിയുള്ളതുമാകുന്നു.
തിരുനബി ഭയപ്പെടുത്തുന്ന ഒരു സൈന്യത്തിന്റെ സാന്നിധ്യത്തിൽ അല്ല ഈദ് മുസല്ലകളിലേക്കു പുറപ്പെടാൻ സ്ത്രീകളോട് കല്പിച്ചതു.മദീനയിലെ യഹൂദികളും കപട വിശ്വാസികളും മാത്രമാണ് ശത്രുക്കളായി ഉണ്ടായിരുന്നത്.അവർക്കാകട്ടെ അവർ സ്ത്രീകൾ ആണെന്ന കാര്യം അറിയാമായിരുന്നു.
( പ്രത്യേക കുറിപ്പ് :സ്ത്രീകൾ ഈദ് നിസ്‌കാരത്തിന് ഹാജരാവാൻ നബി കൽപ്പിക്കുന്ന ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ വന്നത് പോലെ ഫത്ഹുൽ ബാരിയിലെ പ്രസക്തമായ ഇബാറത്തുകൾ സഹിതം ചുവടെ ചേർക്കുന്നു:
മൂടു വസ്ത്രം/ജിൽബാബു ഇല്ലാത്ത സ്ത്രീ എങ്ങിനെ ഈദു നമസ്ക്കാരത്തിനു പോകും?ബുഖാരി 980 ഫത്ഹുൽ ബാരി സഹിതം
صحيح البخاري مع فتح الباري
كتاب العيدين
باب إِذَا لَمْ يَكُنْ لَهَا جِلْبَابٌ فِي الْعِيدِ
പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്നത് സംബന്ധിച്ച് പറയുന്ന ബാബു
ഹദീസ് കാണുക:
حَدَّثَنَا أَبُو مَعْمَرٍ قَالَ حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا أَيُّوبُ عَنْ حَفْصَةَ بِنْتِ سِيرِينَ قَالَتْ كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ الْعِيدِ فَجَاءَتْ امْرَأَةٌ فَنَزَلَتْ قَصْرَ بَنِي خَلَفٍ فَأَتَيْتُهَا فَحَدَّثَتْ أَنَّ زَوْجَ أُخْتِهَا غَزَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثِنْتَيْ عَشْرَةَ غَزْوَةً فَكَانَتْ أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ فَقَالَتْ فَكُنَّا نَقُومُ عَلَى الْمَرْضَى وَنُدَاوِي الْكَلْمَى فَقَالَتْ يَا رَسُولَ اللَّهِ أَعَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لَا تَخْرُجَ فَقَالَ لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ حَفْصَةُ فَلَمَّا قَدِمَتْ أُمُّ عَطِيَّةَ أَتَيْتُهَا فَسَأَلْتُهَا أَسَمِعْتِ فِي كَذَا وَكَذَا قَالَتْ نَعَمْ بِأَبِي وَقَلَّمَا ذَكَرَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا قَالَتْ بِأَبِي قَالَ لِيَخْرُجْ الْعَوَاتِقُ ذَوَاتُ الْخُدُورِ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ وَالْحُيَّضُ وَيَعْتَزِلُ الْحُيَّضُ الْمُصَلَّى وَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ فَقُلْتُ لَهَا الْحُيَّضُ قَالَتْ نَعَمْ أَلَيْسَ الْحَائِضُ تَشْهَدُ عَرَفَاتٍ وَتَشْهَدُ كَذَا وَتَشْهَدُ كَذَا
ഹഫ്സത് ബിന്‍ത് സിരീന്‍ റ പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനു ഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി സ യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. സഹോദരി നബി സ യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് മൂടു വസ്ത്രം ഇല്ലാതിരുന്നാൽ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ?അപ്പോൾ നബി സ പറഞ്ഞു- മൂടു വസ്ത്രം ഇല്ലാതിരുന്നാൽ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ
ഹഫ്സ തുടരുന്നു:-അങ്ങിനെ ഉമ്മു അതിയ്യ വന്നപ്പോൾ ഞാൻ ഇത് സംബന്ധിച്ച് അവരോടു അഭിപ്രായം ചോദിച്ചു.അപ്പോൾ ഉമ്മുഅത്വിയ്യ പറഞ്ഞു :എന്റെ പിതാവ് റസൂലിനു അർപ്പണം(അവർ നബിയെ സംബന്ധിച്ച് പരാമർശിക്കുമ്പോൾ അങ്ങിനെ പറയാറുണ്ടായിരുന്നു) ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും;അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും.അപ്പോൾ ഹഫ്സ ചോദിച്ചു: ആര്‍ത്തവകാരികളേയും കൊണ്ട് വരുമോ? ഉമ്മു അതിയ്യ മറുപടി പറഞ്ഞു:അതെ,ആര്ത്തവകാരികൾ അറഫയിലും ഇന്നയിന്ന സ്ഥലങ്ങളിലും പങ്കെടുക്കുന്നില്ലേ?
