Tuesday, 23 May 2017

വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ?

അൽ കിതാബ് പഠന പരമ്പര 260
24.05.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 18

ചോദ്യം : വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ? വ്യാജ ഹദീസുകളും ദുർബല ഹദീസുകളും തമ്മിലുള്ള വ്യത്യാസമെന്ത് ?  ദുർബല ഹദീസുകൾ പ്രകാരം അമൽ ചെയ്യുന്നതിന്റെ വിധി എന്ത് ?
     രണ്ടു സെഷനുകളിലായി നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം; ഇൻ ഷാ അല്ലാഹ്  . ആദ്യം വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ? എന്നീ ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാം;ഇൻ ഷാ അല്ലാഹ്  .
       ഉത്തരം :  ഇസ്‌ലാമിനെ നശിപ്പിക്കുന്നതിനും മുസ്ലിംകൾക്കിടയിൽ ഭിന്നതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനും ഇസ്‌ലാമിന്റെ ശത്രുക്കൾ കെട്ടിച്ചമച്ചുണ്ടാക്കിയതും  ജനങ്ങളെ സത്കർമ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്നതിനും തിന്മകളിൽ നിന്ന് അകറ്റി നിർത്തുന്നതിനും മനഃപൂർവമായി ഹദീസ് കെട്ടിച്ചച്ചുണ്ടാക്കൽ അനുവദനീയമാണ് എന്ന് ധരിച്ച സാഹിദീങ്ങളോ സൂഫികളോ ആയ ചിലർ കെട്ടിച്ചമച്ചമച്ചുണ്ടാക്കിയതും ഉൾപ്പെടെ വിവിധ രീതിയിൽ വ്യാജ ഹദീസുകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഭരണാധികാരികളെ പ്രീതിപ്പെടുത്താനായും  ചിലർ ഹദീസുകൾ കെട്ടിച്ചച്ചിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച പണ്ഡിതന്മാർ വ്യക്തമാക്കുന്നു. ഏതു വിധേനയാണെങ്കിലും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയോ ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞെന്നും ചെയ്‌തെന്നും അംഗീകരിച്ചെന്നും അറിഞ്ഞു കൊണ്ട് പ്രചരിപ്പിക്കുന്നത് കഠിനമായ പാപമാണ് എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. 

MODULE 01/24.05.2017

ശൈഖുൽ ഹദീസ് 
ഹാഫിദ് അൽ ഇറാഖി റഹിമഹുല്ലാഹിയുടെ
الحافظ زين الدين أبو الفضل عبد الرحيم العراقي الشافعي شيخ الحديث
(AH 725-806)
 അല്ഫിയ്യത്തുൽ ഹദീസ് എന്ന കവിതാ രൂപത്തിലുള്ള  കിതാബിന്റെ
ശറഹു ഗ്രൻഥമായി ഇമാം സഖാവി
شمس الدين أبو الخير محمد بن عبد الرحمن بن محمد بن أبي بكر بن عثمان بن محمد السخاوي
(AH 831-902)
 റഹിമഹുല്ലാഹി രചിച്ച  ഫത്ഹുൽ മുഗീസ് എന്ന കിതാബിൽ നിന്ന് :
(അല്ഫിയ്യത്തുൽ ഹദീസിന്റെ ഓഡിയോ ഈ യു ട്യൂബ് ലിങ്കിൽ ലഭ്യമാണ് https://youtu.be/8MiojzwvQHQ)
فتح المغيث بشرح الفية الحديث للعراقي
أبو عبد الله محمد بن عبد الرحمن السخاوي
............................

الْمَوْضُوعُ

 شَرُّ الضَّعِيفِ الْخَبَرُ الْمَوْضُوعُ  الْكَذِبُ الْمُخْتَلَقُ الْمَصْنُوعُ
ദുർബല ഹദീസുകളിൽ (സ്വീകാരയതയുമായി ബന്ധപ്പെട്ടു) ഏറ്റവും മോശം വ്യാജ നിർമ്മിത ഹദീസുകളാണ് ; കളവും കെട്ടിച്ചമച്ചതും കൃത്രിമമായി പടച്ചുണ്ടാക്കിയതുമാണ് 
وَكَيْفَ كَانَ لَمْ يُجِيزُوا ذِكْرَهْ 
 لِمَنْ عَلِمْ مَا لَمْ يُبَيِّنْ أَمْرَهْ
വ്യാജ നിർമ്മിത ഹദീസുകൾ അവ കളവാണ് എന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് പണ്ഡിതന്മാർ അനുവദിച്ചിട്ടില്ല.
..........................

الْمُلْصَقُ = ഒട്ടിച്ചു ചേർത്തത് 

‏[‏مَعْنَى الْمَوْضُوعِ لُغَةً وَاصْطِلَاحًا‏]‏‏:‏ وَهُوَ لُغَةً- كَمَا قَالَهُ ابْنُ دِحْيَةَ-‏:‏ الْمُلْصَقُ، يُقَالُ‏:‏ وَضَعَ فُلَانٌ عَلَى فُلَانٍ كَذَا، أَيْ‏:‏ أَلْصَقَهُ بِهِ، وَهُوَ أَيْضًا الْحَطُّ وَالْإِسْقَاطُ، لَكِنَّ الْأَوَّلَ أَلْيَقُ بِهَذِهِ الْحَيْثِيَّةِ؛ كَمَا قَالَهُ شَيْخُنَا‏.‏

وَاصْطِلَاحًا‏:‏ ‏(‏الْكَذِبُ‏)‏ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏(‏الْمُخْتَلَقُ‏)‏ بِفَتْحِ اللَّامِ، الَّذِي لَا يُنْسَبُ إِلَيْهِ بِوَجْهٍ، ‏(‏الْمَصْنُوعُ‏)‏ مِنْ وَاضِعِهِ، وَجِيءَ فِي تَعْرِيفِهِ بِهَذِهِ الْأَلْفَاظِ الثَّلَاثَةِ الْمُتَقَارِبَةِ لِلتَّأْكِيدِ فِي التَّنْفِيرِ مِنْهُ، وَالْأَوَّلُ مِنْهَا مِنَ الزَّوَائِدِ‏.‏
..............................
وَأَمَّا هُنَا فَإِنَّهُ بَيَّنَ نَوْعًا مِنْهُ، وَهُوَ شَرُّ أَنْوَاعِهِ، لَكِنْ قَدْ يُقَالُ‏:‏ إِنَّ أَفْعَلَ التَّفْضِيلِ لَيْسَتْ هُنَا عَلَى بَابِهَا، حَتَّى لَا يَلْزَمَ الِاشْتِرَاكُ بَيْنَ الضَّعِيفِ وَالْمَوْضُوعِ فِي الشَّرِّ، اللَّهُمَّ إِلَّا أَنْ يُقَالَ‏:‏ إِنَّ ذَاكَ فِي الضَّعِيفِ بِالنِّسْبَةِ إِلَى الْمَقْبُولِ‏.‏
.............................
ആശയ സംഗ്രഹം : ഒട്ടിച്ചു ചേർക്കുക എന്നാണു വദ്ഉ എന്നതിന്റെ ഭാഷാർത്ഥം.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ വ്യാജമായി, കൃത്രിമമായി കെട്ടിച്ചമച്ച ഹദീസ് എന്നാണു മൗദൂഉ ആയ ഹദീസ് എന്നതിന്റെ സാങ്കേതികമായ വിവക്ഷ . സ്വീകാരയതയുമായി ബന്ധപ്പെട്ടു നോക്കുമ്പോൾ ഏറ്റവും മോശമാണ് മൗദൂഉ ആയ ഹദീസുകൾ എന്നാണു ആശയം; അല്ലാതെ ദുർബലമായ ഹദീസുകളും വ്യാജ നിർമ്മിത ഹദീസുകളും തിന്മയുടെ വിഷയത്തിൽ പങ്കാണ് എന്ന് ഇതിനു അർത്ഥമില്ല.

‏[‏حُكْمُ بَيَانِ الْمَوْضُوعِ‏]‏ ‏(‏وَكَيْفَ كَانَ‏)‏ الْمَوْضُوعُ أَيْ‏:‏ فِي أَيِّ مَعْنًى كَانَ مِنَ الْأَحْكَامِ، أَوِ الْقِصَصِ، أَوِ الْفَضَائِلِ، أَوِ التَّرْغِيبِ وَالتَّرْهِيبِ أَوْ غَيْرِهَا ‏(‏لَمْ يُجِيزُوا‏)‏ أَيِ‏:‏ الْعُلَمَاءُ بِالْحَدِيثِ وَغَيْرِهِ ‏(‏ذِكْرَهُ‏)‏ بِرِوَايَةٍ وَغَيْرِهَا ‏(‏لِمَنْ عَلِمْ‏)‏ بِإِدْغَامِ مِيمِهَا فِيمَا بَعْدَهَا، أَنَّهُ مَوْضُوعٌ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ‏:‏ “ مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُالْكَاذِبَيْنِ
 وَ “ يُرَى “ مَضْبُوطَةٌ بِضَمِّ الْيَاءِ بِمَعْنَى يَظُنُّ، وَفِي “ الْكَاذِبِينَ “ رِوَايَتَانِ‏:‏ إِحْدَاهُمَا‏:‏ بِفَتْحِ الْبَاءِ عَلَى إِرَادَةِ التَّثْنِيَةِ، وَالْأُخْرَى‏:‏ بِكَسْرِهَا عَلَى صِيغَةِ الْجَمْعِ‏.‏
وَكَفَى بِهَذِهِ الْجُمْلَةِ وَعِيدًا شَدِيدًا فِي حَقِّ مَنْ رَوَى الْحَدِيثَ، وَهُوَ يَظُنُّ أَنَّهُ كَذِبٌ، فَضْلًا عَنْ أَنْ يَتَحَقَّقَ ذَاكَ وَلَا يُبَيِّنَهُ؛ لِأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَعَلَ الْمُحَدِّثَ بِذَلِكَ مُشَارِكًا لِكَاذِبِهِ فِي وَضْعِهِ‏.‏

وَقَدْ رَوَى الثَّوْرِيُّ عَنْ حَبِيبِ بْنِ أَبِي ثَابِتٍ أَنَّهُ قَالَ‏:‏ ‏(‏مَنْ رَوَى الْكَذِبَ فَهُوَ الْكَذَّابُ‏)‏‏.‏

