അൽ കിതാബ് പഠന പരമ്പര 282
06.08.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 22
ചോദ്യം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35-ൽ പരാമർശിക്കുന്ന 'അല്ലാഹുവിലേക്ക് വസീലത്ത് തേടുക ' എന്നതിലെ വസീലത്തിന്റെ ആശയം എന്താണ്?
ചോദ്യത്തിൽ പരാമർശിക്കുന്ന ആയത്ത് ശ്രദ്ധിക്കുക :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35:
يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക; നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
തഫ്സീർ ഇബ്നു കസീർ:
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
.........................
وَقَدْ قَالَ بَعْدَهَا : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ ) قَالَ سُفْيَانُ الثَّوْرِيُّ حَدَّثَنَا أَبِي ، عَنْ طَلْحَةَ عَنْ عَطَاءٍ عَنِ ابْنِ عَبَّاسٍ : أَيِ الْقُرْبَةَ . وَكَذَا قَالَ مُجَاهِدٌ [ وَعَطَاءٌ ] وَأَبُو وَائِلٍ وَالْحَسَنُ وَقَتَادَةُ وَعَبْدُ اللَّهِ بْنُ كَثِيرٍ وَالسُّدِّيُّ وَابْنُ زَيْدٍ
ആശയ സംഗ്രഹം : അല്ലാഹുവിന്റെ സാമീപ്യം (ഖുർബത്ത്) സിദ്ധിക്കുന്ന കാര്യങ്ങൾ തേടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇമാം സുഫ്യാനു സൗരി വ്യക്തമാക്കുന്നു..ഇപ്രകാരം മുജാഹിദ്, അതാഉ, അബൂ വാഇൽ,ഹസൻ , ഖതാദ ,അബ്ദുല്ലാഹി ബ്നു കസീർ ,സുദ്ദീ,ഇബ്നു സൈദ് എന്നിവരിൽ നിന്നും റിപ്പോർട്ടുണ്ട്.
وَقَالَ قَتَادَةُ : أَيْ تَقَرَّبُوا إِلَيْهِ بِطَاعَتِهِ وَالْعَمَلِ بِمَا يُرْضِيهِ . وَقَرَأَ ابْنُ زَيْدٍ : ( أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) [ الْإِسْرَاءِ : 57 ] وَهَذَا الَّذِي قَالَهُ هَؤُلَاءِ الْأَئِمَّةُ لَا خِلَافَ بَيْنِ الْمُفَسِّرِينَ
ആശയ സംഗ്രഹം : ഖതാദ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ടും അല്ലാഹുവിനു ഇഷ്ട്ടപ്പെട്ട സത്കർമ്മങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് .ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇബ്നു സൈദ് അവർകൾ സൂറത്തുൽ ഇസ്രാഇലെ 57 -ആം ആയത്ത് ഓതി .
ഇമാം ഇബ്നു കസീർ തുടരുന്നു : ഇതാണ് ഇമാമുകൾ പറഞ്ഞിട്ടുള്ള തഫ്സീർ ; ഇതിൽ അവർക്കിടയിൽ ഭിന്നാഭിപ്രായമില്ല
(റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടുന്ന ഒരു പദവി എന്ന അർത്ഥത്തിലും ഹദീസിൽ വസീലത്ത് എന്ന പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്)
സൂറത്തുൽ ഇസ്രാഇലെ 56 & 57 ആയത്തുകൾ ശ്രദ്ധിക്കുക :
قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ദൈവങ്ങളെന്ന് വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ നിങ്ങളില്‍ നിന്ന്. ഉപദ്രവം നീക്കുവാനോ നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
أُوْلَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ
إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ അപ്രകാരം തേടുന്നു. അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
................................
