അൽ കിതാബ് ചോദ്യോത്തര പരമ്പര 30
ചോദ്യം : മുഖസ്തുതി പറയാമോ ?അമിതമായി മദ്ഹ് പറയാമോ ?
MODULE 01:
ഉത്തരം ചുരുക്കത്തിൽ :
ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളെ പ്രശംസിക്കുന്നത് അയാളിൽ അഹങ്കാരം വളർത്താൻ ഇടയാക്കിയേക്കാം.അതിനാൽ വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളുടെ മദ്ഹ് /പ്രശംസ പറയുന്നത് ഫിത്ന ഭയപ്പെടുന്നെങ്കിൽ ഒഴിവാക്കേണ്ടതാണ് .ഒരാളിൽ ഇല്ലാത്ത ഗുണങ്ങൾ പറയൽ അയാളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അനുവദനീയമല്ല എന്ന കാര്യം സുവ്യക്തമാണല്ലോ . നമ്മെ സംബന്ധിച്ച് മറ്റൊരാൾ മദ്ഹ് പറയുമ്പോൾ നമ്മിൽ അഹങ്കാരത്തിന്റെ അംശമെങ്കിലും കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകർ മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മദ്ഹ് പറയുന്നത് പുണ്യകരമായ പ്രവർത്തിയാണ്.എന്നാൽ പ്രവാചകരെ സംബന്ധിച്ച് മദ്ഹ് എന്ന രൂപത്തിൽ കരുതിക്കൂട്ടി ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നരകത്തിൽ സീറ്റ് ഉറപ്പിക്കുന്ന പ്രവർത്തിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഉത്തരം വിശദമായി :
ഇസ്‌ലാം സ്വീകരിച്ചു തിരു നബിയുടെ ഹദ്റത്തിൽ വന്നു ദീനീ വിഷയങ്ങൾ ചോദിച്ചറിഞ്ഞ റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ നബി പ്രശംസിച്ചു സംസാരിച്ചത് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ കാണാം.
പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു:
قَوْلُهُ : ( غَيْرَ خَزَايَا )
......................
قَوْلُهُ ( وَلَا نَدَامَى )
..........................
وَوَقَعَ فِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ قُرَّةَ فَقَالَ " مَرْحَبًا بِالْوَفْدِ لَيْسَ الْخَزَايَا وَلَا النَّادِمِينَ " وَهِيَ لِلطَّبَرَانِيِّ مِنْ طَرِيقِ شُعْبَةَ أَيْضًا ، قَالَ ابْنُ أَبِي جَمْرَةَ : بَشَّرَهُمْ بِالْخَيْرِ عَاجِلًا وَآجِلًا ; لِأَنَّ النَّدَامَةَ إِنَّمَا تَكُونُ فِي الْعَاقِبَةِ ، فَإِذَا انْتَفَتْ ثَبَتَ ضِدُّهَا . وَفِيهِ دَلِيلٌ عَلَى جَوَازِ الثَّنَاءِ عَلَى الْإِنْسَانِ فِي وَجْهِهِ إِذَا أُمِنَ عَلَيْهِ الْفِتْنَةُ
ആശയ സംഗ്രഹം : നിങ്ങൾ നിന്ദിതരോ ദുഖിതരോ അല്ലെന്നും നിന്ദിതർ ആവുന്ന സാഹചര്യമോ ഖേദിക്കേണ്ട സാഹചര്യമോ നിങ്ങൾക്ക് ഉണ്ടാവുകയില്ല എന്നും നബി അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ / റബീഅ ഗോത്രക്കാരെ അറിയിക്കുകയാണ്.