وَلِذَا قَالَ الْخَطِيبُ‏:‏ ‏(‏يَجِبُ عَلَى الْمُحَدِّثِ أَلَّا يَرْوِيَ شَيْئًا مِنَ الْأَخْبَارِ الْمَصْنُوعَةِ وَالْأَحَادِيثِ الْبَاطِلَةِ الْمَوْضُوعَةِ، فَمَنْ فَعَلَ ذَلِكَ بَاءَ بِالْإِثْمِ الْمُبِينِ، وَدَخَلَ فِي جُمْلَةِ الْكَذَّابِينَ‏)‏‏.‏

وَكَتَبَ الْبُخَارِيُّ عَلَى حَدِيثٍ مَوْضُوعٍ‏:‏ مَنْ حَدَّثَ بِهَذَا، اسْتَوْجَبَ الضَّرْبَ الشَّدِيدَ وَالْحَبْسَ الطَّوِيلَ‏.‏ لَكِنْ مَحَلُّ هَذَا ‏(‏مَا لَمْ يُبَيِّنْ‏)‏ ذَاكِرُهُ ‏(‏أَمْرَهْ‏)‏؛ كَأَنْ يَقُولَ‏:‏ هَذَا كَذِبٌ، أَوْ بَاطِلٌ، أَوْ نَحْوَهُمَا مِنَ الصَّرِيحِ فِي ذَلِكَ‏.‏
................................
قَالَ الْخَطِيبُ‏:‏ ‏(‏وَمَنْ رَوَى حَدِيثًا مَوْضُوعًا عَلَى سَبِيلِ الْبَيَانِ لِحَالِ وَاضِعِهِ، وَالِاسْتِشْهَادِ عَلَى عَظِيمِ مَا جَاءَ بِهِ، وَالتَّعَجُّبِ مِنْهُ، وَالتَّنْفِيرِ عَنْهُ- سَاغَ لَهُ ذَلِكَ، وَكَانَ بِمَثَابَةِ إِظْهَارِ الشَّاهِدِ فِي الْحَاجَةِ إِلَى كَشْفِهِ وَالْإِبَانَةِ عَنْهُ‏)‏‏.‏
.........................
 വിധികളിലോ കഥകളിലോ അമലുകളുടെ ശ്രേഷ്ടത പറയുന്നതിനോ അമലുകളിൽ ആഗ്രഹം ജനിപ്പിക്കുന്നതിനായി അഥവാ തർഗ്ഗീബിനായോ തെറ്റുകളെ സംബന്ധിച്ച് ഭയപ്പെടുത്താനായി അഥവാ തർഹീബിനായോ മറ്റോ വ്യാജ നിർമ്മിത ഹദീസുകൾ അവ കളവാണ് എന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് പണ്ഡിതന്മാർ അനുവദിച്ചിട്ടില്ല.

ഹദീസ് സുനനു ഇബ്നു മാജ 
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عَلِيُّ بْنُ هَاشِمٍ، عَنِ ابْنِ أَبِي لَيْلَى، عَنِ الْحَكَمِ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ عَلِيٍّ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ حَدَّثَ عَنِّي حَدِيثًا وَهُوَ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَاذِبَيْنِ
അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം.പറഞ്ഞു : കളവാണെന്ന് മനസ്സിലാക്കപ്പെടുന്ന ഒരു കാര്യം എന്റെ ഹദീസ് ആയി ആരെങ്കിലും പറഞ്ഞാൽ അത് ആദ്യം പറഞ്ഞവൻ പിന്നീട് അത് ഉദ്ധരിക്കുന്നവനും കള്ളന്മാർ തന്നെ.
         വ്യാജമായ ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുന്ന 
വ്യക്തി അത് യാഥാർഥ്യമാണെന്ന വ്യാജേന , അത് കളവാണെന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് എന്ത് മാത്രം ഗൗരവമുള്ള വിഷയമാണെന്ന് മനസ്സിലാക്കാൻ റസൂലിന്റെ ഈ ഒരൊറ്റ ഹദീസ് മതി.കാരണം അങ്ങിനെ ഉദ്ധരിക്കുന്നവൻ അത്തരം വ്യാജ ഹദീസ് കെട്ടിച്ചമച്ച വ്യക്തിയെ പോലെ തന്നെ കള്ളനാണ് എന്നാണു റസൂൽ വിശദീകരിച്ചത്.
          ഇമാം സൗരി പറയുന്നു : കളവു (കളവാണെന്നറിഞ്ഞിട്ടും കളവാണെന്ന് വ്യക്തമാക്കാതെ ) റിപ്പോർട്ട് ചെയ്‌യുന്നവൻ പെരുങ്കള്ളനാണ് 
     ഖത്തീബ് അവർകൾ പറയുന്നു : വ്യാജ നിർമ്മിതമായ, കെട്ടിച്ചമച്ച ബാഥ്വിലായ ഹദീസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാതിരിക്കൽ മുഹദ്ദിസിനു നിർബന്ധമാണ്.ആരെങ്കിലും അങ്ങിനെ ചെയ്‌താൽ അയാൾ വ്യക്തമായ തെറ്റ് ചെയ്തു; കള്ളന്മാരുടെ ഗണത്തിൽ പെടുകയും ചെയ്തു.എന്നാൽ ജനങ്ങൾക്ക് വ്യാജ ഹദീസ് ഏതാണെന്നു അറിയുന്നതിനും അത് വഴി അത്തരം ഹദീസുകളെ അവലംബിക്കാതിരിക്കുന്നതിനുമായി വ്യാജ ഹദീസുകളെ മുഹദ്ദിസുകൾ വിശദീകരിക്കുന്നത് നല്ലതാണ് എന്നും ഇമാം വ്യക്തമാക്കിയിട്ടുണ്ട്.
     വ്യാജ ഹദീസ്  (കളവാണെന്നറിഞ്ഞിട്ടും കളവാണെന്ന് വ്യക്തമാക്കാതെ ) റിപ്പോർട്ട് ചെയ്യുന്നവനെ ശക്തമായ അടി അടിക്കുകയും നീണ്ട കാലം ജയിലിൽ അടക്കുകയും ചെയ്യണമെന്ന് ഇമാം ബുഖാരി അഭിപ്രായപ്പെടുന്നു.

http://www.hadithportal.com/index.php?show=bab&bab_id=0&ch_f=&ch_e=&chapter_id=198&book=65

http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%E2%80%8F%D9%81%D8%AA%D8%AD%20%D8%A7%D9%84%D9%85%D8%BA%D9%8A%D8%AB%20%D8%B4%D8%B1%D8%AD%20%D8%A3%D9%84%D9%81%D9%8A%D8%A9%20%D8%A7%D9%84%D8%AD%D8%AF%D9%8A%D8%AB%20***/i288&n9&p1


MODULE 02/24.05.2017
.................................

وَالْوَاضِعُونَ لِلْحَدِيثِ أَضْرُبٌ  أَضَرُّهُمْ قَوْمٌ لِزُهْدٍ نُسِبُوا
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഏറ്റവും ഉപദ്രവകാരികൾ സുദിലേക്കു ചേർക്കപ്പെടുന്ന (സഹിദീങ്ങൾ )  ചിലരാണ്.
قَدْ وَضَعُوهَا حِسْبَةً فَقُبِلَتْ 
 مِنْهُمْ رُكُونًا لَهُمُ وَنُقِلَتْ
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഏറ്റവും ഉപദ്രവകാരികൾ സുഹ്ദിലേക്കു  ചേർക്കപ്പെടുന്ന (സാഹിദീങ്ങൾ  )  ചിലരാണ്. പ്രതിഫലം കാംക്ഷിച്ചു കൊണ്ട് അവർ വ്യാജ ഹദീസുകൾ പടച്ചുണ്ടാക്കി.അവരെ വിശ്വസിച്ചു അത് സ്വീകരിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്തു.
 فَقَيَّضَ اللَّهُ لَهَا نُقَّادَهَا
 فَبَيَّنُوا بِنَقْدِهِمْ فَسَادَهَا
എന്നാൽ ഇത്തരം വ്യാജ നിർമ്മിതിക്കാരുടെ സ്ഥാനം പരിഗണിക്കാതെ വ്യാജ ഹദീസുകളെ നിരൂപണം നടത്തുന്ന പണ്ഡിതന്മാരെ അല്ലാഹു നിശ്ചയിച്ചു.അവർ വ്യാജ ഹദീസുകൾ പ്രചരിപ്പിക്കുന്നത് കൊണ്ടുള്ള  നാശത്തെ സംബന്ധിച്ച് ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. 

وَفِي السَّبَبِ الْحَامِلِ لَهُمْ عَلَى الْوَضْعِ ‏(‏أَضْرُبُ‏)‏ أَيْ‏:‏ أَصْنَافٌ، فَصِنْفٌ كَالزَّنَادِقَةِ، وَهُمُ الْمُبْطِنُونَ لِلْكُفْرِ الْمُظْهِرُونَ لِلْإِسْلَامِ، أَوِ الَّذِينَ لَا يَتَدَيَّنُونَ بِدِينٍ، يَفْعَلُونَ ذَلِكَ اسْتِخْفَافًا بِالدِّينِ؛ لِيُضِلُّوا بِهِ النَّاسَ‏

فَقَدْ قَالَ حَمَّادُ بْنُ زَيْدٍ فِيمَا أَخْرَجَهُ الْعُقَيْلِيُّ‏:‏ إِنَّهُمْ وَضَعُوا أَرْبَعَةَ عَشَرَ أَلْفَ حَدِيثٍ‏

وَقَالَ الْمَهْدِيُّ فِيمَا رُوِّينَاهُ عَنْهُ‏:‏ أَقَرَّ عِنْدِي رَجُلٌ مِنَ الزَّنَادِقَةِ بِوَضْعِ مِائَةِ حَدِيثٍ، فَهِيَ تَجُولُ فِي أَيْدِي النَّاسِ‏