http://library.islamweb.net/newlibrary/display_book.php?idfrom=385&idto=385&bk_no=49&ID=392
സൂറത്തുൽ ഇസ്രാഇലെ 57 -ആം ആയത്തിന്റെ വിശദീകരണം തഫ്സീർ തബരിയിൽ നിന്നും :
يَقُولُ تَعَالَى ذِكْرُهُ : هَؤُلَاءِ الَّذِينَ يَدْعُوهُمْ هَؤُلَاءِ الْمُشْرِكُونَ أَرْبَابًا ( يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) يَقُولُ
يَبْتَغِي الْمَدْعُوُّونَ أَرْبَابًا إِلَى رَبِّهِمُ الْقُرْبَةَ وَالزُّلْفَةَ ، لِأَنَّهُمْ أَهْلُ إِيمَانٍ بِهِ ، وَالْمُشْرِكُونَ بِاللَّهِ يَعْبُدُونَهُمْ مِنْ دُونِ اللَّهِ ( أَيُّهُمْ أَقْرَبُ ) أَيُّهُمْ بِصَالِحِ عَمَلِهِ وَاجْتِهَادِهِ فِي عِبَادَتِهِ أَقْرَبُ عِنْدَهُ زُلْفَةً ( وَيَرْجُونَ ) بِأَفْعَالِهِمْ تِلْكَ ( رَحْمَتَهُ ) وَيَخَافُونَ أَمْرَهُ ( عَذَابَهُ إِنَّ عَذَابَ رَبِّكَ ) يَا مُحَمَّدُ ( كَانَ مَحْذُورًا ) مُتَّقًى . [ ص: 472 ]
ആശയ സംഗ്രഹം : ഈ ബഹുദൈവ വിശാസികൾ ആരോടാണോ പ്രാർത്തിച്ചു കൊണ്ടിരുന്നത് അവർ തന്നെ അല്ലാഹുവിങ്കലേക്ക് സാമീപ്യവും അവങ്കലുള്ള പദവിയും തേടിക്കൊണ്ടിരിക്കുകയാണ് എന്നാണു അല്ലാഹു വ്യക്തമാക്കുന്നത്.കാരണം അവർ ആരോടാണോ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് അവർ(മലക്കുകൾ, ജിന്നുകൾ, ഈസാ നബി , ഉസൈർ മുതലായവർ) അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് .എന്നാൽ ബഹുദൈവ വിശാസികളാകട്ടെ അല്ലാഹുവിനെ കൂടാതെ മേൽപ്പറയപ്പെട്ടവരെ ആരാധിക്കുന്നവരാകുന്നു.മേൽപ്പറയപ്പെട്ട മുശ്രിക്കുകളാൽ ആരാധിക്കപ്പെടുന്ന ജിന്നുകളും മലക്കുകളും ഈസാ നബിയും ഉസൈറുമെല്ലാം അവരുടെ സത്പ്രവർത്തനങ്ങളും അല്ലാഹുവിനുള്ള അവരുടെ ഇബാദത്തിലെ പരിശ്രമങ്ങളും വഴി അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും അവങ്കൽ ഉയർന്ന പദവി കരസ്ഥമാക്കാനും കിണഞ്ഞു ശ്രമിക്കുന്നവരാണ്.
.............................
http://library.islamweb.net/newlibrary/display_book.php?idfrom=3025&idto=3025&bk_no=50&ID=3043
................................
MODULE 02/06.08.2017
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35 -ആം ആയത്തിന്റെ വിശദീകരണം
തഫ്സീർ തബരിയിൽ നിന്ന് :
تفسير الطبري
محمد بن جرير الطبري
............................
وَابْتَغُوا إِلَيْهِ الْوَسِيلَةَ " ، يَقُولُ : وَاطْلُبُوا الْقُرْبَةَ إِلَيْهِ بِالْعَمَلِ بِمَا يُرْضِيهِ
അല്ലാഹുവിനു ഇഷ്ട്ടപ്പെടുന്ന സത്കർമ്മങ്ങൾ വഴി അല്ലാഹുവിലേക്കുള്ള സാമീപ്യം തേടുക എന്നാണു അല്ലാഹു പറയുന്നത് .
...........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=50&surano=5&ayano=35
തഫ്സീർ റാസിയിൽ നിന്ന് :
التفسير الكبير
الإمام فخر الدين الرازي أبو عبد الله محمد بن عمر بن حسين
.......................................