അബൂ ജംറ പറയുന്നു :ഈ വാക്കുകളിലൂടെ ഉടനെയും പിന്നീടും അവർക്കു സന്തോഷ വാർത്ത അറിയിക്കുകയാണ് നബി.കാരണം ഖേദമുണ്ടാവുന്നതു ഒരു മനുഷ്യന്റെ അവസാന നിമിഷത്തിലാണല്ലോ.അപ്പോൾ ഖേദമുണ്ടാവില്ല എന്ന് പറഞ്ഞാൽ സന്തോഷവും സംതൃപ്തിയും ഉള്ള ജനതയാണ് അവർ എന്നത് വ്യക്തമാണല്ലോ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുഖത്ത് നോക്കി പ്രശംസിക്കുന്നതിൽ പന്തികേടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം
__________________
ഇസ്രാഉ മിഅറാജിന്റെ രാത്രിയിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പല പ്രവാചകന്മാരും
مَرْحَبًا بِالنَّبِيِّ الصَّالِحِ وَالأَخِ الصَّالِحِ
'സ്വാലിഹായ സഹോദരന് , സ്വാലിഹായ പ്രവാചകന് സ്വാഗതം ' എന്ന് പ്രശംസിച്ചു സ്വാഗതമോതിയതു നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari/60/17
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=&idfrom=13&idto=110&bookid=52&startno=44
MODULE 02:
സ്വഹീഹുൽ ബുഖാരി :
كتاب الأدب
കിതാബുൽ അദബ്
باب مَا يُكْرَهُ مِنَ التَّمَادُحِ
അനഭിലഷണീയമായ പ്രശംസിക്കൽ സംബന്ധിച്ച് പറയുന്ന ബാബു
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، عَنْ خَالِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، أَنَّ رَجُلاً، ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم فَأَثْنَى عَلَيْهِ رَجُلٌ خَيْرًا، فَقَالَ النَّبِيُّ صلى الله عليه وسلم " وَيْحَكَ قَطَعْتَ عُنُقَ صَاحِبِكَ ـ يَقُولُهُ مِرَارًا ـ إِنْ كَانَ أَحَدُكُمْ مَادِحًا لاَ مَحَالَةَ فَلْيَقُلْ أَحْسِبُ كَذَا وَكَذَا. إِنْ كَانَ يُرَى أَنَّهُ كَذَلِكَ، وَحَسِيبُهُ اللَّهُ، وَلاَ يُزَكِّي عَلَى اللَّهِ أَحَدًا ". قَالَ وُهَيْبٌ عَنْ خَالِدٍ " وَيْلَكَ ".
ആശയ സംഗ്രഹം : അബ്ദു റഹ്‍മാന് ബ്നു അബീ ബക്ര അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഒരു വ്യക്തിയെ സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ പരാമർശിക്കപ്പെട്ടു .അപ്പോൾ മറ്റൊരു വ്യക്തി അദ്ദേഹത്തെ സംബന്ധിച്ച നന്മകൾ വളരെയധികം പുകഴ്ത്തിപ്പറഞ്ഞു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പ്രതികരിച്ചു : ' (വൈഹക)താങ്കൾക്കു അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടേ.... താങ്കൾ താങ്കളുടെ സുഹൃത്തിന്റെ കഴുത്തറത്തിരിക്കുന്നു.നബി പല തവണ(മൂന്നു തവണ എന്ന് റിപ്പോർട്ടുണ്ട്) ഇത് ആവർത്തിച്ചു പറഞ്ഞു.തുടർന്ന് നബി പറഞ്ഞു : ''നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരാളെ പ്രശംസിച്ചു പറയൽ അത്യാവശ്യമാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ : ' അദ്ദേഹം ഇന്നാലിന്ന പോലെയാണ് /അങ്ങനെയൊക്കെയാണ്' ; അതും അയാൾ അങ്ങനെയൊക്കെയാണ് എന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ''. ആർക്കും ആരെയും അല്ലാഹുവിന്റെ മുമ്പിൽ പുണ്യവത്കരിക്കാൻ കഴിയില്ല.(മറ്റൊരു റിപ്പോർട്ടിൽ 'വൈഹക' എന്ന വാക്കിനു പകരം 'വൈലക' എന്ന പദമാണ്).