വിശദീകരണം :
الشرح: قَوْلُهُ : ( بَابُ إِذَا لَمْ يَكُنْ لَهَا جِلْبَابٌ ) بِكَسْرِ الْجِيمِ وَسُكُونِ اللَّامِ وَمُوَحَّدَتَيْنِ ، تَقَدَّمَ تَفْسِيرُهُ فِي كِتَابِ الْحَيْضِ فِي " بَابِ شُهُودِ الْحَائِضِ الْعِيدَيْنِ " قَالَ الزَّيْنُ بْنُ الْمُنِيرِ : لَمْ يَذْكُرْ جَوَابَ الشَّرْطِ فِي التَّرْجَمَةِ حَوَالَةً عَلَى مَا وَرَدَ فِي الْخَبَرِ اهـ . وَالَّذِي يَظْهَرُ لِي أَنَّهُ حَذَفَهُ لِمَا فِيهِ مِنَ الِاحْتِمَالِ ، فَقَدْ تَقَدَّمَ فِي الْبَابِ الْمَذْكُورِ أَنَّهُ يُحْتَمَلُ أَنْ يَكُونَ لِلْجِنْسِ ، أَيْ تُعِيرُهَا مِنْ جِنْسِ ثِيَابِهَا ، وَيُؤَيِّدُهُ رِوَايَةُ ابْنِ خُزَيْمَةَ " مِنْ جَلَابِيبِهَا " وَلِلتِّرْمِذِيِّ " فَلْتُعِرْهَا أُخْتُهَا مِنْ جَلَابِيبِهَا " وَالْمُرَادُ بِالْأُخْتِ الصَّاحِبَةُ ، وَيُحْتَمَلُ أَنْ يَكُونَ الْمُرَادُ تُشْرِكُهَا مَعَهَا فِي ثَوْبِهَا ، وَيُؤَيِّدُهُ رِوَايَةُ أَبِي دَاوُدَ " تُلْبِسُهَا صَاحِبَتُهَا طَائِفَةً مِنْ ثَوْبِهَا " يَعْنِي إِذَا كَانَ وَاسِعًا ، وَيُحْتَمَلُ أَنْ يَكُونَ الْمُرَادُ بِقَوْلِهِ " ثَوْبِهَا " جِنْسَ الثِّيَابِ فَيَرْجِعُ لِلْأَوَّلِ . وَيُؤْخَذُ مِنْهُ جَوَازُ اشْتِمَالِ الْمَرْأَتَيْنِ فِي ثَوْبٍ وَاحِدٍ عِنْدَ التَّسَتُّرِ ، وَقِيلَ : إِنَّهُ ذُكِرَ عَلَى سَبِيلِ الْمُبَالَغَةِ ، أَيْ يَخْرُجْنَ عَلَى كُلِّ حَالٍ وَلَوِ اثْنَتَيْنِ فِي جِلْبَابٍ
ആശയ സംഗ്രഹം:
ഒരു സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എങ്ങിനെ ഈദു മുസല്ലയിൽ വരുമെന്ന് നബിയോട് സ്ത്രീകള് ചോദിച്ചപ്പോൾ അതിനു നബി പറയുന്ന ഹദീസിൽ നബി പറയുന്നുണ്ട്. ജിൽബാബു എന്താണെന്ന് കിതാബുൽ ഹൈദിൽ
باب شهود الحائض العيدين
ആര്ത്തവകാരികൾ രണ്ടു പെരുന്നാളിനും ഹാജരാകുന്നത് സംബന്ധിച്ച ബാബിൽ പറഞ്ഞു കഴിഞ്ഞതാണ്. ഈ ബാബിന്റെ പേരിൽ ബുഖാരി പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്ന ശർത് അഥവാ കണ്ടിഷനൽ ക്ലോസ് മാത്രമേ നല്കിയിട്ടുള്ളൂ ;അതിന്റെ ജവാബ് നല്കിയിട്ടില്ല. തിര്മുദിയുടെ റിപ്പോർട്ടിൽ
فلتعرها أختها من جلابيبها
''അവൾ- മൂടു വസ്ത്രം/ജിൽബാബു ഉള്ളവൾ -അവളുടെ സഹോദരിയെ തന്റെ /ജിൽബാബിൽ കൂട്ടട്ടെ എന്നുണ്ട്.ഇവിടെ സഹോദരി എന്നത് കൊണ്ട് ഉദ്ദേശ്യം കൂട്ടുകാരിയാണ്. ഇബ്നു ഖുസൈമയുടെ
റിപ്പോർട്ടിൽ നിന്നും അവൾ അവളുടെ മൂടു വസ്ത്രത്തിൽ അവളെയും -മൂടു വസ്ത്രം ഇല്ലാത്തവളെയും-പങ്കു ചേർക്കട്ടെ എന്നാണു ഉദ്ദേശ്യമെന്ന് വ്യക്തമാണ്.അബൂ ദാവൂദിന്റെ റിപ്പോർട്ടിൽ
" تلبسها صاحبتها طائفة من ثوبها
അവൾ തന്റെ കൂട്ടുകാരിയെ അവളുടെ മൂടു വസ്ത്രതിനെ ഒരു ഭാഗം കൊണ്ട് ധരിപ്പിക്കട്ടെ എന്നാണുള്ളത്.അതായത് അവളുടെ മൂടു വസ്ത്രം വിശാലമായതാണെങ്കിൽ എന്നർത്ഥം.കൂടാതെ അത് പോലെ വേറെ മൂടു വസ്ത്രം അവൾക്കുണ്ടെങ്കിൽ അതില്ലാത്ത തന്റെ കൂട്ടുകാരിക്ക് നല്കി അവളെയും പെരുന്നാൾ നിസ്ക്കാരത്തിലും മറ്റും പങ്കെടുക്കാൻ സഹായിക്കുക എന്നും അർത്ഥമാകാം.ഈ ഹദീസിൽ നിന്നും ഒരേ മൂടു വസ്ത്രം കൊണ്ട് രണ്ടു സ്ത്രീകൾ മറയ്ക്കുന്നത് അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.രണ്ടു സ്ത്രീകൾ ഒരേ മൂടു വസ്ത്രത്തിൽ ആണെങ്കിൽ പോലും പെരുന്നാളിന് പുറപ്പെടെണ്ടതാണ് എന്നതാണ് ഹദീസിന്റെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്