وَقَالَ : ( يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ) كَأَنَّهُ قِيلَ : قَدْ عَرَفْتُمْ كَمَالَ جَسَارَةِ الْيَهُودِ عَلَى الْمَعَاصِي وَالذُّنُوبِ وَبُعْدِهِمْ عَنِ الطَّاعَاتِ الَّتِي هِيَ الْوَسَائِلُ لِلْعَبْدِ إِلَى الرَّبِّ ، فَكُونُوا يَا أَيُّهَا الْمُؤْمِنُونَ بِالضِّدِّ مِنْ ذَلِكَ ، وَكُونُوا مُتَّقِينَ عَنْ مَعَاصِي اللَّهِ ، مُتَوَسِّلِينَ إِلَى اللَّهِ بِطَاعَاتِ اللَّهِ
ആശയ സംഗ്രഹം : ഈ ആയത്തിന്റെ ആശയം അല്ലാഹു ഇങ്ങിനെ പറയുന്നത് പോലെയാണ് : ദാസൻ തന്റെ യജമാനനായ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്ന വസീലകൾ ആയ അല്ലാഹുവിനു വഴിപ്പെടുന്ന കർമ്മങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതും ദോഷങ്ങളിലും പാപങ്ങളിലും ഉറച്ചു നിൽക്കുക എന്നതും ജൂതന്മാരുടെ സ്വഭാവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അതിനാൽ അല്ലയോ സത്യ വിശ്വാസികളേ...നിങ്ങൾ പ്രസ്തുത നിലപാടിന് എതിരായ നിലപാടാണ് സ്വീകരിക്കേണ്ടത്.അതായത് നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുന്നതിനെ സൂക്ഷിക്കുകയും (തഖ്‌വ)അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക .
الْوَجْهُ الثَّانِي فِي النَّظْمِ : أَنَّهُ تَعَالَى حَكَى عَنْهُمْ أَنَّهُمْ قَالُوا : ( نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ) ( الْمَائِدَةِ : 18 ) أَيْ نَحْنُ أَبْنَاءُ أَنْبِيَاءِ اللَّهِ ، فَكَانَ افْتِخَارُهُمْ بِأَعْمَالِ آبَائِهِمْ ، فَقَالَ تَعَالَى : يَا أَيُّهَا الَّذِينَ آمَنُوا لِيَكُنْ مُفَاخَرَتُكُمْ بِأَعْمَالِكُمْ لَا بِشَرَفِ آبَائِكُمْ وَأَسْلَافِكُمْ ، فَاتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ، وَاللَّهُ أَعْلَمُ
മറ്റൊരു ആശയം ഇതാണ് : അതായത് 'ഞങ്ങൾ അല്ലാഹുവിന്റെ മക്കളും അവന്റെ പ്രിയങ്കരരുമാണ് (സൂറത്തുൽ മാഇദ 18 ) ' എന്നായിരുന്നു യഹൂദികളുടെ വാദം; അതായത് ഞങ്ങൾ അല്ലാഹുവിന്റെ നബിമാരുടെ മക്കളാണ് എന്ന്.അത് അവരുടെ പൊങ്ങച്ചം വിളമ്പൽ ആണ് ; തങ്ങളുടെ പൂർവ പിതാക്കളുടെ സത്കർമ്മങ്ങൾ മുൻ നിർത്തിയുള്ള വീമ്പിളക്കൽ ആണ് അത്.അപ്പോൾ അല്ലാഹു സത്യ വിശ്വാസികളെ ഉണർത്തുകയാണ് : ' നിങ്ങളുടെ അഭിമാനം നടിക്കൽ നിങ്ങളുടെ സത്യപ്രവർത്തികൾ കൊണ്ടാവട്ടെ ;അതല്ലാതെ നിങ്ങളുടെ പിതാക്കളുടെയോ മുന്ഗാമികളുടെയോ പേരിൽ പൊങ്ങച്ചം നടിച്ചു കൊണ്ടാവരുതേ .അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക .അവന്റെ സാമീപ്യം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുക
[ ص: 173 ] الْمَسْأَلَةُ الثَّانِيَةُ : اعْلَمْ أَنَّ مَجَامِعَ التَّكْلِيفِ مَحْصُورَةٌ فِي نَوْعَيْنِ لَا ثَالِثَ لَهُمَا :
أَحَدُهُمَا : تَرْكُ الْمَنْهِيَّاتِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ : ( اتَّقَوُا اللَّهَ )
وَثَانِيهِمَا : فِعْلُ الْمَأْمُورَاتِ ، وَإِلَيْهِ الْإِشَارَةُ بِقَوْلِهِ تَعَالَى : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ )
അല്ലാഹു വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കുകയും അവൻ കൽപ്പിച്ച കാര്യങ്ങൾ അനുഷ്ഠിക്കുകയും അല്ലാതെ അല്ലാഹുവിലേക്ക് അടുക്കാൻ മൂന്നാമതൊരു മാർഗ്ഗവും ഇല്ല
............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=132&surano=5&ayano=35
തഫ്സീർ അൽ അലൂസിയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
......................