https://sunnah.com/bukhari/78/91
മരണപ്പെട്ട ഒരു വ്യക്തിയെ അമിതമായി മഹത്വവത്ക്കരിക്കുന്നതും തിരു നബി നിരോധിച്ചതായി ഹദീസിൽ കാണാം .വിശദ വിവരം ഈ ലിങ്കിൽ
https://hadeesukaliloode.blogspot.com/2015/04/blog-post_2.html
MODULE 03:
ഈ ഹദീസിന്റെ വിശദീകരണം ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَالَ ابْنُ بَطَّالٍ : حَاصِلُ النَّهْيِ أَنَّ مَنْ أَفْرَطَ فِي مَدْحِ آخَرَ بِمَا لَيْسَ فِيهِ لَمْ يَأْمَنْ عَلَى الْمَمْدُوحِ الْعُجْبَ لِظَنِّهِ أَنَّهُ بِتِلْكَ الْمَنْزِلَةِ ، فَرُبَّمَا ضَيَّعَ الْعَمَلَ وَالِازْدِيَادَ مِنَ الْخَيْرِ اتِّكَالًا عَلَى مَا وُصِفَ بِهِ ، وَلِذَلِكَ تَأَوَّلَ الْعُلَمَاءُ فِي الْحَدِيثِ الْآخَرِ احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ أَنَّ الْمُرَادَ مَنْ يَمْدَحُ النَّاسَ فِي وُجُوهِهِمْ بِالْبَاطِلِ ، وَقَالَ عُمَرُ : الْمَدْحُ هُوَ الذَّبْحُ
ആശയ സംഗ്രഹം : ഒരാൾ മറ്റൊരാളെ പ്രശംസിക്കുന്ന വിഷയത്തിൽ (മദ്ഹ് പറയൽ) അതിരു കവിയൽ സംബന്ധിച്ച നിരോധനമാണ് ഈ ഹദീസിൽ നിന്ന് ലഭ്യമാകുന്ന ആശയം.ഇത് ചിലപ്പോൾ ആ വ്യക്തി പ്രശംസകൻ പറയുന്ന പദവിയിൽ എത്തിയിട്ടുണ്ടെന്ന വിചാരത്തിൽ അദ്ദേഹത്തെ പൊങ്ങച്ചത്തിലേക്കു നയിക്കുക എന്നതും വിദൂരമല്ല.ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ച് പറയപ്പെട്ട മദ്ഹിൽ ആശ്രയിച്ചു അയാൾ നന്മ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതും അമലുകളും നഷ്ടപ്പെടുത്തി എന്നും വരാം.അതിനാലാണ് പണ്ഡിതന്മാർ
احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ
...........................
'സ്തുതി പാടകരുടെ മുഖത്ത് നിങ്ങൾ മണ്ണ് വാരിയെറിയൂ ' എന്ന നബിവചനത്തെ ഒരാളുടെ മുഖത്ത് നോക്കി ഇല്ലാത്ത മദ്ഹ്/പ്രശംസ പറയുന്നവരെ സംബന്ധിച്ചാണ് അത് എന്ന് വിശദീകരിച്ചത്.
ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : മദ്ഹ് /പ്രശംസ അറവാണ്
.........................
وَأَمَّا الْأَثَرُ عَنْ عُمَرَ فَوَرَدَ مَرْفُوعًا أَخْرَجَهُ ابْنُ مَاجَهْ وَأَحْمَدُ مِنْ حَدِيثِ مُعَاوِيَةَ " سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ " فَذَكَرَهُ بِلَفْظِ إِيَّاكُمْ وَالتَّمَادُحُ فَإِنَّهُ الذَّبْحُ وَإِلَى لَفْظِ هَذِهِ الرِّوَايَةِ رَمَزَ الْبُخَارِيُّ فِي التَّرْجَمَةِ ، وَأَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ " مُطَوَّلًا وَفِيهِ وَإِيَّاكُمْ وَالْمَدْحَ فَإِنَّهُ مِنَ الذَّبْحِ وَأَمَّا مَا مُدِحَ بِهِ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَدْ أَرْشَدَ مَادِحِيهِ إِلَى مَا يَجُوزُ مِنْ ذَلِكَ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى عِيسَى ابْنَ مَرْيَمَ الْحَدِيثَ
.............................