وَمِنْهُمُ‏:‏ الْحَارِثُ الْكَذَّابُ الَّذِي ادَّعَى النُّبُوَّةَ، وَمُحَمَّدُ بْنُ سَعِيدٍ الْمَصْلُوبُ، وَالْمُغِيرَةُ بْنُ سَعِيدٍ الْكُوفِيُّ، وَغَيْرُهُمْ كَعَبْدِ الْكَرِيمِ بْنِ أَبِي الْعَوْجَاءِ خَالِ مَعْنِ بْنِ زَائِدَةَ، الَّذِي أَمَرَ بِقَتْلِهِ وَصَلْبِهِ مُحَمَّدُ بْنُ سُلَيْمَانَ بْنِ عَلِيٍّ الْعَبَّاسِيُّ أَمِيرُ الْبَصْرَةِ فِي زَمَنِ الْمَهْدِيِّ، بَعْدَ السِّتِّينَ وَمِائَةٍ، وَاعْتَرَفَ حِينَئِذٍ بِوَضْعِ أَرْبَعَةِ آلَافِ حَدِيثٍ تُحَرِّمُ حَلَالَهَا وَتُحِلُّ حَرَامَهَا‏
ആശയ സംഗ്രഹം :
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഒരു വിഭാഗം ദൈവ നിഷേധികളാണ്; പ്രത്യക്ഷത്തിൽ മുസ്ലിംകളും എന്നാൽ ആന്തരികമായി അവിശ്വാസികളും ആയവർ ആണ് ഇക്കൂട്ടർ.ദീനിനോട് ഇക്കൂട്ടർ കൂറ് പാലിക്കില്ല . ദീനിനെ അവഗണിക്കുന്ന ഇവർ ഇങ്ങിനെ ചെയ്യുന്നത് ജനങ്ങളെ വഴി പിഴപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ്.
ഹമ്മാദ് ബ്നു സൈദ് എന്നവർ പറയുന്നു : ഇത്തരക്കാർ പതിനാലായിരം ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കിയിട്ടുണ്ട് . ഈ വിഭാഗത്തിൽ പെട്ട ഒരാൾ നൂറു ഹദീസ് കെട്ടിച്ചമച്ചതായി തനിക്കറിയാമെന്നു മഹ്ദി എന്നവർ പറയുന്നു.
നബിയാണെന്നു വാദിച്ച പെരുങ്കള്ളൻ ഹാരിസ്,മുഹമ്മദ് ബ്നു സഈദ്,മുഗീറത്തു ബ്നു സഈദ് അൽ കൂഫി,മഅനു ബ്നു സാഇദയുടെ അമ്മാവൻ അബ്ദുൽ കരീം ബ്നു അബുൽ ഔജാഉ എന്നിവർ ഈ വിഭാഗത്തിൽ പെടും.ഇതിൽ അബ്ദുൽ കരീമിനെ മഹ്ദിയുടെ കാലഘട്ടത്തിൽ ബസറ ഭരണാധികാരിയായിരുന്ന അലിയ്യുൽ അബ്ബാസിയുടെ പുത്രൻ സുലൈമാന്റെ പുത്രൻ മുഹമ്മദ് എന്നവർ വധിക്കാൻ ഉത്തരവിട്ടു.ഹിജ്‌റ നൂറ്റി അറുപതിൽ ആയിരുന്നു ഇത്.അപ്പോഴേക്കും അയാൾ നാലായിരം ഹദീസ് കെട്ടിച്ചമച്ചിരുന്നു.

وَصِنْفٌ كَالْخَطَّابِيَّةِ، فِرْقَةٍ مِنْ غُلَاةِ الشِّيعَةِ الْمُشَايِعِينَ عَلِيًّا رضِيَ اللَّهُ عنهُ يَنْتَسِبُونَ لِأَبِي الْخَطَّابِ الْأَسَدِيِّ، كَانَ يَقُولُ بِالْحُلُولِ فِي أُنَاسٍ مِنْ أَهْلِ الْبَيْتِ عَلَى التَّعَاقُبِ، ثُمَّ ادَّعَى الْإِلَهِيَّةَ وَقُتِلَ‏.‏
.................................
ഹദീസ് കെട്ടിച്ചച്ചുണ്ടാക്കിയ മറ്റൊരു വിഭാഗം അലി റദിയള്ളാഹു അൻഹുവിനെ പിന്തുണക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന ഖത്താബിയ്യ എന്ന ഷിയാ തീവ്ര വിഭാഗമായിരുന്നു.അബുൽ ഖത്താബ് അൽ അസദിയിലേക്കാണ് ഇവർ ചേർക്കപ്പെട്ടിരുന്നത്.അയാൾ അഹല് ബൈത്തിൽ പെട്ട ചിലരിൽ ഹുലൂൽ വാദം(അവതാര സങ്കല്പം) ഉന്നയിച്ചിരുന്നു.പിന്നീട് അയാൾ ദിവ്യത്വം അവകാശപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.
وَكَالسَّالِمِيَّةِ‏:‏ فِرْقَةٍ يَنْتَسِبُونَ لِمَذْهَبِ الْحَسَنِ بْنِ مُحَمَّدِ بْنِ أَحْمَدَ بْنِ سَالِمٍ السَّالِمِيِّ فِي الْأُصُولِ، وَكَانَ مَذْهَبًا مَشْهُورًا بِالْبَصْرَةِ وَسَوَادِهَا، فَهَؤُلَاءِ كُلُّهُمْ يَفْعَلُونَهُ انْتِصَارًا وَتَعَصُّبًا لِمَذْهَبِهِمْ‏.‏
 ബസറയിൽ പ്രസിദ്ധമായിരുന്ന ഹസൻ എന്നവരുടെ മദ്ഹബുകാരാണെന്ന അവകാശപ്പെട്ടിരുന്ന സാലിമിയ്യാക്കളായിരുന്നു  ഹദീസ് കെട്ടിച്ചച്ചുണ്ടാക്കിയ മറ്റൊരു വിഭാഗം
وَقَدْ رَوَى ابْنُ أَبِي حَاتِمٍ فِي مُقَدِّمَةِ كِتَابِ ‏(‏الْجَرْحِ وَالتَّعْدِيلِ‏)‏ عَنْ شَيْخٍ مِنَ الْخَوَارِجِ أَنَّهُ كَانَ يَقُولُ بَعْدَمَا تَابَ‏:‏ انْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ، فَإِنَّا كُنَّا إِذَا هَوِينَا أَمْرًا صَيَّرْنَاهُ حَدِيثًا، زَادَ غَيْرُهُ فِي رِوَايَةٍ‏:‏ وَنَحْتَسِبُ الْخَيْرَ فِي إِضْلَالِكُمْ‏.‏
ഇബ്നു അബീ ഹാതിം റഹിമഹുല്ലാഹിയുടെ അൽ ജൂർഹു വതഅദീൽ എന്ന കിതാബിൽ , അതിന്റെ ആമുഖത്തിൽ, ഖവാരിജ് കക്ഷികളിൽ പെട്ടിരുന്ന ഒരു ശൈഖ് പിന്നീട് തൗബ ചെയ്ത ശേഷം നടത്തിയ ഒരു പ്രസ്താവനനൽകിയിട്ടുള്ളത് കാണുക. പ്രസ്തുത ശൈഖ് പറഞ്ഞു :ആരിൽ നിന്നാണ് നിങ്ങൾ ദീൻ സ്വീകരിക്കുന്നത് എന്നത് പരിഗണിക്കണം. ഞങ്ങൾ ഖവാരിജുകൾ ആയിരുന്നപ്പോൾ  ഞങ്ങൾക്ക് എന്തെങ്കിലും ദേഹേച്ഛ തോന്നിയാൽ ഞങ്ങൾ അതൊരു ഹദീസ് ആക്കും.മറ്റൊരു റിപ്പോർട്ടിൽ ' ഞങ്ങൾ നിങ്ങളെ വഴിപിഴപ്പിക്കുന്നതിലായിരുന്നു  നന്മ പ്രതീക്ഷിച്ചിരുന്നത് .
وَكَذَا قَالَ مُحْرِزٌ أَبُو رَجَاءٍ، وَكَانَ يَرَى الْقَدْرَ فَتَابَ مِنْهُ‏:‏ لَا تَرْوُوا عَنْ أَحَدٍ مِنْ أَهْلِ الْقَدَرِ شَيْئًا، فَوَاللَّهِ لَقَدْ كُنَّا نَضَعُ الْأَحَادِيثَ، نُدْخِلُ بِهَا النَّاسَ فِي الْقَدَرِ، نَحْتَسِبُ بِهَا إِلَى غَيْرِ ذَلِكَ‏.‏
ഖദരിയ്യാക്കളിൽ പെട്ടിരുന്ന മുഹ്‌റീസ് അബൂ റജാഉം തങ്ങൾ വ്യാജ ഹദീസുകൾ നിർമ്മിച്ചിരുന്നു എന്ന് അദ്ധേഹത്തിന്റെ തൗബക്ക്ശേഷം വെളിപ്പെടുത്തിയിട്ടുണ്ട്.
....................................
وَصِنْفٌ يَتَقَرَّبُونَ لِبَعْضِ الْخُلَفَاءِ وَالْأُمَرَاءِ بِوَضْعِ مَا يُوَافِقُ فِعْلَهُمْ وَآرَاءَهُمْ؛ لِيَكُونَ كَالْعُذْرِ لَهُمْ فِيمَا أَتَوْهُ وَأَرَادُوهُ؛ كَغَيَّاثِ بْنِ إِبْرَاهِيمَ النَّخَعِيِّ؛ حَيْثُ وَضَعَ لِلْمَهْدِيِّ مُحَمَّدِ بْنِ الْمَنْصُورِ عَبْدِ اللَّهِ الْعَبَّاسِيِّ وَالِدِ هَارُونَ الرَّشِيدِ فِي حَدِيثِ‏:‏ “ لَا سَبْقَ إِلَّا فِي نَصْلٍ أَوْ خُفٍّ “، فَزَادَ فِيهِ‏:‏ “ أَوْ جَنَاحٍ “‏.
وَكَانَ الْمَهْدِيُّ إِذْ ذَاكَ يَلْعَبُ بِالْحَمَامِ
‏..............................
لَكِنْ أَسْنَدَ الْخَطِيبُ فِي تَرْجَمَةِ وَهْبِ بْنِ وَهْبٍ أَبِي الْبَخْتَرِيِّ مِنْ ‏(‏تَأْرِيخِهِ‏)‏ مِنْ طَرِيقِ إِبْرَاهِيمَ الْحَرْبِيِّ أَنَّهُ قَالَ‏:‏ قِيلَ لِلْإِمَامِ أَحْمَدَ‏:‏ أَتَعْلَمُ أَنَّ أَحَدًا رَوَى‏:‏ “ لَا سَبْقَ إِلَّا فِي خُفٍّ أَوْ حَافِرٍ أَوْ جَنَاحٍ “‏؟‏ فَقَالَ‏:‏ مَا رَوَى ذَاكَ إِلَّا ذَاكَ الْكَذَّابُ أَبُو الْبَخْتَرِيِّ‏.‏