قَوْلُهُ قَالَتْ نَعَمْ بِأَبَا بِمُوَحَّدَتَيْنِ بَيْنَهُمَا هَمْزَةٌ مَفْتُوحَةٌ وَالثَّانِيَةُ خَفِيفَةٌ وَفِي رِوَايَةِ كَرِيمَةَ وَأَبِي الْوَقْتِ بِأَبِي بِكَسْرِ الثَّانِيَةِ عَلَى الْأَصْلِ أَيْ أَفْدِيهِ بِأَبِي وَقَدْ تَقَدَّمَ فِي الْبَابِ الْمَذْكُورِ بِلَفْظِ بَيْبِي بِإِبْدَالِ الْهَمْزَةِ يَاءً تَحْتَانِيَّةً وَوَقَعَ عِنْدَ أَحْمَدَ مِنْ طَرِيقِ حَفْصَةَ عَنْ أُمِّ عَطِيَّةَ قَالَتْ أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
ഇവിടെ ഹഫ്സ ഉമ്മു അതിയ്യയോട് സ്ത്രീകൾ പെരുന്നാൾ ഖുതുബയ്ക്കും നിസ്ക്കാരത്തിനും പോകുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഉമ്മു അതിയ്യ മറുപടി പറഞ്ഞു തുടങ്ങുന്നത് ''അതെ ബി അബീ' എന്ന് പറഞ്ഞാണ്.ബി അബാ ,ബി അബീ എനിങ്ങനെ വിവിധ റിപ്പോർട്ടുകൾ ഉണ്ട് .ഇവിടെ എന്റെ ഉപ്പ അല്ലാഹുവിന്റെ റസൂലിനു തെണ്ടം/സമർപ്പണം എന്നർത്ഥം. ഒരു റിപ്പോർട്ടിൽ
أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
എന്റെ ഉമ്മയും ഉപ്പയുമാണേ അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് കല്പ്പിച്ചു എന്നുണ്ട്
قَوْلُهُ لِتَخْرُجَ الْعَوَاتِقُ ذَوَاتُ الْخُدُورِ كَذَا لِلْأَكْثَرِ عَلَى أَنَّهُ صِفَتُهُ ولِلكُشْمِيهَنِيِّ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ يَعْنِي هَلْ هُوَ بواو الْعَطف أَولا وَقَدْ تَقَدَّمَ نَحْوُهُ فِي الْبَابِ الْمَذْكُور
ഇവിടെ
الْعَوَاتِقُ ذَوَاتُ الْخُدُورِ
രഹസ്യമുറികളില്‍ ഇരിക്കുന്ന യുവതികളേയും എന്നാണു ഭൂരി ഭാഗം റിപ്പോർട്ടുകളിലും ഉള്ളത്.എന്നാൽ കുഷ്മിഹീനിയുടെ റിപ്പോർട്ടിൽ
أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ
അല്ലെങ്കിൽ യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും എന്നാണു പറഞ്ഞത് എന്നുണ്ട്.ഈ ഹദീസിന്റെ സനദിൽ ഉള്ള അയ്യൂബ് എന്നവര്ക്ക് ഇവിടെ അത്ഫിന്റെ വാവ്- 'ഉം' എന്ന അർത്ഥത്തിൽ ഉള്ള- ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതാണ് ഈ അഭിപ്രായ വ്യത്യാസം വരാൻ കാരണം
قَوْلُهُ فَقُلْتُ لَهَا الْقَائِلَةُ الْمَرْأَةُ وَالْمَقُولُ لَهَا أُمُّ عَطِيَّةَ وَيُحْتَمَلُ أَنْ تَكُونَ الْقَائِلَةُ حَفْصَةَ وَالْمَقُولُ لَهَا الْمَرْأَةَ وَهِيَ أُخْتُ أُمِّ عَطِيَّةَ وَالْأَوَّلُ أرجح وَالله أعلم
ഇവിടെ ഹദീസിന്റെ അവസാന ഭാഗത്ത്
فَقُلْتُ لَهَا الْحُيَّضُ
ഞാൻ ചോദിച്ചു ആര്ത്തവകാരികളും പുറപ്പെടണമോ എന്നതിൽ
ചോദ്യ കർത്താവ് ഹദീസിൽ പറഞ്ഞ സ്ത്രീയും ചോദിക്കപ്പെട്ടയാൾ ഉമ്മു അതിയ്യയും ആവാം . ചോദ്യ കർത്താവ് ഹഫ്സയും ചോദിക്കപ്പെട്ടയാൾ ആ സ്ത്രീയും ആകാനും സാധ്യതയുണ്ട്.ആ സ്ത്രീ ഉമ്മു അതിയ്യയുടെ സഹോദരിയാണ്.അല്ലാഹു
ഏറ്റവും അറിയുന്നവൻ)