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ മദ്ഹ് പറയുന്നവന് എത്ര മാത്രം മദ്ഹ് പറയൽ അനുവദനീയമാകും എന്നതിലേക്ക് താഴെ ചേർത്ത ഹദീസിലൂടെ മാർഗ്ഗ ദർശനം നടത്തിയിട്ടുണ്ട്.ഹദീസ് കാണുക :
സ്വഹീഹുൽ ബുഖാരി
كتاب أحاديث الأنبياء
حَدَّثَنَا الْحُمَيْدِيُّ، حَدَّثَنَا سُفْيَانُ، قَالَ سَمِعْتُ الزُّهْرِيَّ، يَقُولُ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، سَمِعَ عُمَرَ ـ رضى الله عنه ـ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ "
ആശയ സംഗ്രഹം : ഉമർ റദിയല്ലാഹു അന്ഹു മിമ്പറിൽ നിന്ന് പ്രസംഗിച്ചു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : ' നിങ്ങൾ നസാറാക്കൾ മർയമിന്റെ പുത്രനെ പ്രശംസിച്ചത് പോലെ എന്നെ പ്രശംസിക്കുന്നതിൽ / മദ്ഹ് പറയുന്നതിൽ അതിരു കവിയരുത്; കാരണം ഞാൻ അല്ലാഹുവിന്റെ ദാസനാണ്.നിങ്ങൾ (എന്നെ സംബന്ധിച്ച് അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന് പറയൂ.'
https://sunnah.com/bukhari/60/115
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
MODULE 04:
......................
قَالَ ابْنُ عُيَيْنَةَ : مَنْ عَرَفَ نَفْسَهُ لَمْ يَضُرَّهُ الْمَدْحُ ، وَقَالَ بَعْضُ السَّلَفِ : إِذَا مُدِحَ الرَّجُلُ فِي وَجْهِهِ فَلْيَقُلِ : اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ ، أَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ "
ആശയ സംഗ്രഹം : ഇബ്നു ഉയൈയ്ന റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒരാൾക്ക് സ്വന്തം നഫ്സിനെ സംബന്ധിച്ച് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവർ അയാളെ പ്രശംസിക്കുന്നത് അയാൾക്ക് പ്രശ്നമാവുകയില്ല.ചില സലഫുകൾ ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട് : ' ഒരാളുടെ മുഖത്ത് നോക്കി (സാന്നിധ്യത്തിൽ ) മറ്റാരെങ്കിലും പ്രശംസിച്ചാൽ/ മദ്ഹ് പറഞ്ഞാൽ പ്രശംസിക്കപ്പെട്ടവൻ ഇങ്ങിനെ പറയട്ടെ :
اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ
'അല്ലാഹുവേ...അവർ അറിയാത്തതിന് എനിക്ക് പൊറുത്തു തരേണമേ ... അവർ പറയുന്ന വിഷയം കൊണ്ട് നീ എന്നെ പിടി കൂടരുതേ....അവർ എന്നെ സംബന്ധിച്ച് വിചാരിക്കുന്നതിനേക്കാൾ എന്നെ നീ ഉത്തമനാക്കേണമേ '
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
https://youtu.be/ejLaLScJgKg
YOU TUBE LINK
FOR ADDITIONAL READING:
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=3619
حديث التقي بن المجد
http://shamela.ws/browse.php/book-9426/page-2
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ
8848787706 എന്ന നമ്പറിൽ ബന്ധപ്പെടുക.