بَلْ رَوَى الْخَطِيبُ فِي تَرْجَمَتِهِ أَيْضًا مِنْ طَرِيقِ زَكَرِيَّا السَّاجِيِّ أَنَّ أَبَا الْبَخْتَرِيِّ دَخَلَ وَهُوَ قَاضٍ عَلَى الرَّشِيدِ، وَهُوَ إِذْ ذَاكَ يُطَيِّرُ الْحَمَامَ، فَقَالَ‏:‏ هَلْ تَحْفَظُ فِي هَذَا شَيْئًا، فَقَالَ‏:‏ حَدَّثَنِي هِشَامُ بْنُ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُطَيِّرُ الْحَمَامَ، فَقَالَ الرَّشِيدُ‏:‏ اخْرُجْ عَنِّي، ثُمَّ قَالَ‏:‏ لَوْلَا أَنَّهُ رَجُلٌ مِنْ قُرَيْشٍ لَعَزَلْتُهُ‏.‏
ഖുലഫാക്കൾക്കും ഭരണാധികാരികൾക്കും ശിങ്കിടികളായി അവരുടെ അരികു പറ്റി നിന്നിരുന്നവരാണ് വ്യാജ ഹദീസുകൾ ഉണ്ടാക്കിയിരുന്ന മറ്റൊരു വിഭാഗം.ഭരണാധികാരികളുടെ പ്രവർത്തികൾക്കും അഭിപ്രായങ്ങൾക്കും യോജിക്കുന്ന വിധം ഇത്തരക്കാർ ഹദീസുകൾ മെനഞ്ഞുണ്ടാക്കി.ഗയ്യാസു ബ്നു ഇബ്‌റാഹീം അന്നഖഈ ഇത്തരത്തിൽ ഹദീസ് നിർമ്മിക്കുന്ന വ്യക്തിയായിരുന്നു.ഹാറൂൻ റഷീദിന്റെ പിതാവ് അൽ മഹ്ദിക്ക് വേണ്ടി ഇയാൾ ഹദീസ് കെട്ടിച്ചമച്ച ഒരു സംഭവം ഇങ്ങിനെയാണ്‌ :لَا سَبْقَ إِلَّا فِي نَصْلٍ أَوْ خُفٍّ 
 അമ്പെയ്തു , ഒട്ടകപ്പന്തയം, എന്നിവയിൽ അല്ലാതെ മത്സരം/സമ്മാനം ഇല്ല (ഇത് മൂന്നും പ്രത്യേക പ്രോത്സാഹനം അർഹിക്കുന്നു)എന്ന ഹദീസിൽ ഇയാൾ أَوْ جَنَاحٍ ' കിളികളെ പറപ്പിക്കുന്നതിലും അല്ലാതെ ' ( അതായത് അതും പ്രത്യേക പ്രോത്സാഹനം അർഹിക്കുന്നു എന്ന ആശയത്തിൽ) എന്ന് കൂട്ടിച്ചേർത്തു.അൽ മഹ്ദിക്ക് പക്ഷികളെ /പ്രാവുകളെ പറപ്പിക്കാൻ വലിയ കമ്പമായിരുന്നു.അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇയാൾ ഇങ്ങിനെ ഹദീസിൽ കൃത്രിമം കാണിച്ചത്.(എന്നാൽ അൽമഹ്‌ദി ഇത് വിശ്വസിച്ചില്ല എന്നാണു വ്യക്തമാകുന്നത്). ഇമാം അഹ്മദ് അവർകളോട് ഈ ഹദീസിലെ أَوْ جَنَاحٍ ' കിളികളെ പറപ്പിക്കുന്നതിലും അല്ലാതെ ' എന്ന കൂട്ടിച്ചേർക്കലിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ 'ആ പെരുങ്കള്ളൻ അബുൽ ബഖത്തറി അല്ലാതെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല' എന്ന് പ്രതികരിച്ചതായി ഖത്തീബ് രേഖപ്പെടുത്തുന്നു.ഖത്തീബിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെ കാണാം: റഷീദിന് പക്ഷികളെ പറപ്പിക്കുന്ന മത്സരം ഇഷ്ട്ടമായിരുന്നു.ഒരിക്കൽ റഷീദിന്റെ ഖാദി ആയിരുന്ന അബുൽ ബഖത്തറിനോട് റഷീദ് ചോദിച്ചു : ഈ പക്ഷികളെ പറപ്പിക്കുന്ന വിഷയത്തിൽ എന്തെങ്കിലും ഹദീസ് താങ്കൾക്കു അറിയാമോ?അപ്പോൾ അബുൽ ബഖത്തറി പറഞ്ഞു : എന്നോട് ഉർവയുടെ പുത്രൻ ഹിശാം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ആഇശ റദിയള്ളാഹു അന്ഹായിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറഞ്ഞിട്ടുണ്ട് : ' നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രാവുകളെ പറപ്പിക്കുമായിരുന്നു' എന്ന്.അപ്പോൾ റഷീദ് പറഞ്ഞു : ' നീ എന്റെ അടുത്ത് നിന്നും പൊയ്ക്കോ.തുടർന്ന് റഷീദ് ഇങ്ങിനെ പ്രസ്താവിച്ചു : ' അയാൾ ഖുറൈശി വംശജൻ ആയിരുന്നില്ലെങ്കിൽ ഞാൻ അയാളെ ഒഴിവാക്കുമായിരുന്നു.'
     
وَصِنْفٌ فِي ذَمِّ مَنْ يُرِيدُونَ ذَمَّهُ، كَمَا رُوِّينَا عَنْ سَعْدِ بْنِ طَرِيفٍ الْإِسْكَافِ الْمُخَرَّجِ لَهُ فِي التِّرْمِذِيِّ، وَابْنِ مَاجَهْ أَنَّهُ رَأَى ابْنَهُ يَبْكِي فَقَالَ‏:‏ مَا لَكَ‏؟‏ قَالَ‏:‏ ضَرَبَنِي الْمُعَلِّمُ، فَقَالَ‏:‏ أَمَا وَاللَّهِ لَأُخْزِيَنَّهُمُ حَدَّثَنِي عِكْرِمَةُ، عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ‏:‏ مُعَلِّمُو صِبْيَانِكُمْ شِرَارُكُمْ‏.‏
http://shamela.ws/browse.php/book-25955/page-226

وَصِنْفٌ كَانُوا يَتَكَسَّبُونَ بِذَلِكَ، وَيَرْتَزِقُونَ بِهِ فِي قِصَصِهِمْ وَمَوَاعِظِهِمْ‏.‏

وَصِنْفٌ يَلْجَئُونَ إِلَى إِقَامَةِ دَلِيلٍ عَلَى مَا أَفْتَوْا فِيهِ بِآرَائِهِمْ فَيَضَعُونَهُ‏.‏
ആരെയെങ്കിലും നിന്ദിക്കാൻ ഉദ്ദേശിച്ചു വ്യാജ ഹദീസ് നിർമ്മിക്കുന്നവരാണ് മറ്റൊരു കൂട്ടർ.സഅദ് ബ്നു ത്വരീഫ് ഇത്തരക്കാരനാണ്.ഒരു ഉദാഹരണം കാണുക : അദ്ധേഹത്തിന്റെ മകൻ കരഞ്ഞു കൊണ്ട് അദ്ധേഹത്തിന്റെ അടുത്ത് വന്നു . അപ്പോൾ അദ്ദേഹം ചോദിച്ചു : എന്താ കരയുന്നതു? കുട്ടി പറഞ്ഞു : എന്റെ അദ്ധ്യാപകൻ എന്നെ അടിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞു:അല്ലാഹു അവരെ നിന്ദിക്കട്ടെ... ഇക്രിമഃ എന്നോട് പറഞ്ഞിട്ടുണ്ട്. ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്തതായിട്ടു : 'നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ നിങ്ങളിലേറ്റവും നാശക്കാർ ആണെന്ന് ' ( ഈ ഹദീസ് ഇദ്ദേഹം കെട്ടിച്ചമച്ചു എന്നർത്ഥം.ഇദ്ദേഹത്തിന്റെ ഹദീസുകൾ സുനനു ഇബ്നു മാജയിലും തിർമുദിയിലും വന്നിട്ടുണ്ട് .ഇദ്ദേഹം ദുർബലനാണെന്നു പണ്ഡിതന്മാർക്ക് അഭിപ്രായമുള്ളതായി തിർമുദി വ്യക്തമാക്കിയിട്ടുമുണ്ട് )
        മറ്റൊരു വിഭാഗം വ്യാജ ഹദീസുകൾ ഉണ്ടാക്കി അവരുടെ വഅദുകളിലും കഥകളിലും അവ ഉദ്ധരിച്ചു സമ്പാദിക്കുകയും ഉപജീവനം നടത്തുകയും ചെയ്യുന്നവർ ആയിരുന്നു.
     സ്വന്തം അഭിപ്രായ പ്രകാരം തങ്ങൾ നല്കിക്കഴിഞ്ഞ ഫത് വകൾക്കു തെളിവ് ഉണ്ടാക്കാനായി ഹദീസുകൾ മെനഞ്ഞുണ്ടാക്കുന്നവരായിരുന്നു മറ്റൊരു വിഭാഗം

http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%E2%80%8F%D9%81%D8%AA%D8%AD%20%D8%A7%D9%84%D9%85%D8%BA%D9%8A%D8%AB%20%D8%B4%D8%B1%D8%AD%20%D8%A3%D9%84%D9%81%D9%8A%D8%A9%20%D8%A7%D9%84%D8%AD%D8%AF%D9%8A%D8%AB%20***/i288&n9&p1

MODULE 03/24.05.2017

وَقَدْ حَصَلَ الضَّرَرُ بِجَمِيعِ هَؤُلَاءِ وَ ‏(‏أَضَرُّهُمْ قَوْمٌ لِزُهْدٍ‏)‏ وَصَلَاحٍ ‏(‏نُسِبُوا‏)‏؛ كَأَبِي بِشْرٍ أَحْمَدَ بْنِ مُحَمَّدٍ الْمَرْوَزِيِّ الْفَقِيهِ، وَأَبِي دَاوُدَ النَّخَعِيِّ ‏(‏قَدْ وَضَعُوهَا‏)‏ أَيِ‏:‏ الْأَحَادِيثَ فِي الْفَضَائِلِ وَالرَّغَائِبِ ‏(‏حِسْبَةً‏)‏ أَيْ‏:‏ لِلْحِسْبَةِ بِمَعْنَى أَنَّهُمْ يَحْتَسِبُونَ بِزَعْمِهِمُ الْبَاطِلِ وَجَهْلِهِمْ، لَا يُفَرِّقُونَ بِسَبَبِهِ بَيْنَ مَا يَجُوزُ لَهُمْ وَيَمْتَنِعُ عَلَيْهِمْ فِي صَنِيعِهِمْ ذَلِكَ- الْأَجْرَ وَطَلَبَ الثَّوَابِ؛ لِكَوْنِهِمْ يَرُونَهُ قُرْبَةً، وَيَحْتَسِبُونَ أَنَّهُمْ يُحْسِنُونَ صُنْعًا‏.‏