وَكَأَنَّ الْمَعْنَى حِينَئِذٍ: اطْلُبُوا مُتَوَجِّهِينَ إِلَيْهِ حَاجَتَكُمْ؛ فَإِنَّ بِيَدِهِ - عَزَّ شَأْنُهُ - مَقَالِيدُ السَّمَاوَاتِ وَالْأَرْضِ، وَلَا تَطْلُبُوهَا مُتَوَجِّهِينَ إِلَى غَيْرِهِ، فَتَكُونُوا كَضَعِيفٍ عَاذَ بِقَرْمَلَةٍ
ആശയ സംഗ്രഹം : നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് മുന്നിട്ടു അവനോടു തേടുക എന്നതാണ് ഇതിന്റെ ആശയം ; കാരണം അല്ലാഹുവിന്റെ കയ്യിലാണ് ആകാശ ഭൂമികളുടെ താക്കോലുകൾ.അള്ളാഹു അല്ലാത്തവരോട് മുന്നിട്ടു കൊണ്ട് തേടരുത്; അങ്ങിനെ ചെയ്‌താൽ നിസ്സാരമായതിനോട് അഭയം തേടിയ ബലഹീനരെ പോലെയാകും നിങ്ങൾ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=5&ayano=35
Special Note: ഈ ആയത്തുകൾ കൂടി ഈ ക്ളാസ്സുമായി ബന്ധിപ്പിക്കുക :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 042 ശൂറാ12:
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. ( മറ്റുള്ളവര്‍ക്ക് ) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന് 06:
وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا
" *മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി* .
>>>>>>>>>>>>>>>>
تعريف و معنى مُتَوَسِّلِ في معجم المعاني الجامع - معجم عربي عربي
مُتَوَسِّل: (اسم)
فاعل مِنْ تَوَسَّلَ
دَقَّ بَابَهُ مُتَوَسِّلاً : مُسْتَعْطِفاً ، أَيْ مَنْ يَطْلُبُ الاسْتِعْطَافَ وَالرَّحْمَة
مُتوسِّل: (اسم)
مُتوسِّل : فاعل من تَوَسَّلَ
مُتوسَّل: (اسم)
مُتوسَّل : اسم المفعول من تَوَسَّلَ
تَوَسَّلَ: (فعل)
توسَّلَ إلى / توسَّلَ بـ يتوسَّل ، توسُّلاً ، فهو مُتوسِّل ، والمفعول مُتوسَّل إليه
تَوَسَّلَ إلَى اللَّهِ بِالأعْمَالِ الصَّالِحَةِ : تَقَرَّبَ إلَيْهِ تَعَالَى
>>>>>>>>>>>>>>>>
FOR ADDITIONAL READING :
1.ദുർറുൽ മൻസൂർ
الدر المنثور
جلال الدين السيوطي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=203&surano=5&ayano=35
2.കഷ്‍ഷാഫ്
تفسير الكشاف
أبو القاسم محمود بن عمر الزمخشري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=204&surano=5&ayano=35
3.ബൈദാവി
تفسير البيضاوي
ناصر الدين أبي الخيرعبد الله بن عمر بن علي البيضاوي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=205&surano=5&ayano=35
TO JOIN OUR WHATS APP 8848787706
ABBAS PARAMBADAN
ASSALAMU A'LYKUM.