السلام عليكم
ചോദ്യം : മുഖസ്തുതി പറയാമോ ?അമിതമായി മദ്ഹ് പറയാമോ ?
MODULE 01:
ഉത്തരം ചുരുക്കത്തിൽ :
ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളെ പ്രശംസിക്കുന്നത് അയാളിൽ അഹങ്കാരം വളർത്താൻ ഇടയാക്കിയേക്കാം.അതിനാൽ വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളുടെ മദ്ഹ് /പ്രശംസ പറയുന്നത് ഫിത്ന ഭയപ്പെടുന്നെങ്കിൽ ഒഴിവാക്കേണ്ടതാണ് .ഒരാളിൽ ഇല്ലാത്ത ഗുണങ്ങൾ പറയൽ അയാളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അനുവദനീയമല്ല എന്ന കാര്യം സുവ്യക്തമാണല്ലോ . നമ്മെ സംബന്ധിച്ച് മറ്റൊരാൾ മദ്ഹ് പറയുമ്പോൾ നമ്മിൽ അഹങ്കാരത്തിന്റെ അംശമെങ്കിലും കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകർ മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മദ്ഹ് പറയുന്നത് പുണ്യകരമായ പ്രവർത്തിയാണ്.എന്നാൽ പ്രവാചകരെ സംബന്ധിച്ച് മദ്ഹ് എന്ന രൂപത്തിൽ കരുതിക്കൂട്ടി ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നരകത്തിൽ സീറ്റ് ഉറപ്പിക്കുന്ന പ്രവർത്തിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഉത്തരം വിശദമായി :
ഇസ്‌ലാം സ്വീകരിച്ചു തിരു നബിയുടെ ഹദ്റത്തിൽ വന്നു ദീനീ വിഷയങ്ങൾ ചോദിച്ചറിഞ്ഞ റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ നബി പ്രശംസിച്ചു സംസാരിച്ചത് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ കാണാം.
പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു:
قَوْلُهُ : ( غَيْرَ خَزَايَا )
......................
قَوْلُهُ ( وَلَا نَدَامَى )
..........................
وَوَقَعَ فِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ قُرَّةَ فَقَالَ " مَرْحَبًا بِالْوَفْدِ لَيْسَ الْخَزَايَا وَلَا النَّادِمِينَ " وَهِيَ لِلطَّبَرَانِيِّ مِنْ طَرِيقِ شُعْبَةَ أَيْضًا ، قَالَ ابْنُ أَبِي جَمْرَةَ : بَشَّرَهُمْ بِالْخَيْرِ عَاجِلًا وَآجِلًا ; لِأَنَّ النَّدَامَةَ إِنَّمَا تَكُونُ فِي الْعَاقِبَةِ ، فَإِذَا انْتَفَتْ ثَبَتَ ضِدُّهَا . وَفِيهِ دَلِيلٌ عَلَى جَوَازِ الثَّنَاءِ عَلَى الْإِنْسَانِ فِي وَجْهِهِ إِذَا أُمِنَ عَلَيْهِ الْفِتْنَةُ
ആശയ സംഗ്രഹം : നിങ്ങൾ നിന്ദിതരോ ദുഖിതരോ അല്ലെന്നും നിന്ദിതർ ആവുന്ന സാഹചര്യമോ ഖേദിക്കേണ്ട സാഹചര്യമോ നിങ്ങൾക്ക് ഉണ്ടാവുകയില്ല എന്നും നബി അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ / റബീഅ ഗോത്രക്കാരെ അറിയിക്കുകയാണ്.