كَمَا يُحْكَى عَمَّنْ كَانَ يَتَصَدَّى لِلشَّهَادَةِ بِرُؤْيَةِ هِلَالِ رَمَضَانَ مِنْ غَيْرِ رُؤْيَةٍ؛ زَاعِمًا لِلْخَيْرِ بِذَلِكَ؛ لِكَوْنِ اشْتِغَالِ النَّاسِ بِالتَّعَبُّدِ بِالصَّوْمِ يَكُفُّهُمْ عَنْ مَفَاسِدَ تَقَعُ مِنْهُمْ ذَلِكَ الْيَوْمَ ‏(‏فَقُبِلَتْ‏)‏ تِلْكَ الْمَوْضُوعَاتُ ‏(‏مِنْهُمْ رُكُونًا لَهُمُ‏)‏ بِضَمِّ الْمِيمِ؛ أَيْ مَيْلًا إِلَيْهِمْ وَوُثُوقًا بِهِمْ؛ لِمَا اتَّصَفُوا بِهِ مِنَ التَّدَيُّنِ‏.‏

‏(‏وَنُقِلَتْ‏)‏ عَنْهُمْ عَلَى لِسَانِ مَنْ هُوَ فِي الصَّلَاحِ وَالْخَيْرِيَّةِ بِمَكَانٍ؛ لِمَا عِنْدَهُ مِنْ حُسْنِ الظَّنِّ وَسَلَامَةِ الصَّدْرِ، وَعَدَمِ الْمَعْرِفَةِ الْمُقْتَضِي لِحَمْلِ مَا سَمِعَهُ عَلَى الصِّدْقِ، وَعَدَمِ الِاهْتِدَاءِ لِتَمْيِيزِ الْخَطَأِ مِنَ الصَّوَابِ 
ആശയ സംഗ്രഹം : മേൽ പറയപ്പെട്ട എല്ലാ വിഭാഗം വ്യാജ ഹദീസ് നിർമ്മാതാക്കളെ കൊണ്ടും സമൂഹത്തിനു ഉപദ്രവം ഉണ്ടായിട്ടുണ്ട്.എന്നാൽ നന്മയിലേക്കും സുഹ്ദിലേക്കും ചേർക്കപ്പെട്ടിരുന്ന ചില ആളുകളിൽ നിന്നായിരുന്നു കൂടുതൽ ഉപദ്രവം.അൽ ഫഖീഹ് അബുൽ ബിഷർ അഹ്മദ് ബ്നു മുഹമ്മദ് അൽ മർ വസി , അബൂ ദാവൂദ് അന്നഖഇ എന്നിവർ ഉദാഹരണം.ഇക്കൂട്ടർ അമലുകളുടെ ശ്രേഷ്ടതകൾ സംബന്ധിച്ചും സത്കർമ്മങ്ങളിലേക്കു ആഗ്രഹം ജനിപ്പിക്കും വിധത്തിലും /തർഗീബ ഉള്ള ഹദീസുകൾ കെട്ടിച്ചമച്ചുണ്ടാക്കി.അവരുടെ അറിവില്ലായ്മയും ബാഥ്വിലായ അവരുടെ വാദവും മൂലമാണ് അവർ ഇങ്ങിനെ പ്രവർത്തിച്ചത്.അവർക്കു അനുവദനീയം ആയതെന്തു , അല്ലാത്തതെന്തു എന്ന് നിർണ്ണയിക്കുന്നതിൽ അവർക്കു പിഴവ് പറ്റി.(സൂറ അൽ കഹ്ഫു 104 ൽ പറഞ്ഞത് പോലെ )' അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌'.റമദാൻ മാസപ്പിറ കാണാതെ കണ്ടു എന്ന് പറയുന്ന ഒരാളെപ്പോലെയാണ് ഇക്കൂട്ടരുടെ അവസ്ഥ.ജനങ്ങൾ ഒരു ദിവസം നേരത്തെ നോമ്പ് എടുക്കാനും ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഉദ്ദേശിച്ചു ഒരാൾ ഇങ്ങിനെ ചെയ്‌താൽ അത് അനുവദനീയം ആകില്ലല്ലോ.ഇത്തരം വ്യക്തികൾ ജനങ്ങൾക്കിടയിൽ  വിശ്വസ്തർ ആയതിനാലും ദീനിനോട് കൂറുള്ളവർ എന്ന നിലയിലും എല്ലാം ഇവർ കെട്ടിച്ചമച്ച ഹദീസുകൾ പിൽക്കാലത്ത് സ്വീകരിക്കപ്പെട്ടു. 
      ഇത്തരം ആളുകൾ  വ്യക്തമായ പരമ്പരകൾ പോലുമില്ലാതെ കെട്ടിച്ചമച്ച ഹദീസുകൾ അവർ സാഹിദീങ്ങളും ദീനിനോട് കൂറുള്ളവരും ആയിരുന്നു എന്ന പരിഗണന വച്ച് കൂടുതൽ പരിശോധനയില്ലാതെ നന്മയുടെ വാക്താക്കളായ സജ്ജനങ്ങളായ ചില പണ്ഡിതന്മാരും അവരുടെ കിതാബുകളിൽ ഉദ്ധരിച്ചു എന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.

‏(‏فَقَيَّضَ اللَّهُ لَهَا‏)‏ أَيْ لِهَذِهِ الْمَوْضُوعَاتِ ‏(‏نُقَّادَهَا‏)‏ جَمْعَ نَاقِدٍ يُقَالُ‏:‏ نَقَدْتُ الدَّرَاهِمَ، إِذَا اسْتَخْرَجْتَ مِنْهَا الزَّيْفَ، وَهُمُ الَّذِينَ خَصَّهُمُ اللَّهُ بِنُورِ السُّنَّةِ، وَقُوَّةِ الْبَصِيرَةِ، فَلَمْ تَخْفَ عَنْهُمْ حَالُ مُفْتَرٍ، وَلَا زُورُ كَذَّابٍ‏.‏

‏(‏فَبَيَّنُوا بِنَقْدِهِمْ فَسَادَهَا‏)‏، وَمَيَّزُوا الْغَثَّ مِنَ السَّمِينِ، وَالْمُزَلْزَلَ مِنَ الْمَكِينِ، وَقَامُوا بِأَعْبَاءِ مَا تَحَمَّلُوهُ، وَلِذَا لَمَّا قِيلَ لِابْنِ الْمُبَارَكِ‏:‏ هَذِهِ الْأَحَادِيثُ الْمَصْنُوعَةُ‏؟‏ قَالَ‏:‏ تَعِيشُ لَهَا الْجَهَابِذَةُ، إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ‏[‏الْحِجْرِ‏:‏ 9‏]‏‏.‏ انْتَهَى‏.‏

وَمِنْ حِفْظِهِ هَتْكُ مَنْ يَكْذِبُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ‏.‏

وَقَالَ الدَّارَقُطْنِيُّ‏:‏ يَا أَهْلَ بَغْدَادَ، لَا تَظُنُّوا أَنَّ أَحَدًا يَقْدِرُ أَنْ يَكْذِبَ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا حَيٌّ، وَقَدْ تَعَيَّنَ جَمَاعَةٌ مِنْ كُلِّ هَذِهِ الْأَصْنَافِ عِنْدَ أَهْلِ الصَّنْعَةِ وَعُلَمَاءِ الرِّجَالِ‏.‏
..............................
ആശയ സംഗ്രഹം : എന്നാൽ അല്ലാഹുവിന്റെ തീരുമാന പ്രകാരം സുന്നത്തിന്റെ പ്രകാശവും ഉള്ക്കാഴ്ചയുടെ ശക്തിയും പ്രത്യേകമായി  നൽകപ്പെട്ട പണ്ഡിതന്മാർ ഹദീസ് കെട്ടിച്ചമക്കുന്നവന്റെ സ്ഥാനമോ പെരുങ്കള്ളന്മാരുടെ പൊയ്‌വാക്കുകളോ ഭയപ്പെടാതെ  രംഗത്ത് വന്നു ഹദീസുകളെ നിരൂപണം നടത്തി.അവർ നെല്ലും പതിരും വേർതിരിച്ചു ; സ്ഥാനം ഉറച്ചതും ഇളക്കമുള്ളതും  വേർതിരിച്ചു.അവർ അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. ഒരിക്കൽ അബ്ദുല്ലാഹി ബ്നുൽ മുബാറക് റദിയല്ലാഹു അന്ഹുവിനോട് ചോദിക്കപ്പെട്ടു :എന്താണ് ഈ വ്യാജ ഹദീസുകൾ സംബന്ധിച്ച് അഭിപ്രായം? അദ്ദേഹം മറുപടി നൽകി : അത് നോക്കാനാണ് സൂക്ഷ്മതയുള്ള നിപുണനായ പണ്ഡിതന്മാർ.അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ : 
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
'തീര്‍ച്ചയായും നാമാണ്‌ ഈ ഉല്‍ബോധനം(വിശുദ്ധ ഖുർആൻ) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.'അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ കളവു പറയുന്നവരെ കളങ്കപ്പെടുത്തുക എന്നതും അല്ലാഹു വിശുദ്ധ ഖുർആനിനെ കാത്ത് സൂക്ഷിക്കും എന്ന് പറഞ്ഞതിന്റെ പരിധിയിൽ വരും.
   ഒരിക്കൽ ഇമാം  ദാറു ഖുത്നി ഇപ്രകാരം പറഞ്ഞു : അല്ലയോ ബാഗ്ദാദുകാരെ...ഞാൻ ജീവിച്ചിരിക്കെ , നിങ്ങളിൽ  ആർക്കെങ്കിലും അല്ലാഹുവിന്റെ റസൂലിന്റെ മേൽ കളവു പറയാൻ സാധിക്കുമെന്ന് നിങ്ങൾ വിചാരിക്കേണ്ട.
.................................
ഇൻ ഷാ അല്ലാഹ് രണ്ടാം ഭാഗം തുടരും.