06.08.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 22
ചോദ്യം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35-ൽ പരാമർശിക്കുന്ന 'അല്ലാഹുവിലേക്ക് വസീലത്ത് തേടുക ' എന്നതിലെ വസീലത്തിന്റെ ആശയം എന്താണ്?
ചോദ്യത്തിൽ പരാമർശിക്കുന്ന ആയത്ത് ശ്രദ്ധിക്കുക :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35:
يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക; നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
തഫ്സീർ ഇബ്നു കസീർ:
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
.........................
وَقَدْ قَالَ بَعْدَهَا : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ ) قَالَ سُفْيَانُ الثَّوْرِيُّ حَدَّثَنَا أَبِي ، عَنْ طَلْحَةَ عَنْ عَطَاءٍ عَنِ ابْنِ عَبَّاسٍ : أَيِ الْقُرْبَةَ . وَكَذَا قَالَ مُجَاهِدٌ [ وَعَطَاءٌ ] وَأَبُو وَائِلٍ وَالْحَسَنُ وَقَتَادَةُ وَعَبْدُ اللَّهِ بْنُ كَثِيرٍ وَالسُّدِّيُّ وَابْنُ زَيْدٍ
ആശയ സംഗ്രഹം : അല്ലാഹുവിന്റെ സാമീപ്യം (ഖുർബത്ത്) സിദ്ധിക്കുന്ന കാര്യങ്ങൾ തേടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇമാം സുഫ്യാനു സൗരി വ്യക്തമാക്കുന്നു..ഇപ്രകാരം മുജാഹിദ്, അതാഉ, അബൂ വാഇൽ,ഹസൻ , ഖതാദ ,അബ്ദുല്ലാഹി ബ്നു കസീർ ,സുദ്ദീ,ഇബ്നു സൈദ് എന്നിവരിൽ നിന്നും റിപ്പോർട്ടുണ്ട്.
وَقَالَ قَتَادَةُ : أَيْ تَقَرَّبُوا إِلَيْهِ بِطَاعَتِهِ وَالْعَمَلِ بِمَا يُرْضِيهِ . وَقَرَأَ ابْنُ زَيْدٍ : ( أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) [ الْإِسْرَاءِ : 57 ] وَهَذَا الَّذِي قَالَهُ هَؤُلَاءِ الْأَئِمَّةُ لَا خِلَافَ بَيْنِ الْمُفَسِّرِينَ
ആശയ സംഗ്രഹം : ഖതാദ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ടും അല്ലാഹുവിനു ഇഷ്ട്ടപ്പെട്ട സത്കർമ്മങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് .ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇബ്നു സൈദ് അവർകൾ സൂറത്തുൽ ഇസ്രാഇലെ 57 -ആം ആയത്ത് ഓതി .
ഇമാം ഇബ്നു കസീർ തുടരുന്നു : ഇതാണ് ഇമാമുകൾ പറഞ്ഞിട്ടുള്ള തഫ്സീർ ; ഇതിൽ അവർക്കിടയിൽ ഭിന്നാഭിപ്രായമില്ല
(റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടുന്ന ഒരു പദവി എന്ന അർത്ഥത്തിലും ഹദീസിൽ വസീലത്ത് എന്ന പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്)
സൂറത്തുൽ ഇസ്രാഇലെ 56 & 57 ആയത്തുകൾ ശ്രദ്ധിക്കുക :
قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ദൈവങ്ങളെന്ന് വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ നിങ്ങളില്‍ നിന്ന്. ഉപദ്രവം നീക്കുവാനോ നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
أُوْلَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ
إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ അപ്രകാരം തേടുന്നു. അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
................................