അബൂ ജംറ പറയുന്നു :ഈ വാക്കുകളിലൂടെ ഉടനെയും പിന്നീടും അവർക്കു സന്തോഷ വാർത്ത അറിയിക്കുകയാണ് നബി.കാരണം ഖേദമുണ്ടാവുന്നതു ഒരു മനുഷ്യന്റെ അവസാന നിമിഷത്തിലാണല്ലോ.അപ്പോൾ ഖേദമുണ്ടാവില്ല എന്ന് പറഞ്ഞാൽ സന്തോഷവും സംതൃപ്തിയും ഉള്ള ജനതയാണ് അവർ എന്നത് വ്യക്തമാണല്ലോ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുഖത്ത് നോക്കി പ്രശംസിക്കുന്നതിൽ പന്തികേടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം
__________________
ഇസ്രാഉ മിഅറാജിന്റെ രാത്രിയിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പല പ്രവാചകന്മാരും
مَرْحَبًا بِالنَّبِيِّ الصَّالِحِ وَالأَخِ الصَّالِحِ
'സ്വാലിഹായ സഹോദരന് , സ്വാലിഹായ പ്രവാചകന് സ്വാഗതം ' എന്ന് പ്രശംസിച്ചു സ്വാഗതമോതിയതു നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari/60/17
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=&idfrom=13&idto=110&bookid=52&startno=44
MODULE 02:
സ്വഹീഹുൽ ബുഖാരി :
كتاب الأدب
കിതാബുൽ അദബ്
باب مَا يُكْرَهُ مِنَ التَّمَادُحِ
അനഭിലഷണീയമായ പ്രശംസിക്കൽ സംബന്ധിച്ച് പറയുന്ന ബാബു
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، عَنْ خَالِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، أَنَّ رَجُلاً، ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم فَأَثْنَى عَلَيْهِ رَجُلٌ خَيْرًا، فَقَالَ النَّبِيُّ صلى الله عليه وسلم " وَيْحَكَ قَطَعْتَ عُنُقَ صَاحِبِكَ ـ يَقُولُهُ مِرَارًا ـ إِنْ كَانَ أَحَدُكُمْ مَادِحًا لاَ مَحَالَةَ فَلْيَقُلْ أَحْسِبُ كَذَا وَكَذَا. إِنْ كَانَ يُرَى أَنَّهُ كَذَلِكَ، وَحَسِيبُهُ اللَّهُ، وَلاَ يُزَكِّي عَلَى اللَّهِ أَحَدًا ". قَالَ وُهَيْبٌ عَنْ خَالِدٍ " وَيْلَكَ ".
ആശയ സംഗ്രഹം : അബ്ദു റഹ്‍മാന് ബ്നു അബീ ബക്ര അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഒരു വ്യക്തിയെ സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ പരാമർശിക്കപ്പെട്ടു .അപ്പോൾ മറ്റൊരു വ്യക്തി അദ്ദേഹത്തെ സംബന്ധിച്ച നന്മകൾ വളരെയധികം പുകഴ്ത്തിപ്പറഞ്ഞു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പ്രതികരിച്ചു : ' (വൈഹക)താങ്കൾക്കു അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടേ.... താങ്കൾ താങ്കളുടെ സുഹൃത്തിന്റെ കഴുത്തറത്തിരിക്കുന്നു.നബി പല തവണ(മൂന്നു തവണ എന്ന് റിപ്പോർട്ടുണ്ട്) ഇത് ആവർത്തിച്ചു പറഞ്ഞു.തുടർന്ന് നബി പറഞ്ഞു : ''നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരാളെ പ്രശംസിച്ചു പറയൽ അത്യാവശ്യമാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ : ' അദ്ദേഹം ഇന്നാലിന്ന പോലെയാണ് /അങ്ങനെയൊക്കെയാണ്' ; അതും അയാൾ അങ്ങനെയൊക്കെയാണ് എന്ന് യഥാർത്ഥത്തിൽ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ''. ആർക്കും ആരെയും അല്ലാഹുവിന്റെ മുമ്പിൽ പുണ്യവത്കരിക്കാൻ കഴിയില്ല.(മറ്റൊരു റിപ്പോർട്ടിൽ 'വൈഹക' എന്ന വാക്കിനു പകരം 'വൈലക' എന്ന പദമാണ്).