http://www.islamweb.org/newlibrary/display_book.php?bk_no=52&ID=606&idfrom=1765&idto=1838&bookid=52&startno=31
http://hadeesukaliloode.blogspot.in/2015/07/980.html?m=1
MODULE 07 /28.04.2017
ഇബ്നു ഹസ്മു തുടരുന്നു :
قَالَ عَلِيٌّ : أَمَّا مَا حَدَّثَتْ بِهِ عَائِشَةُ فَلَا حُجَّةَ فِيهِ لِوُجُوهٍ - : أَوَّلُهَا : أَنَّهُ عَلَيْهِ السَّلَامُ لَمْ يُدْرِكْ مَا أَحْدَثْنَ ، فَلَمْ يَمْنَعْهُنَّ ، فَإِذْ لَمْ يَمْنَعْهُنَّ فَمَنْعُهُنَّ بِدْعَةٌ وَخَطَأٌ ، وَهَذَا كَمَا قَالَ تَعَالَى : { يَا نِسَاءَ النَّبِيِّ مَنْ يَأْتِ مِنْكُنَّ بِفَاحِشَةٍ مُبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ } فَمَا أَتَيْنَ قَطُّ بِفَاحِشَةٍ وَلَا ضُوعِفَ لَهُنَّ الْعَذَابُ ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
وَكَقَوْلِهِ تَعَالَى : { وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنْ السَّمَاءِ وَالْأَرْضِ } فَلَمْ يُؤْمِنُوا فَلَمْ يَفْتَحْ عَلَيْهِمْ وَمَا نَعْلَمُ احْتِجَاجًا أَسْخَفَ مِنْ احْتِجَاجِ مَنْ يَحْتَجُّ بِقَوْلِ قَائِلٍ : لَوْ كَانَ كَذَا : لَكَانَ كَذَا - : عَلَى إيجَابِ مَا لَمْ يَكُنْ ، الشَّيْءُ الَّذِي لَوْ كَانَ لَكَانَ ذَلِكَ الْآخَرُ ؟
ആശയ സംഗ്രഹം : ' സ്ത്രീകൾ അവരുടെ ജീവിത രീതിയിൽ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ അല്ലാഹുവിന്റെ ദൂതർ അറിഞ്ഞിരുന്നെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകൾക്ക് പള്ളി വിലക്കപ്പെട്ടതു പോലെ സ്ത്രീകളെ പള്ളിയിൽ നിന്നും റസൂൽ വിലക്കുമായിരുന്നു' എന്ന ആഇശ റദിയല്ലാഹു അന്ഹായുടെ ഹദീസ് സ്ത്രീകൾക്ക് പള്ളികൾ വിലക്കണം എന്നതിന് തെളിവല്ല എന്നതിന് പല കാരണങ്ങൾ നിരത്താനുണ്ട്.
1 സ്ത്രീകൾ ഔതുതായി ഉണ്ടാക്കിയ കാര്യങ്ങൾ എന്താണ് എന്ന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്കു എത്തിയിട്ടില്ല.അതിനാൽ റസൂൽ സ്ത്രീകൾക്ക് പള്ളി വിലക്കിയിട്ടുമില്ല.അപ്പോൾ സ്ത്രീകൾക്ക് പള്ളി വിലക്കൽ ബിദ്അത്തും തെറ്റുമാണ്.അല്ലാഹു തആലായുടെ വചനം ശ്രദ്ധിക്കുക : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് 30 :
يَا نِسَاء النَّبِيِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا
പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.'' ഇവിടെ നബി പത്നിമാർ നീചവൃത്തികളിൽ ഏർപ്പെട്ടില്ലെന്നും അതിനാൽ അവർക്കു ഇരട്ടി ശിക്ഷ നല്കപ്പെട്ടില്ലെന്നും നമുക്ക് മനസ്സിലാക്കാം.ലോക പരിപാലകനായ അല്ലാഹുവിനു സകല സ്തുതിയും .
മറ്റൊരു ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 96 കാണുക :
وَلَوْ أَنَّ أَهْلَ الْقُرَى آمَنُواْ وَاتَّقَواْ لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاء وَالأَرْضِ وَلَـكِن كَذَّبُواْ فَأَخَذْنَاهُم بِمَا كَانُواْ يَكْسِبُونَ
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.'' എന്നാൽ അവർ സത്യ വിശ്വാസികൾ ആയില്ല ; അതിനാൽ അവർക്കു അനുഗ്രഹത്തിന്റെ കവാടങ്ങൾ അല്ലാഹു തുറന്നു കൊടുത്തതുമില്ല.
.........................