ഒരു അഭ്യർത്ഥന : കൂടുതൽ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് അൽ കിതാബ് ഗ്രൂപ്പ് പരിചയപ്പെടുത്തുന്നതിനായി  ഈ ആഴ്ച അൽ കിതാബ് പ്രചരണ വാരമായി തീരുമാനിച്ചിരിക്കുന്നു .അതിനാൽ ഈ ആഴ്ച ഏതെങ്കിലും ഒരു ദിവസം എല്ലാ അൽ കിതാബ് അംഗങ്ങളും താഴെ തന്നിരിക്കുന്ന സന്ദേശം നിങ്ങളുടെ എല്ലാ ഇസ്‌ലാമിക ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു:

*السلام عليكم*
*പ്രിയ സഹോദരീ സഹോദരൻമാരേ*.....
🌷🌷🌷🌷🌷🌷🌷
*എന്താണ് അൽ കിതാബ് പ0ന പദ്ധതി* ?
🌺🌺🌺🌺🌺🌺🌺

ഈ പ്രപഞ്ചവും അതിലെ സംവിധാനങ്ങളും താനേ നിലവിൽ വന്നതാണെന്ന് ബുദ്ധിയ്ക്കു സമ്മതിക്കാൻ സാധിക്കില്ല.ഈ പ്രപഞ്ചത്തിനു ഒരു നിർമ്മാതാവും സംവിധായകനും നിയന്താവും ഉണ്ട്.അവൻ തന്നെയാണ് മനുഷ്യനെയും പടച്ചത്.അവൻ അഥവാ അല്ലാഹു മനുഷ്യ ജീവിതത്തിനാവശ്യമായ മാർഗ്ഗ നിർദേശങ്ങൾ ആദിമ മനുഷ്യനായ ആദം മുതൽ തന്നെ നൽകിയിട്ടുണ്ട്.മനുഷ്യരിൽ നിന്ന് തന്നെ അവൻ തന്റെ ദൂതന്മാരെ തിരഞ്ഞെടുത്തു കാലാകാലങ്ങളിൽ മനുഷ്യരിലേക്ക് അയച്ചു കൊണ്ടിരുന്നു.ഇത്തരത്തിൽ അയക്കപ്പെട്ട  അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലം. തിരുനബി അന്തിമ വേദമായ  വിശുദ്ധ ഖുർആനുമായി മനുഷ്യരിലേക്ക് വന്നതോട് കൂടി മുൻവേദങ്ങളെല്ലാം ദുർബലപ്പെടുത്തപ്പെട്ടു. മുൻ വേദങ്ങളിൽ പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകരിലും അന്തിമ വേദമായ വിശുദ്ധ ഖുർആനിലും വിശ്വസിക്കലും ആ വിശുദ്ധ ഗ്രന്ഥത്തെയും തിരു നബിയുടെ ജീവിത ചര്യയെയും പഠന വിധേയമാക്കലും വിശുദ്ധ  ഖുർആനും തിരു നബിയുടെ ചര്യയും അനുസരിച്ചു സ്വന്തം ജീവിതം ചിട്ടപ്പെടുത്തലും ഓരോ മനുഷ്യന്റെയും ബാധ്യതയാണ്.
                             അൽ കിതാബ് പഠന പരമ്പരയിലൂടെ സാധാരണക്കാർക്ക് വിശുദ്ധ ഖുർആനും തിരു സുന്നത്തും അവയുടെ വ്യാഖ്യാന വിശദീകരണങ്ങൾ സഹിതം അല്പം വിശദമായി ആധികാരിക സ്രോതസ്സുകളെ ആധാരമാക്കി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു അവസരമാണ് നാം ലക്ഷ്യമിടുന്നത്.ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമായ തൗഹീദ് /ഏകദൈവ വിശ്വാസം  വ്യക്തമായി മനസ്സിലാക്കാനും  സംഘടനാ പക്ഷപാതിത്തമില്ലാതെ ,കർമ്മപരമായതു ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ,ശാഖാപരമായ അഭിപ്രായ വ്യത്യാസമുള്ള വിവിധ മദ്ഹബുകളുടെ നിലപാടുകൾ തെളിവ് സഹിതം  വിശാല തലത്തിൽ മനസ്സിലാക്കുന്നതിനും അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരിച്ചറിയാനും *ان شاء الله*
*ഈ പഠനം നമ്മെ സഹായിച്ചേക്കും*.

ഖുർആൻ തഫ്സീർ സെഷൻ :

*ഒരു ആയത്തിന്റെ തഫ്സീർ ഇബ്നു കസീർ പ്രകാരമുള്ള വിശദീകരണം പ്രധാന ഇബാറതുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം ചർച്ച ചെയ്യുന്നു. പിന്നീട് റാസി, തബരി, ഖുർതുബി, സമഖ്ശരി, കശ്ശാഫ് , ബഹ്റു ൽ മുഹീത് മുതലായ വിവിധ തഫ്സീറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇബാറതുകൾ ചർച്ച ചെയ്യുന്നു.

*ഹദീസ് പഠനം 

*ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാര ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി എഴുതിയ ശറഹ് ഗ്രന്ഥമായ ഫത്ഹുൽ ബാരിയിലെ ഇബാറതുകളും* *ചിലപ്പോഴൊക്കെ മറ്റു ഹദീഥ്/  ശറഹ് ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടാണ് ഹദീസ് പ0നം*

കൂടാതെ സുന്നത്തും ബിദ്അത്തും പരമ്പര ,അസ്സ്വലാ അഥവാ നിസ്ക്കാരം പരമ്പര ,ഫത്ഹു റബ്ബാനി പരമ്പര ,അൽ കിതാബ് ചോദ്യോത്തര പരമ്പര,സ്‌പെഷ്യൽ ക്‌ളാസ്സുകൾ എന്നിവയും ഈ പഠന പദ്ധതിയുടെ ഭാഗമാണ്.ആഴ്ചയിൽ  മൂന്നോ നാലോ ക്‌ളാസ്സുകൾ ഉണ്ടായിരിക്കും, ഇൻ ഷാ അല്ലാഹ് 

*അൽ കിതാബ് പഠന പരമ്പരയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പരിൽ നിന്ന്  9744391915 എന്ന നമ്പറിലേക്ക്*
*അൽ കിതാബ് എന്ന്* *സന്ദേശം അയക്കുക* .
*നിങ്ങളുടെ പേര് ,സ്ഥലം, ജോലി സ്ഥലം എന്നിവയും* *അറിയിക്കുക* .ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ ഓഡിയോ വഴി  9744391915  എന്ന നമ്പറിൽ സ്വയം പരിചയപ്പെടുത്തേണ്ടതാണ്.സഹോദരിമാർ ടെക്സ്റ്റ് മെസ്സേജ് അയച്ചാലും മതി.

*കൂടാതെ അറബിക് ഗ്രാമർ, ഇംഗ്ലീഷ് ഗ്രാമർ എന്നീ ഗ്രൂപ്പുകളിൽ ചേരാൻ യഥാക്രമം നഹ് വ് ,ഇംഗ്ലീഷ് എന്നിങ്ങനെ സന്ദേശം അയക്കുക*
🎤🎤🎤🌷🌷 
*മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാനായി സലാം മടക്കുന്നത് പോലും അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത് എന്ന് നിബന്ധന  വച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  സ്വകാര്യ സന്ദേശം അയച്ചാൽ മതി*.
❌❌❌❌❌❌❌❌❌
അൽ കിതാബ് ഗ്രൂപ്പിലെ ക്‌ളാസ്സുകളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സംശയങ്ങൾ ചോദിക്കുന്നതിനു AL KITHAB Q & A എന്നൊരു പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് .എന്നാൽ അൽ കിതാബ് അംഗങ്ങൾക്ക്  മാത്രമേ ചോദ്യോത്തര ഗ്രൂപ്പിൽ അംഗത്വം നൽകുന്നുള്ളൂ .
*എന്നേയുഠ കുടുംബത്തേയും നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണേ എന്ന വസ്വിയ്യത്തോടെ,*

*നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ*
🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿

*അൽ കിതാബ്  تَدْرِيسُ الْكِتَاب പഠന പരമ്പര* .: https://www.youtube.com/playlist?list=PLf1c4fdPOOYCcyxT1Se3ej4J8wc6KH9IS

🌷🌷🌷🌷🌷🌷🌷🌷🌷

*Our Telegram channels*
⬇⬇⬇⬇⬇⬇⬇⬇🌿🌿🌿🌿🌿🌿🌿🌿🌿🌿

*A* *തഫ്സീർ പഠനം*  *تدريس التفاسير*

*വിശുദ്ധ ഖുർആൻ പ്രമുഖ തഫ്സീറുകൾ ആയ തഫ്സീർ ഇബ്നു കസീർ, റാസി, ഖുർതുബി, തബരി, മുതലായവയിലെ ഇബാറത്തുകൾ സഹിതം സാധാരണക്കാർക്ക് പഠിക്കാൻ ഒരു ജനകീയ വേദി. ഇബാറത്തുകൾ മലയാള ആശയ സംഗ്രഹവും ഓഡിയോകളും സഹിതം*

https://telegram.me/alkithabpadanam
🍀🍀🍀🍀🍀🍀🍀🍀🍀

*A*  *ബുഖാരി ഫത്ഹുൽ ബാരി സഹിതം* 
*صحيح البخاري مع فتح الباري*

 *സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും പ്രമുഖമായിട്ടുള്ള ശറഹു ഗ്രന്ഥങ്ങളിൽ ഒന്നാണല്ലോ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ ഇബാറത്തുകൾ അറബി മൂലവും മലയാള സാരാംശവും ഓഡിയോയും സഹിതം ടെലിഗ്രാമിൽ* ....
https://telegram.me/bukharifathulbarimalayalam
🌺🌺🌺🌺🌺🌺🌺🌺🌺

*AL KITHAB SPECIAL SESSIONS*
https://telegram.me/thafseermalayalamvideos
🌳🌳🌳🌳🌳🌳🌳🌳🌳

*Al kithab General*
https://telegram.me/alkithabspecialclasses
✅✅✅✅✅✅✅✅✅

النحو الواضح Arabic grammar
To learn Arabic grammar based on النحو الواضح
https://telegram.me/Nahvu

🍀🍀🍀🍀🍀🍀

Please like our Facebook page
https://www.facebook.com/ഖുറ്ആന്-ഹദീസ്പഠന-സീരീസ്-മലയാളംquran-Hadith-Learning-Series-malayalam-678786235515402/

🌿🌿🌿🌿🌿🌿🌿🌷🌷🌷

*OUR BLOG*
http://alkithabpadanaparambara.blogspot.in/?m=1

Saturday, 13 May 2017

പ്രായപൂർത്തി എത്തിയ സാലിം എന്ന സ്വഹാബിക്ക് സഹ്‌ല എന്ന വളർത്തു മാതാവ് മുലപ്പാൽ നൽകിയത് സംബന്ധിച്ച ഹദീസിന്റെ വിശദീകരണം എന്താണ് ?