https://sunnah.com/bukhari/78/91
മരണപ്പെട്ട ഒരു വ്യക്തിയെ അമിതമായി മഹത്വവത്ക്കരിക്കുന്നതും തിരു നബി നിരോധിച്ചതായി ഹദീസിൽ കാണാം .വിശദ വിവരം ഈ ലിങ്കിൽ
https://hadeesukaliloode.blogspot.com/2015/04/blog-post_2.html
MODULE 03:
ഈ ഹദീസിന്റെ വിശദീകരണം ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَالَ ابْنُ بَطَّالٍ : حَاصِلُ النَّهْيِ أَنَّ مَنْ أَفْرَطَ فِي مَدْحِ آخَرَ بِمَا لَيْسَ فِيهِ لَمْ يَأْمَنْ عَلَى الْمَمْدُوحِ الْعُجْبَ لِظَنِّهِ أَنَّهُ بِتِلْكَ الْمَنْزِلَةِ ، فَرُبَّمَا ضَيَّعَ الْعَمَلَ وَالِازْدِيَادَ مِنَ الْخَيْرِ اتِّكَالًا عَلَى مَا وُصِفَ بِهِ ، وَلِذَلِكَ تَأَوَّلَ الْعُلَمَاءُ فِي الْحَدِيثِ الْآخَرِ احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ أَنَّ الْمُرَادَ مَنْ يَمْدَحُ النَّاسَ فِي وُجُوهِهِمْ بِالْبَاطِلِ ، وَقَالَ عُمَرُ : الْمَدْحُ هُوَ الذَّبْحُ
ആശയ സംഗ്രഹം : ഒരാൾ മറ്റൊരാളെ പ്രശംസിക്കുന്ന വിഷയത്തിൽ (മദ്ഹ് പറയൽ) അതിരു കവിയൽ സംബന്ധിച്ച നിരോധനമാണ് ഈ ഹദീസിൽ നിന്ന് ലഭ്യമാകുന്ന ആശയം.ഇത് ചിലപ്പോൾ ആ വ്യക്തി പ്രശംസകൻ പറയുന്ന പദവിയിൽ എത്തിയിട്ടുണ്ടെന്ന വിചാരത്തിൽ അദ്ദേഹത്തെ പൊങ്ങച്ചത്തിലേക്കു നയിക്കുക എന്നതും വിദൂരമല്ല.ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ച് പറയപ്പെട്ട മദ്ഹിൽ ആശ്രയിച്ചു അയാൾ നന്മ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതും അമലുകളും നഷ്ടപ്പെടുത്തി എന്നും വരാം.അതിനാലാണ് പണ്ഡിതന്മാർ
احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ
...........................
'സ്തുതി പാടകരുടെ മുഖത്ത് നിങ്ങൾ മണ്ണ് വാരിയെറിയൂ ' എന്ന നബിവചനത്തെ ഒരാളുടെ മുഖത്ത് നോക്കി ഇല്ലാത്ത മദ്ഹ്/പ്രശംസ പറയുന്നവരെ സംബന്ധിച്ചാണ് അത് എന്ന് വിശദീകരിച്ചത്.
ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : മദ്ഹ് /പ്രശംസ അറവാണ്
.........................
وَأَمَّا الْأَثَرُ عَنْ عُمَرَ فَوَرَدَ مَرْفُوعًا أَخْرَجَهُ ابْنُ مَاجَهْ وَأَحْمَدُ مِنْ حَدِيثِ مُعَاوِيَةَ " سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ " فَذَكَرَهُ بِلَفْظِ إِيَّاكُمْ وَالتَّمَادُحُ فَإِنَّهُ الذَّبْحُ وَإِلَى لَفْظِ هَذِهِ الرِّوَايَةِ رَمَزَ الْبُخَارِيُّ فِي التَّرْجَمَةِ ، وَأَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ " مُطَوَّلًا وَفِيهِ وَإِيَّاكُمْ وَالْمَدْحَ فَإِنَّهُ مِنَ الذَّبْحِ وَأَمَّا مَا مُدِحَ بِهِ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَدْ أَرْشَدَ مَادِحِيهِ إِلَى مَا يَجُوزُ مِنْ ذَلِكَ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى عِيسَى ابْنَ مَرْيَمَ الْحَدِيثَ
.............................