http://library.islamweb.net/newlibrary/display_book.php?idfrom=385&idto=385&bk_no=49&ID=392
സൂറത്തുൽ ഇസ്രാഇലെ 57 -ആം ആയത്തിന്റെ വിശദീകരണം തഫ്സീർ തബരിയിൽ നിന്നും :
يَقُولُ تَعَالَى ذِكْرُهُ : هَؤُلَاءِ الَّذِينَ يَدْعُوهُمْ هَؤُلَاءِ الْمُشْرِكُونَ أَرْبَابًا ( يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) يَقُولُ
يَبْتَغِي الْمَدْعُوُّونَ أَرْبَابًا إِلَى رَبِّهِمُ الْقُرْبَةَ وَالزُّلْفَةَ ، لِأَنَّهُمْ أَهْلُ إِيمَانٍ بِهِ ، وَالْمُشْرِكُونَ بِاللَّهِ يَعْبُدُونَهُمْ مِنْ دُونِ اللَّهِ ( أَيُّهُمْ أَقْرَبُ ) أَيُّهُمْ بِصَالِحِ عَمَلِهِ وَاجْتِهَادِهِ فِي عِبَادَتِهِ أَقْرَبُ عِنْدَهُ زُلْفَةً ( وَيَرْجُونَ ) بِأَفْعَالِهِمْ تِلْكَ ( رَحْمَتَهُ ) وَيَخَافُونَ أَمْرَهُ ( عَذَابَهُ إِنَّ عَذَابَ رَبِّكَ ) يَا مُحَمَّدُ ( كَانَ مَحْذُورًا ) مُتَّقًى . [ ص: 472 ]
ആശയ സംഗ്രഹം : ഈ ബഹുദൈവ വിശാസികൾ ആരോടാണോ പ്രാർത്തിച്ചു കൊണ്ടിരുന്നത് അവർ തന്നെ അല്ലാഹുവിങ്കലേക്ക് സാമീപ്യവും അവങ്കലുള്ള പദവിയും തേടിക്കൊണ്ടിരിക്കുകയാണ് എന്നാണു അല്ലാഹു വ്യക്തമാക്കുന്നത്.കാരണം അവർ ആരോടാണോ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് അവർ(മലക്കുകൾ, ജിന്നുകൾ, ഈസാ നബി , ഉസൈർ മുതലായവർ) അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് .എന്നാൽ ബഹുദൈവ വിശാസികളാകട്ടെ അല്ലാഹുവിനെ കൂടാതെ മേൽപ്പറയപ്പെട്ടവരെ ആരാധിക്കുന്നവരാകുന്നു.മേൽപ്പറയപ്പെട്ട മുശ്രിക്കുകളാൽ ആരാധിക്കപ്പെടുന്ന ജിന്നുകളും മലക്കുകളും ഈസാ നബിയും ഉസൈറുമെല്ലാം അവരുടെ സത്പ്രവർത്തനങ്ങളും അല്ലാഹുവിനുള്ള അവരുടെ ഇബാദത്തിലെ പരിശ്രമങ്ങളും വഴി അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും അവങ്കൽ ഉയർന്ന പദവി കരസ്ഥമാക്കാനും കിണഞ്ഞു ശ്രമിക്കുന്നവരാണ്.
.............................
http://library.islamweb.net/newlibrary/display_book.php?idfrom=3025&idto=3025&bk_no=50&ID=3043
................................
MODULE 02/06.08.2017
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35 -ആം ആയത്തിന്റെ വിശദീകരണം
തഫ്സീർ തബരിയിൽ നിന്ന് :
تفسير الطبري
محمد بن جرير الطبري
............................
وَابْتَغُوا إِلَيْهِ الْوَسِيلَةَ " ، يَقُولُ : وَاطْلُبُوا الْقُرْبَةَ إِلَيْهِ بِالْعَمَلِ بِمَا يُرْضِيهِ
അല്ലാഹുവിനു ഇഷ്ട്ടപ്പെടുന്ന സത്കർമ്മങ്ങൾ വഴി അല്ലാഹുവിലേക്കുള്ള സാമീപ്യം തേടുക എന്നാണു അല്ലാഹു പറയുന്നത് .
...........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=50&surano=5&ayano=35
തഫ്സീർ റാസിയിൽ നിന്ന് :
التفسير الكبير
الإمام فخر الدين الرازي أبو عبد الله محمد بن عمر بن حسين
.......................................