അൽ കിതാബ് പഠന പരമ്പര 258
14.05.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 17

ചോദ്യം:അബൂ ഹുദൈഫയുടെയും ഭാര്യ സഹ്‌ലയുടെയും(റദിയല്ലാഹു അൻഹുമാ ) കൂടെ ഒരേ വീട്ടിൽ താമസിച്ചിരുന്ന സാലിം എന്ന അവരുടെ ദത്തു പുത്രന്  പ്രായമായപ്പോൾ , ഒരേ വീട്ടിൽ താമസിക്കുന്നത് കാരണം സാലിം വീട്ടിൽ അടുത്തിടപഴകുന്നത് അബൂ ഹുദൈഫക്കു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നു നബിയെ സഹ്‌ല അറിയിച്ചപ്പോൾ സഹ്‌ലയോടു സാലിമിന് സഹ്‌ലയുടെ മുലപ്പാൽ കൊടുക്കാനും  അങ്ങിനെ ചെയ്‌താൽ സാലിം സഹ്‌ലാക്ക്‌ മഹ്‌റം ആകുമെന്നതിനാൽ പ്രശ്നം പരിഹരിക്കാമെന്നും നബി നിർദേശിച്ചുവെന്നു ആഇശ റദിയല്ലാഹു അന്ഹായുടെ ഒരു ഹദീസ് ഉണ്ടല്ലോ.ഈ ഹദീസിന്റെ വിശദീകരണം എന്താണ്? മുലകുടി ബന്ധം സംബന്ധിച്ച് ചെറിയ ഒരു വിവരണം കൂടി പ്രതീക്ഷിക്കുന്നു.
Video link:
https://youtu.be/LRtJ3Mt4uA4?si=UzawOYDcsTXnJxo7
ഉത്തരം : മേൽ പറഞ്ഞ ഹദീസ് നിരവധി വഴികളിലൂടെ വന്നിട്ടുള്ള സ്വഹീഹ് ആയ ഒരു ഹദീസ് ആണ്. എന്നാൽ ഈ ഹദീസ് പ്രകാരം അമൽ ചെയ്യുന്നത് സംബന്ധിച്ച്  അഭിപ്രായ വ്യത്യാസമുണ്ട്.രണ്ടു വയസ്സിനു താഴെയുള്ള കുട്ടി മുല കുടിച്ചാലേ മുല കുടി ബന്ധം സ്ഥിരപ്പെടുകയുള്ളു എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.എന്നാൽ ആഇശ റദിയല്ലാഹു അന്ഹാ പ്രായ പൂർത്തി എത്തിയവർ ആണെങ്കിലും വിവാഹ ബന്ധം ഹറാം ആകും /മഹ്‌റം ആകും എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് .റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മറ്റു ഭാര്യമാരെല്ലാവരും ആയിഷ ബീവിയുടെ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.ഈ  ഹദീസിൽ  മുലപ്പാൽ കൊടുത്തു എന്ന് പറയുന്നത് മുല പിഴിഞ്ഞ്  പാൽ ഒരു പാത്രത്തിലാക്കി കൊടുത്തതാകാം എന്നതാണ് ഖാദീ ഇയാദ് റഹിമഹുല്ലാഹിയുടെ നിരീക്ഷണം. മുല കുടി പ്രായം രണ്ടു വര്ഷമാണെന്നു വിശുദ്ധ ഖുർആനിൽ നിന്ന് നിരവധി ഹദീസുകളിൽ നിന്നും വ്യക്തമാണ് എന്നതിനാൽ സാലിം എന്നവരുടെ ബന്ധപ്പെട്ട സംഭവം ഒരു പ്രത്യേക സാഹചര്യത്തിൽ നബി അനുവദിച്ച ഇളവ് മാത്രമാണെന്നും അത് മറ്റാർക്കും ബാധകമല്ലെന്നും ഭൂരിപക്ഷം പണ്ഡിതന്മാരും നിലപാട് എടുത്തിരിക്കുന്നു.
അല്ലാഹു ഏറ്റവും അറിയുന്നവൻ .

 ഇൻ ഷാ അല്ലാഹ് തെളിവുകകൾ പരിശോധിക്കാം :

MODULE 01 /14.05.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 23:
حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالاَتُكُمْ وَبَنَاتُ الأَخِ وَبَنَاتُ الأُخْتِ وَأُمَّهَاتُكُمُ اللاَّتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَآئِكُمْ وَرَبَائِبُكُمُ اللاَّتِي فِي حُجُورِكُم مِّن نِّسَآئِكُمُ اللاَّتِي دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُواْ دَخَلْتُم بِهِنَّ فَلاَ جُنَاحَ عَلَيْكُمْ وَحَلاَئِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلاَبِكُمْ وَأَن تَجْمَعُواْ بَيْنَ الأُخْتَيْنِ إَلاَّ مَا قَدْ سَلَفَ إِنَّ اللّهَ كَانَ غَفُورًا رَّحِيمًا
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ ( അവരെ വിവാഹം ചെയ്യല്‍ ) നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത്‌ പുത്രിമാരും ( അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു ). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ ( അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ ) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.  രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു. മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 233
وَالْوَالِدَاتُ يُرْضِعْنَ أَوْلادَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ لاَ تُكَلَّفُ نَفْسٌ إِلاَّ وُسْعَهَا لاَ تُضَارَّ وَالِدَةٌ بِوَلَدِهَا وَلاَ مَوْلُودٌ لَّهُ بِوَلَدِهِ وَعَلَى الْوَارِثِ مِثْلُ ذَلِكَ فَإِنْ أَرَادَا فِصَالاً عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلاَ جُنَاحَ عَلَيْهِمَا وَإِنْ أَرَدتُّمْ أَن تَسْتَرْضِعُواْ أَوْلادَكُمْ فَلاَ جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ وَاتَّقُواْ اللَّهَ وَاعْلَمُواْ أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക്‌ -മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌ - മര്യാദയനുസരിച്ച്‌ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌ കുട്ടിയുടെ പിതാവിന്‍റെബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്‍റെകുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. ( പിതാവിന്‍റെഅഭാവത്തില്‍ അയാളുടെ ) അവകാശികള്‍ക്കും  കുട്ടിയുടെ കാര്യത്തില്‍  അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച്‌ തൃപ്തിപ്പെട്ടുകൊണ്ട്‌ കുട്ടിയുടെ  മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക്‌  മറ്റാരെക്കൊണ്ടെങ്കിലും  മുലകൊടുപ്പിക്കാനാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക്‌ കുറ്റമില്ല; ആ പോറ്റമ്മമാര്‍ക്ക്‌ നിങ്ങള്‍ നല്‍കേണ്ടത്‌ മര്യാദയനുസരിച്ച്‌ കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

___________________
അല്‍ ബഖറ 233  -ന്റെ വിശദീകരണമായി തഫ്സീർ ഖുർതുബിയിൽ വന്ന ഭാഗങ്ങൾ :
فِيهِ ثَمَانِ عَشْرَةَ مَسْأَلَةً : 

الْأُولَى : قَوْلُهُ تَعَالَى : وَالْوَالِدَاتُ ابْتِدَاءٌ . يُرْضِعْنَ أَوْلَادَهُنَّ فِي مَوْضِعِ الْخَبَرِ . حَوْلَيْنِ كَامِلَيْنِ ظَرْفُ زَمَانٍ . وَلَمَّا ذَكَرَ اللَّهُ سُبْحَانَهُ النِّكَاحَ وَالطَّلَاقَ ذَكَرَ الْوَلَدَ ؛ لِأَنَّ الزَّوْجَيْنِ قَدْ يَفْتَرِقَانِ وَثَمَّ وَلَدٌ ، فَالْآيَةُ إِذًا فِي الْمُطَلَّقَاتِ اللَّاتِي لَهُنَّ أَوْلَادٌ مِنْ أَزْوَاجِهِنَّ ، قَالَهُ السُّدِّيُّ وَالضَّحَّاكُ وَغَيْرُهُمَا ، أَيْ هُنَّ أَحَقُّ بِرَضَاعِ أَوْلَادِهِنَّ مِنَ الْأَجْنَبِيَّاتِ لِأَنَّهُنَّ أَحْنَى وَأَرَقُّ ، وَانْتِزَاعُ الْوَلَدِ الصَّغِيرِ إِضْرَارٌ بِهِ وَبِهَا ، وَهَذَا يَدُلُّ عَلَى أَنَّ الْوَلَدَ وَإِنْ فُطِمَ فَالْأُمُّ أَحَقُّ بِحَضَانَتِهِ لِفَضْلِ حُنُوِّهَا وَشَفَقَتِهَا ، وَإِنَّمَا تَكُونُ أَحَقَّ بِالْحَضَانَةِ إِذَا لَمْ تَتَزَوَّجْ عَلَى مَا يَأْتِي
...................................
 وَقِيلَ : الْآيَةُ عَامَّةٌ فِي الْمُطَلَّقَاتِ اللَّوَاتِي لَهُنَّ أَوْلَادٌ وَفِي الزَّوْجَاتِ 
....................................
ആശയ സംഗ്രഹം :
കഴിഞ്ഞ ചില വചനങ്ങളില്‍ വിവാഹമോചനത്തെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് പ്രസ്താവിച്ചു. ഈ വചനത്തില്‍ ശിശുക്കളുടെ മുലകുടി സംബന്ധമായിചില കാര്യങ്ങള്‍ വിവരിക്കുന്നു.  ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വിവാഹമോചനംവഴി വേര്‍പിരിയുമ്പോള്‍ ശിശുക്കളുടെ മുലകുടി ഒരു പ്രശ്നമായി മാറാനുള്ള സാധ്യതയുണ്ടല്ലോ. അതുകൊണ്ടാണ് പരമകാരുണികനായ അല്ലാഹു വിവാഹമോചനം സംബന്ധമായ കാര്യങ്ങളോടൊപ്പം ഇക്കാര്യവുംവിവരിക്കുന്നത്. ഈ ആയത്ത് വിവാഹ മോചിതരായ സ്ത്രീകളുടെ കാര്യത്തിൽ അവതരിച്ചതാണെന്നു ഇമാം സുദ്ദിയും ദഹ്‌ഹാകും പറയുന്നു.
മാതാക്കളാണ്- അഥവാ കുട്ടികളെ പ്രസവിച്ചവരാണ്- അവര്‍ക്ക്മുലകൊടുക്കേണ്ടത്. 'മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് മുലകൊടുക്കണം ( وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ )' എന്നാണ് അല്ലാഹു പറഞ്ഞത് . അവര്‍ പ്രസവിച്ചകുട്ടികള്‍ക്ക് അവരാണല്ലോ മുലകൊടുക്കുവാന്‍ ബാദ്ധ്യസ്ഥരും അവകാശപ്പെട്ടവരും.കുട്ടികളോട് കൂടുതൽ അനുകമ്പയും മൃദുലതയും ഉള്ളവർ അവരുടെ സ്വന്തം മാതാക്കൾ ആയിരിക്കും. മുലകുടി നിർത്തിയാൽ പോലും ,മാതൃ വാത്സല്യവും കുട്ടിയോടുള്ള  മാതാവിന്റെ ചായ്‌വും പരിഗണിച്ചു മാതാവിനാണ് കൂടുതൽ അവകാശം; ഇനി അവൾ പുനർ വിവാഹം ചെയ്തില്ലെങ്കിൽ ഈ അവകാശം കുറേക്കൂടി  കൂടുതൽ ആയിരിക്കും.കുട്ടികൾ ഉള്ള  വിവാഹ മോചിതകൾ അല്ലാത്ത ഭാര്യമാരുടെ വിഷയത്തിലും കുട്ടികൾ ഉള്ള വിവാഹമോചിതകളുടെ വിഷയത്തിലും  ആയത്തിലെ വിധി ബാധകമാണ് എന്ന് അഭിപ്രായമുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=2&ayano=233

............................