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ മദ്ഹ് പറയുന്നവന് എത്ര മാത്രം മദ്ഹ് പറയൽ അനുവദനീയമാകും എന്നതിലേക്ക് താഴെ ചേർത്ത ഹദീസിലൂടെ മാർഗ്ഗ ദർശനം നടത്തിയിട്ടുണ്ട്.ഹദീസ് കാണുക :
സ്വഹീഹുൽ ബുഖാരി
كتاب أحاديث الأنبياء
حَدَّثَنَا الْحُمَيْدِيُّ، حَدَّثَنَا سُفْيَانُ، قَالَ سَمِعْتُ الزُّهْرِيَّ، يَقُولُ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، سَمِعَ عُمَرَ ـ رضى الله عنه ـ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ "
ആശയ സംഗ്രഹം : ഉമർ റദിയല്ലാഹു അന്ഹു മിമ്പറിൽ നിന്ന് പ്രസംഗിച്ചു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : ' നിങ്ങൾ നസാറാക്കൾ മർയമിന്റെ പുത്രനെ പ്രശംസിച്ചത് പോലെ എന്നെ പ്രശംസിക്കുന്നതിൽ / മദ്ഹ് പറയുന്നതിൽ അതിരു കവിയരുത്; കാരണം ഞാൻ അല്ലാഹുവിന്റെ ദാസനാണ്.നിങ്ങൾ (എന്നെ സംബന്ധിച്ച് അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന് പറയൂ.'
https://sunnah.com/bukhari/60/115
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
MODULE 04:
......................
قَالَ ابْنُ عُيَيْنَةَ : مَنْ عَرَفَ نَفْسَهُ لَمْ يَضُرَّهُ الْمَدْحُ ، وَقَالَ بَعْضُ السَّلَفِ : إِذَا مُدِحَ الرَّجُلُ فِي وَجْهِهِ فَلْيَقُلِ : اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ ، أَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ "
ആശയ സംഗ്രഹം : ഇബ്നു ഉയൈയ്ന റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒരാൾക്ക് സ്വന്തം നഫ്സിനെ സംബന്ധിച്ച് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവർ അയാളെ പ്രശംസിക്കുന്നത് അയാൾക്ക് പ്രശ്നമാവുകയില്ല.ചില സലഫുകൾ ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട് : ' ഒരാളുടെ മുഖത്ത് നോക്കി (സാന്നിധ്യത്തിൽ ) മറ്റാരെങ്കിലും പ്രശംസിച്ചാൽ/ മദ്ഹ് പറഞ്ഞാൽ പ്രശംസിക്കപ്പെട്ടവൻ ഇങ്ങിനെ പറയട്ടെ :
اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ
'അല്ലാഹുവേ...അവർ അറിയാത്തതിന് എനിക്ക് പൊറുത്തു തരേണമേ ... അവർ പറയുന്ന വിഷയം കൊണ്ട് നീ എന്നെ പിടി കൂടരുതേ....അവർ എന്നെ സംബന്ധിച്ച് വിചാരിക്കുന്നതിനേക്കാൾ എന്നെ നീ ഉത്തമനാക്കേണമേ '
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
https://youtu.be/ejLaLScJgKg
YOU TUBE LINK
FOR ADDITIONAL READING:
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=3619
حديث التقي بن المجد
http://shamela.ws/browse.php/book-9426/page-2
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ
8848787706 എന്ന നമ്പറിൽ ബന്ധപ്പെടുക.
السلام عليكم