وَقَالَ : ( يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ) كَأَنَّهُ قِيلَ : قَدْ عَرَفْتُمْ كَمَالَ جَسَارَةِ الْيَهُودِ عَلَى الْمَعَاصِي وَالذُّنُوبِ وَبُعْدِهِمْ عَنِ الطَّاعَاتِ الَّتِي هِيَ الْوَسَائِلُ لِلْعَبْدِ إِلَى الرَّبِّ ، فَكُونُوا يَا أَيُّهَا الْمُؤْمِنُونَ بِالضِّدِّ مِنْ ذَلِكَ ، وَكُونُوا مُتَّقِينَ عَنْ مَعَاصِي اللَّهِ ، مُتَوَسِّلِينَ إِلَى اللَّهِ بِطَاعَاتِ اللَّهِ
ആശയ സംഗ്രഹം : ഈ ആയത്തിന്റെ ആശയം അല്ലാഹു ഇങ്ങിനെ പറയുന്നത് പോലെയാണ് : ദാസൻ തന്റെ യജമാനനായ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്ന വസീലകൾ ആയ അല്ലാഹുവിനു വഴിപ്പെടുന്ന കർമ്മങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതും ദോഷങ്ങളിലും പാപങ്ങളിലും ഉറച്ചു നിൽക്കുക എന്നതും ജൂതന്മാരുടെ സ്വഭാവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അതിനാൽ അല്ലയോ സത്യ വിശ്വാസികളേ...നിങ്ങൾ പ്രസ്തുത നിലപാടിന് എതിരായ നിലപാടാണ് സ്വീകരിക്കേണ്ടത്.അതായത് നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുന്നതിനെ സൂക്ഷിക്കുകയും (തഖ്‌വ)അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക .
الْوَجْهُ الثَّانِي فِي النَّظْمِ : أَنَّهُ تَعَالَى حَكَى عَنْهُمْ أَنَّهُمْ قَالُوا : ( نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ) ( الْمَائِدَةِ : 18 ) أَيْ نَحْنُ أَبْنَاءُ أَنْبِيَاءِ اللَّهِ ، فَكَانَ افْتِخَارُهُمْ بِأَعْمَالِ آبَائِهِمْ ، فَقَالَ تَعَالَى : يَا أَيُّهَا الَّذِينَ آمَنُوا لِيَكُنْ مُفَاخَرَتُكُمْ بِأَعْمَالِكُمْ لَا بِشَرَفِ آبَائِكُمْ وَأَسْلَافِكُمْ ، فَاتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ، وَاللَّهُ أَعْلَمُ
മറ്റൊരു ആശയം ഇതാണ് : അതായത് 'ഞങ്ങൾ അല്ലാഹുവിന്റെ മക്കളും അവന്റെ പ്രിയങ്കരരുമാണ് (സൂറത്തുൽ മാഇദ 18 ) ' എന്നായിരുന്നു യഹൂദികളുടെ വാദം; അതായത് ഞങ്ങൾ അല്ലാഹുവിന്റെ നബിമാരുടെ മക്കളാണ് എന്ന്.അത് അവരുടെ പൊങ്ങച്ചം വിളമ്പൽ ആണ് ; തങ്ങളുടെ പൂർവ പിതാക്കളുടെ സത്കർമ്മങ്ങൾ മുൻ നിർത്തിയുള്ള വീമ്പിളക്കൽ ആണ് അത്.അപ്പോൾ അല്ലാഹു സത്യ വിശ്വാസികളെ ഉണർത്തുകയാണ് : ' നിങ്ങളുടെ അഭിമാനം നടിക്കൽ നിങ്ങളുടെ സത്യപ്രവർത്തികൾ കൊണ്ടാവട്ടെ ;അതല്ലാതെ നിങ്ങളുടെ പിതാക്കളുടെയോ മുന്ഗാമികളുടെയോ പേരിൽ പൊങ്ങച്ചം നടിച്ചു കൊണ്ടാവരുതേ .അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക .അവന്റെ സാമീപ്യം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുക
[ ص: 173 ] الْمَسْأَلَةُ الثَّانِيَةُ : اعْلَمْ أَنَّ مَجَامِعَ التَّكْلِيفِ مَحْصُورَةٌ فِي نَوْعَيْنِ لَا ثَالِثَ لَهُمَا :
أَحَدُهُمَا : تَرْكُ الْمَنْهِيَّاتِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ : ( اتَّقَوُا اللَّهَ )
وَثَانِيهِمَا : فِعْلُ الْمَأْمُورَاتِ ، وَإِلَيْهِ الْإِشَارَةُ بِقَوْلِهِ تَعَالَى : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ )
അല്ലാഹു വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കുകയും അവൻ കൽപ്പിച്ച കാര്യങ്ങൾ അനുഷ്ഠിക്കുകയും അല്ലാതെ അല്ലാഹുവിലേക്ക് അടുക്കാൻ മൂന്നാമതൊരു മാർഗ്ഗവും ഇല്ല
............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=132&surano=5&ayano=35
തഫ്സീർ അൽ അലൂസിയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
......................