وَوَجْهٌ ثَانٍ : وَهُوَ أَنَّ اللَّهَ تَعَالَى قَدْ عَلِمَ مَا يُحْدِثُ النِّسَاءُ ، وَمَنْ أَنْكَرَ هَذَا فَقَدْ كَفَرَ ، فَلَمْ يُوحِ قَطُّ إلَى نَبِيِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَنْعِهِنَّ مِنْ أَجْلِ مَا اسْتَحْدَثْنَهُ ، وَلَا أَوْحَى تَعَالَى قَطُّ إلَيْهِ : أَخْبِرْ النَّاسَ إذَا أَحْدَثَ النِّسَاءُ فَامْنَعُوهُنَّ مِنْ الْمَسَاجِدِ ; فَإِذْ لَمْ يَفْعَلْ اللَّهُ تَعَالَى هَذَا فَالتَّعَلُّقُ بِمِثْلِ هَذَا الْقَوْلِ هُجْنَةٌ وَخَطَأٌ ؟
2 . സ്ത്രീകൾ വരും കാലത്തു പുതുതായി എന്തൊക്കെ ചെയ്യുമെന്ന് അല്ലാതുവിന് അറിയാമായിരുന്നല്ലോ.ഈ വസ്തുത നിഷേധിക്കുന്നവൻ സത്യ നിഷേധിയും ആണല്ലോ.അപ്പോൾ സ്ത്രീകൾ പുതുതായി ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻ നിർത്തി അല്ലാഹു സ്ത്രീകൾക്ക് ജുമു ജമാഅത് നിഷേധിച്ചിട്ടില്ല.അപ്പോൾ പിന്നെ ഈ ഹദീസ് ചൂണ്ടിക്കാണിച്ചു സ്ത്രീകൾക്ക് ജുമുഅ ജമാഅത് തടയൽ ശരിയല്ല.
وَوَجْهٌ ثَالِثٌ : وَهُوَ أَنَّنَا مَا نَدْرِي مَا أَحْدَثَ النِّسَاءُ ، مِمَّا لَمْ يُحْدِثْنَ فِي عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَا شَيْءَ أَعْظَمُ فِي إحْدَاثِهِنَّ مِنْ الزِّنَى ، فَقَدْ كَانَ ذَلِكَ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرَجَمَ فِيهِ وَجَلَدَ ، فَمَا مَنَعَ النِّسَاءَ مِنْ أَجْلِ ذَلِكَ قَطُّ ، وَتَحْرِيمُ الزِّنَى عَلَى الرِّجَالِ كَتَحْرِيمِهِ عَلَى النِّسَاءِ وَلَا فَرْقَ ; فَمَا الَّذِي جَعَلَ الزِّنَى سَبَبًا يَمْنَعُهُنَّ مِنْ الْمَسَاجِدِ ؟ وَلَمْ يَجْعَلْهُ سَبَبًا إلَى مَنْعِ الرِّجَالِ مِنْ الْمَسَاجِدِ ؟ هَذَا تَعْلِيلٌ مَا رَضِيَهُ اللَّهُ تَعَالَى قَطُّ ، وَلَا رَسُولُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
3 സ്ത്രീകൾ റസൂലിന്റെ കാലത്തു ഇല്ലാത്ത എന്തൊരു സംഗതിയാണ് പുതുതായി ചെയ്തത് എന്ന് നമുക്കറിയില്ല.വ്യഭിചാരം നബിയുടെ കാലത്തു നടന്നിട്ടുണ്ടല്ലോ.അതിനു ശിക്ഷയായി എറിഞ്ഞു കൊല്ലുകയും / ചാട്ടവാറടി അടിക്കുകയും ചെയ്തു.ഇക്കാരണത്താൽ നബി സ്ത്രീകൾക്ക് പള്ളി വിലക്കിയില്ല വ്യഭിചാരം സ്ത്രീക്കും പുരുഷനും ഒരു പോലെ ഹറാം ആണല്ലോ.വ്യഭിചാരത്തിനുള്ള സാധ്യത പുരുഷന്മാരെ പള്ളിയിൽ നിന്ന് തടയാൻ ഒരു കാരണം അല്ലെന്നിരിക്കെ സ്ത്രീകൾക്ക് മാത്രം പള്ളി വിലക്കാൻ അതെങ്ങിനെ കാരണമാവും ?
............................
وَوَجْهٌ رَابِعٌ : وَهُوَ أَنَّ الْإِحْدَاثَ إنَّمَا هُوَ لِبَعْضِ النِّسَاءِ بِلَا شَكٍّ دُونَ بَعْضٍ ، وَمِنْ الْمُحَالِ مَنْعُ الْخَيْرِ عَمَّنْ لَمْ يُحْدِثْ مِنْ أَجْلِ مَنْ أَحْدَثَ ، إلَّا أَنْ يَأْتِيَ بِذَلِكَ نَصٌّ مِنْ اللَّهِ تَعَالَى عَلَى لِسَانِ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيُسْمَعُ لَهُ وَيُطَاعُ ، وَقَدْ قَالَ تَعَالَى : { وَلَا تَكْسِبُ كُلُّ نَفْسٍ إلَّا عَلَيْهَا وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى }
4 സ്ത്രീകൾ പുതുതായി ചെയ്തത് എന്ന് പറയുന്നത് ഏതായാലും മുഴുവൻ സ്ത്രീകളെയും ഉദ്ദേശിച്ചല്ല .ചില സ്ത്രീകൾ മാത്രമാണ് അങ്ങിനെ അതിരു വിട്ടിട്ടുണ്ടാവുക.അപ്പോൾ അക്കാരണത്താൽ മുഴുവൻ സ്ത്രീകൾക്കും നന്മ തടയുക എന്നത് അസംഭവ്യമാണ്.അല്ലാഹു പറയുന്നു :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 154:
قُلْ أَغَيْرَ اللّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى ثُمَّ إِلَى رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.'