وَكَأَنَّ الْمَعْنَى حِينَئِذٍ: اطْلُبُوا مُتَوَجِّهِينَ إِلَيْهِ حَاجَتَكُمْ؛ فَإِنَّ بِيَدِهِ - عَزَّ شَأْنُهُ - مَقَالِيدُ السَّمَاوَاتِ وَالْأَرْضِ، وَلَا تَطْلُبُوهَا مُتَوَجِّهِينَ إِلَى غَيْرِهِ، فَتَكُونُوا كَضَعِيفٍ عَاذَ بِقَرْمَلَةٍ
ആശയ സംഗ്രഹം : നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് മുന്നിട്ടു അവനോടു തേടുക എന്നതാണ് ഇതിന്റെ ആശയം ; കാരണം അല്ലാഹുവിന്റെ കയ്യിലാണ് ആകാശ ഭൂമികളുടെ താക്കോലുകൾ.അള്ളാഹു അല്ലാത്തവരോട് മുന്നിട്ടു കൊണ്ട് തേടരുത്; അങ്ങിനെ ചെയ്‌താൽ നിസ്സാരമായതിനോട് അഭയം തേടിയ ബലഹീനരെ പോലെയാകും നിങ്ങൾ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=5&ayano=35
Special Note: ഈ ആയത്തുകൾ കൂടി ഈ ക്ളാസ്സുമായി ബന്ധിപ്പിക്കുക :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 042 ശൂറാ12:
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. ( മറ്റുള്ളവര്‍ക്ക് ) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന് 06:
وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا
" *മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി* .
>>>>>>>>>>>>>>>>
تعريف و معنى مُتَوَسِّلِ في معجم المعاني الجامع - معجم عربي عربي
مُتَوَسِّل: (اسم)
فاعل مِنْ تَوَسَّلَ
دَقَّ بَابَهُ مُتَوَسِّلاً : مُسْتَعْطِفاً ، أَيْ مَنْ يَطْلُبُ الاسْتِعْطَافَ وَالرَّحْمَة
مُتوسِّل: (اسم)
مُتوسِّل : فاعل من تَوَسَّلَ
مُتوسَّل: (اسم)
مُتوسَّل : اسم المفعول من تَوَسَّلَ
تَوَسَّلَ: (فعل)
توسَّلَ إلى / توسَّلَ بـ يتوسَّل ، توسُّلاً ، فهو مُتوسِّل ، والمفعول مُتوسَّل إليه
تَوَسَّلَ إلَى اللَّهِ بِالأعْمَالِ الصَّالِحَةِ : تَقَرَّبَ إلَيْهِ تَعَالَى
>>>>>>>>>>>>>>>>
FOR ADDITIONAL READING :
1.ദുർറുൽ മൻസൂർ
الدر المنثور
جلال الدين السيوطي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=203&surano=5&ayano=35
2.കഷ്‍ഷാഫ്
تفسير الكشاف
أبو القاسم محمود بن عمر الزمخشري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=204&surano=5&ayano=35
3.ബൈദാവി
تفسير البيضاوي
ناصر الدين أبي الخيرعبد الله بن عمر بن علي البيضاوي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=205&surano=5&ayano=35
TO JOIN OUR WHATS APP 8848787706
ABBAS PARAMBADAN
ASSALAMU A'LYKUM.
No comments:
Post a Comment