وَوَجْهٌ خَامِسٌ : وَهُوَ أَنَّهُ إنْ كَانَ الْإِحْدَاثُ سَبَبًا إلَى مَنْعِهِنَّ مِنْ الْمَسْجِدِ فَالْأَوْلَى أَنْ يَكُونَ سَبَبًا إلَى مَنْعِهِنَّ مِنْ السُّوقِ ، وَمِنْ كُلِّ طَرِيقٍ بِلَا شَكٍّ ، فَلِمَ خَصَّ هَؤُلَاءِ الْقَوْمُ مَنْعَهُنَّ مِنْ الْمَسْجِدِ مِنْ أَجْلِ إحْدَاثِهِنَّ ، دُونَ مَنْعِهِنَّ مِنْ سَائِرِ الطُّرُقِ ؟ بَلْ قَدْ أَبَاحَ لَهَا أَبُو حَنِيفَةَ السَّفَرَ وَحْدَهَا ، وَالْمَسِيرَ فِي الْفَيَافِي وَالْفَلَوَاتِ مَسَافَةَ يَوْمَيْنِ وَنِصْفٍ ، وَلَمْ يَكْرَهْ لَهَا ذَلِكَ ، وَهَكَذَا فَلْيَكُنْ التَّخْلِيطُ
5 സ്ത്രീകൾ പുതുതായി ചെയ്തത് എന്ന് പറയുന്ന കാര്യങ്ങൾ അവരെ പള്ളി വിലക്കാൻ കാരണമാണെങ്കിൽ അതിനു മുമ്പ് അവർ അങ്ങാടികളിലും മറ്റും പോകുന്നത് വിലക്കണമായിരുന്നു.പള്ളികളിൽ മാത്രം എന്തിനു വിലക്ക് ബാധകമാക്കുന്നു?ഇമാം അബൂ ഹനീഫയാകട്ടെ (റഹിമഹുല്ലാഹ്) സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യലും രണ്ടര ദിവസം ദൂരം ഉള്ള സഞ്ചാരവും അനുവദിച്ചിരിക്കുന്നു.
وَوَجْهٌ سَادِسٌ : وَهُوَ أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا لَمْ تَرَ مَنْعَهُنَّ مِنْ أَجْلِ ذَلِكَ ، وَلَا قَالَتْ : امْنَعُوهُنَّ لِمَا أَحْدَثْنَ ; بَلْ أَخْبَرَتْ أَنَّهُ عَلَيْهِ السَّلَامُ لَوْ عَاشَ لَمَنَعَهُنَّ ، وَهَذَا هُوَ نَصُّ قَوْلِنَا ؟ وَنَحْنُ نَقُولُ : لَوْ مَنْعَهُنَّ عَلَيْهِ السَّلَامُ لَمَنَعْنَاهُنَّ ، فَإِذْ لَمْ يَمْنَعْهُنَّ فَلَا نَمْنَعُهُنَّ ، فَمَا حَصَلُوا إلَّا عَلَى خِلَافِ السُّنَنِ ، وَخِلَافِ عَائِشَةَ رَضِيَ اللَّهُ عَنْهَا وَالْكَذِبِ بِإِيهَامِهِمْ مَنْ يُقَلِّدُهُمْ : أَنَّهَا مَنَعَتْ مِنْ خُرُوجِ النِّسَاءِ بِكَلَامِهَا ذَلِكَ ، وَهِيَ لَمْ تَفْعَلْ - نَعُوذُ بِاَللَّهِ مِنْ الْخِذْلَانِ
6 ആഇശ ബീവി ഇക്കാരണത്താൽ സ്ത്രീകൾക്ക് പള്ളി വിലക്കുകയോ സ്ത്രീകൾ പുതുതായി പല കാര്യങ്ങളും കൊണ്ട് വന്നാൽ നിങ്ങൾ അവർക്കു പള്ളി വിലക്കണമെന്നു നിർദേശിക്കുകയോ ചെയ്തിട്ടില്ല നാം പറയുന്നു : തിരു നബി തടഞ്ഞാൽ നാം തടയുമായിരുന്നു;തിരു നബി തടഞ്ഞിട്ടില്ല, അതിനാൽ നാമും തടയുന്നില്ല.
..................................
MODULE 08 /28.04.2017
തുടർന്ന് ഇബ്നു ഹസ്മ് സ്ത്രീകൾക്ക് നിസ്‌കാരത്തിന് പള്ളികളെക്കാൾ വീടാണ് ഉത്തമം എന്ന് ആശയം വരുന്ന ഹദീസുകളെ നിരൂപിക്കുന്നതു കാണുക :
وَأَمَّا حَدِيثُ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ فَهُوَ مَجْهُولٌ لَا يُدْرَى مَنْ هُوَ ؟ وَلَا يَجُوزُ أَنْ تُتْرَكَ رِوَايَاتُ الثِّقَاتِ الْمُتَوَاتِرَةُ بِرِوَايَةِ مِنْ لَا يُدْرَى مَنْ هُوَ ؟ ، وَأَمَّا حَدِيثُ عَبْدِ اللَّهِ بْنِ رَجَاءٍ الْغُدَانِيِّ فَهُوَ كَثِيرُ التَّصْحِيفِ وَالْغَلَطِ ، وَلَيْسَ بِحُجَّةٍ هَكَذَا قَالَ فِيهِ عَمْرُو بْنُ عَلِيِّ الْفَلَّاسُ وَغَيْرُهُ
അബ്ദുൽ ഹമീദ് അൽ മുന്ദിര് എന്ന റിപ്പോർട്ടർ മജ്‌ഹൂൽ/അറിയപ്പെടാത്തയാൾ ആണ്.അദ്ദേഹം ആരാണെന്നു അറിയപ്പെടുന്നില്ല.ഇത്തരം ഒരു വ്യക്തിയുടെ റിപ്പോർട്ടിന് വേണ്ടി അവലംബർഹരായ റിപ്പോര്ട്ടര്മാരുടെ മുതവാതിർ ആയി വന്ന റിപ്പോർട്ടുകൾ ഒഴിവാക്കാവതല്ല.അബ്ദു റഹ്‌മാൻ ഇബ്നു റജാ അൽ ഗുദാനി ആകട്ടെ ധാരാളം തെറ്റുകൾ വരുത്തുന്ന വ്യക്തിയാണ്.അദ്ധേഹത്തിന്റെ വിഷയത്തിൽ അംറ് ബ്നു അലി അൽ ഫല്ലാസ് ഉൾപ്പെടെയുള്ളവർ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.അതിനാൽ പ്രസ്തുത ഹദീസ് തെളിവിനു പറ്റില്ല. (പ്രസ്തുത റിപ്പോർട്ടറെ സംബന്ധിച്ച ഈ പരാമർശം ഇമാം ദഹബിയുടെ സിയറു അഅലാമി നുബലയിലും കാണാം.
http://library.islamweb.net/newlibrary/display_book.php?ID=1774&bk_no=60&flag=1)
ثُمَّ لَوْ صَحَّ هَذَا الْخَبَرُ ، وَخَبَرُ عَبْدِ اللَّهِ بْنِ رَجَاءٍ الْغُدَانِيِّ - وَهُمَا لَا يَصِحَّانِ - لَكَانَ عَلَى أُمُورِهِمَا مُعَارَضَةٌ لِلْأَخْبَارِ الثَّابِتَةِ الَّتِي أَوْرَدْنَا ، وَلِأَمْرِهِ عَلَيْهِ السَّلَامُ بِخُرُوجِهِنَّ ، حَتَّى ذَوَاتُ الْخُدُورِ وَالْحُيَّضُ إلَى مُشَاهَدَةِ صَلَاةِ الْعِيدِ ، وَأَمَرَ مَنْ لَا جِلْبَابَ لَهَا أَنْ تَسْتَعِيرَ مِنْ غَيْرِهَا جِلْبَابًا لِذَلِكَ ؟
ഇബ്നു ഹസ്മു തുടരുന്നു : സ്ത്രീകൾക്ക് പള്ളികളെക്കാൾ ഉത്തമം വീടാണ് എന്ന ആശയമുള്ള ഈ രണ്ടു റിപ്പോർട്ടുകളും ശരിയാണെങ്കിൽ - അവ ശരിയല്ല-അത് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന റിപ്പോർട്ടുകൾക്കും കന്യകകളും ആർത്തവകാരികളും വരെ ഈദിനു പുറപ്പെടണമെന്ന തിരുനബിയുടെ കല്പനക്കും വിരുദ്ധമാകും.ജിൽബാബു ഇല്ലാത്ത സ്ത്രീകൾ വരെ മറ്റുള്ളവരുടെ ജിൽബാബിൽ പോവാൻ നബി കൽപ്പിച്ചു.
وَلِمَا حَدَّثَنَاهُ عَبْدُ اللَّهِ بْنُ رَبِيعٍ ثنا مُحَمَّدُ بْنُ إِسْحَاقَ ثنا ابْنُ الْأَعْرَابِيِّ ثنا أَبُو دَاوُد ثنا مُحَمَّدُ بْنُ الْمُثَنَّى أَنَّ عَمْرَو بْنَ عَاصِمِ الْكِلَابِيَّ حَدَّثَهُمْ قَالَ ثنا هَمَّامُ هُوَ ابْنُ يَحْيَى - عَنْ قَتَادَةَ عَنْ مُوَرِّقٍ الْعِجْلِيّ عَنْ أَبِي الْأَحْوَصِ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا ، وَصَلَاتُهَا فِي مَسْجِدِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا }
.........................
وَأَمَّا قَوْلُهُ عَلَيْهِ السَّلَامُ : { إنَّ صَلَاتَهَا فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي مَسْجِدِهَا } ، وَصَلَاتَهَا فِي مَسْجِدِهَا أَفْضَلُ مِنْ خُرُوجِهَا إلَى صَلَاةِ الْعِيدِ مَنْسُوخٌ بِقَوْلِهِ عَلَيْهِ السَّلَامُ] { إنَّ صَلَاتَهَا فِي مَسْجِدِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا } وَحَضِّهِ عَلَى خُرُوجِهَا إلَى صَلَاةِ الْعِيدِ
ഇബ്നു ഹസ്മു തുടരുന്നു : കൂടാതെ താഴെ ചേർത്ത ഹദീസും പള്ളിയാണ് ഉത്തമം എന്ന അഭിപ്രായത്തെ സാധൂകരിക്കുന്നു.
ഹദീസ് : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : സ്ത്രീ റൂമിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം അവളുടെ വീട്ടിൽ നിസ്‌ക്കരിക്കലാണ്;സ്ത്രീ അവളുടെ വീട്ടിൽ വച്ച് നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമം പള്ളിയിൽ വച്ച് നിസ്‌ക്കരിക്കലാണ്.(പരിഭാഷകന്റെ കുറിപ്പ് : ഇങ്ങിനെ ഒരു ഹദീസ് ഇബ്നു ഹസ്മ് റഹിമഹുല്ലാഹിയുടെ ഈ കിതാബിൽ അല്ലാതെ മറ്റെവിടെയും കാണുന്നില്ല; എന്നാൽ ഇബ്നു ഹസ്മ് ഇതിന്റെ പരമ്പര പൂർണ്ണമായും നൽകിയിട്ടുണ്ട്).അപ്പോൾ ഇതിനു വിരുദ്ധ ആശയമുള്ള ഹദീസുകൾ സ്വഹീഹ് ആണെങ്കിൽ തന്നെ മന്സൂഖ് ( വിധി ദുർബലപ്പെട്ടതു) ആണെന്നാണ് ഇബ്നു ഹസ്മിന്റെ വാദം.
......................
وَقَدْ اتَّفَقَ جَمِيعُ أَهْلِ الْأَرْضِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَمْنَعْ النِّسَاءَ قَطُّ الصَّلَاةَ مَعَهُ فِي مَسْجِدِهِ إلَى أَنْ مَاتَ عَلَيْهِ السَّلَامُ ; وَلَا الْخُلَفَاءُ الرَّاشِدُونَ بَعْدَهُ
......................
فَإِذْ لَا شَكَّ فِي هَذَا فَهُوَ عَمَلُ بِرٍّ ، وَلَوْلَا ذَلِكَ مَا أَقَرَّهُ عَلَيْهِ السَّلَامُ
وَلَا تَرَكَهُنَّ يَتَكَلَّفْنَهُ بِلَا مَنْفَعَةٍ ، بَلْ بِمَضَرَّةٍ ، وَهَذَا الْعُسْرُ وَالْأَذَى ، لَا النَّصِيحَةُ ; وَإِذْ لَا شَكَّ فِي هَذَا فَهُوَ النَّاسِخُ ، وَغَيْرُهُ الْمَنْسُوخُ
.........................
ഇബ്നു ഹസ്മു തുടരുന്നു : (ആശയ സംഗ്രഹം ) : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം സ്ത്രീകൾ തങ്ങളുടെ കൂടെ നിസ്‌ക്കരിക്കുന്നതു തങ്ങൾ മരിക്കുവോളം തടഞ്ഞിട്ടില്ലെന്നും ഖുലഫാഉ റാശിദീങ്ങളും അങ്ങിനെ തടഞ്ഞിട്ടില്ലെന്നും ഭൂ നിവാസികൾക്ക് മുഴുവൻ ഏകാഭിപ്രായമുണ്ട്.സ്ത്രീകൾ പള്ളിയിൽ ജുമുഅ ജമാഅത്തിന് വരുന്നത് ഒരു പുണ്യകരമായ പ്രവർത്തി ആയിരുന്നില്ലെങ്കിൽ റസൂൽ അത് അംഗീകരിക്കുമായിരുന്നില്ല.
...................................
http://library.islamweb.net/newlibrary/display_book.php?bk_no=17&ID=310&idfrom=317&idto=337&bookid=17&startno=7
For additional reading:
إعلام الموقعين عن رب العالمين
محمد بن أبي بكر الزرعي(ابن قيم الجوزية)
http://library.islamweb.net/newlibrary/display_book.php?idfrom=307&idto=307&bk_no=34&ID=277
Sthree imaam
http://www.ahlalhdeeth.com/vb/showthread.php?t=363769
نصب الراية في تخريج أحاديث الهداية
جمال الدين عبد الله بن يوسف الزيلعي
http://library.islamweb.net/newlibrary/display_book.php?bk_no=9&ID=23&idfrom=382&idto=415&bookid=9&startno=4
TO JOIN OUR WHATS APP GROUP 8848787706
ABBAS PARAMPADAN ASSALAMU ALYKUM
No comments:
Post a Comment