MODULE 02 /14.05.2017
........................

وَقَوْلُهُ تَعَالَى : لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ دَلِيلٌ عَلَى أَنَّ إِرْضَاعَ الْحَوْلَيْنِ لَيْسَ حَتْمًا فَإِنَّهُ يَجُوزُ الْفِطَامُ قَبْلَ الْحَوْلَيْنِ ، وَلَكِنَّهُ تَحْدِيدٌ لِقَطْعِ التَّنَازُعِ بَيْنَ الزَّوْجَيْنِ فِي مُدَّةِ الرَّضَاعِ ، فَلَا يَجِبُ عَلَى الزَّوْجِ إِعْطَاءُ الْأُجْرَةِ لِأَكْثَرَ مِنْ حَوْلَيْنِ . وَإِنْ أَرَادَ الْأَبُ الْفَطْمَ قَبْلَ هَذِهِ الْمُدَّةِ وَلَمْ تَرْضَ الْأُمُّ لَمْ يَكُنْ لَهُ ذَلِكَ . وَالزِّيَادَةُ عَلَى الْحَوْلَيْنِ أَوِ النُّقْصَانُ إِنَّمَا يَكُونُ عِنْدَ عَدَمِ الْإِضْرَارِ بِالْمَوْلُودِ وَعِنْدَ رِضَا الْوَالِدَيْنِ 
.......................
ആശയ സംഗ്രഹം : ' മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌ ' എന്ന് അല്ലാഹു പറഞ്ഞതിൽ നിന്നുംരണ്ടു വർഷം തീർത്തും കുട്ടിക്ക് മുല കൊടുക്കൽ ഒഴിവാക്കാൻ യാതൊരു സാഹചര്യത്തിലും പാടില്ലാത്തതല്ല എന്നും മുലകുടിയുടെ കാലയളവ് സംബന്ധിച്ച് ഭർത്താവും ഭാര്യയും തമ്മിൽ ഒരു തർക്കം ഒഴിവാക്കലും ഈ കാലപരിധി നിശ്ചയിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും വ്യക്തമാണ്.മുലയൂട്ടുന്നതിനു രണ്ടു വർഷത്തിൽ അധികം ചെലവ് വഹിക്കൽ കുട്ടിയുടെ പിതാവിന് ബാധ്യതയില്ല.ഇനി രണ്ടു വർഷത്തിന് മുമ്പ് മുലകുടി നിർത്തണമെന്ന് പിതാവ് അഭിപ്രായപ്പെടുകയും കുട്ടിയുടെ മാതാവിന് രണ്ടു വർഷത്തിന് മുമ്പ് മുലകുടി നിർത്തുന്നത് ഇഷ്ടമില്ലാതിരിക്കുകയും ചെയ്‌താൽ പിതാവിന്റെ അഭിപ്രായം പരിഗണിക്കാവതല്ല.മുലകുടിക്കാലം രണ്ടു വർഷത്തിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് രണ്ടു മാതാപിതാക്കളുടെയും തൃപ്തി പ്രകാരവും കുട്ടിക്ക് ബുദ്ധിമുട്ടു ഇല്ലാത്ത രൂപത്തിലും ആയിരിക്കേണ്ടതാണ്.
.....................................
وَرَوَى سُفْيَانُ عَنْ عَمْرِو بْنِ دِينَارٍ عَنِ ابْنِ عَبَّاسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا رَضَاعَ إِلَّا مَا كَانَ فِي الْحَوْلَيْنِ . قَالَ الدَّارَقُطْنِيُّ : لَمْ يُسْنِدْهُ عَنِ ابْنِ عُيَيْنَةَ غَيْرُ الْهَيْثَمِ بْنِ جَمِيلٍ ، وَهُوَ ثِقَةٌ حَافِظٌ 

قُلْتُ : وَهَذَا الْخَبَرُ مَعَ الْآيَةِ وَالْمَعْنَى يَنْفِي رَضَاعَةَ الْكَبِيرِ وَأَنَّهُ لَا حُرْمَةَ لَهُ . وَقَدْ رُوِيَ عَنْ عَائِشَةَ الْقَوْلُ بِهِ . وَبِهِ يَقُولُ اللَّيْثُ بْنُ سَعْدٍ مِنْ بَيْنِ الْعُلَمَاءِ . وَرُوِيَ عَنْ أَبِي مُوسَى الْأَشْعَرِيِّ أَنَّهُ  كَانَ يَرَى رَضَاعَ الْكَبِيرِ . وَرُوِيَ عَنْهُ الرُّجُوعُ عَنْهُ . وَسَيَأْتِي فِي سُورَةِ النِّسَاءِ  مُبَيَّنًا إِنْ شَاءَ اللَّهُ 
تَعَالَى

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=71&bookhad=15190
ആശയ സംഗ്രഹം : 
രണ്ടു വയസ്സിനു താഴെയല്ലാതെ മുലകുടി ബന്ധം / മുലകുടി വഴി മഹ്‌റം ആവുകയില്ല എന്ന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി  ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ ഒരു റിപ്പോർട്ടിൽ കാണാം.പ്രസ്തുത ഹദീസും ഈ ആയത്തിന്റെ  ആശയവും  വലിയവർ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ/ പാൽ കുടിച്ചാൽ മഹ്‌റം/ വിവാഹ ബന്ധം നിഷിദ്ധമായവർ ആവില്ലെന്നു വ്യക്തമാക്കുന്നതായി ഇമാം ഖുർതുബി വിശദീകരിക്കുന്നു.എന്നാൽ ആഇശാ റദിയല്ലാഹു അന്ഹാക്കു വലിയവർ ഒരു സ്ത്രീയുടെ മുല / പാൽ കുടിച്ചാലും മഹ്‌റം/ വിവാഹ ബന്ധം നിഷിദ്ധമായവർ ആകുമെന്ന് അഭിപ്രായമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്.ലൈസു ബ്നു സഅദിനും അങ്ങിനെ അഭിപ്രായമുണ്ട്.അബൂ മൂസൽ അശ്അരി റദിയല്ലാഹു അൻഹുവിനു അങ്ങിനെ അഭിപ്രായമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് മാറിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
.................................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=2&ayano=233

MODULE 03 /14.05.2017

ആശയ സംഗ്രഹം : 
 മുകളിൽ സൂചിപ്പിച്ച പ്രകാരം വലിയവർ ഒരു സ്ത്രീയുടെ മുല / പാൽ കുടിച്ചാലും മഹ്‌റം/ വിവാഹ ബന്ധം നിഷിദ്ധമായവർ ആകുമെന്ന അഭിപ്രായം ആഇശ റദിയല്ലാഹു അന്ഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനു അടിസ്ഥാനമായ സംഭവം സംബന്ധിച്ച് സ്വഹീഹായി വന്ന ചില റിപ്പോർട്ടുകൾ ചുവടെ ചേർക്കുന്നു:

A.
സ്വഹീഹു മുസ്‌ലിം
صحيح مسلم
كتاب الرضاع
بَاب رضَاعَةِ الْكَبِيرِ 

حَدَّثَنَا عَمْرٌو النَّاقِدُ وَابْنُ أَبِي عُمَرَ قَالَا حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ عَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ عَنْ أَبِيهِ عَنْ عَائِشَةَ قَالَتْ جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنِّي أَرَى فِي وَجْهِ أَبِي حُذَيْفَةَ مِنْ دُخُولِ سَالِمٍ وَهُوَ حَلِيفُهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْضِعِيهِ قَالَتْ وَكَيْفَ أُرْضِعُهُ وَهُوَ رَجُلٌ كَبِيرٌ فَتَبَسَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ قَدْ عَلِمْتُ أَنَّهُ رَجُلٌ كَبِيرٌ زَادَ عَمْرٌو فِي حَدِيثِهِ وَكَانَ قَدْ شَهِدَ بَدْرًا وَفِي رِوَايَةِ ابْنِ أَبِي عُمَرَ فَضَحِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ആശയ സംഗ്രഹം : 
ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ  സുഹൈലിന്റെ പുത്രി സഹ്‌ല നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു ഇപ്രകാരം പറഞ്ഞു : അബൂ ഹുദൈഫയുടെ ഹലീഫ് ആയ സാലിം ഞങ്ങളുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ /അടുത്ത് വരുമ്പോൾ അബൂ ഹുദൈഫയുടെ മുഖത്ത് ഒരു വല്ലായ്മ ഉള്ളതായി ഞാൻ കാണുന്നു : അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നീ അവനു മുലപ്പാൽ കൊടുക്കൂ.സഹ്‌ല പറഞ്ഞു: വലിയ ഒരു മനുഷ്യനായ /പ്രായ പൂർത്തി എത്തിയ സാലിമിന് ഞാൻ എങ്ങിനെ മുലപ്പാൽ കൊടുക്കും?അപ്പോൾ അല്ലാഹുവിന്റെ റസൂൽ ചിരിച്ചു ഇപ്രകാരം പറഞ്ഞു: എനിക്കറിയാം,അയാൾ വലിയ ഒരു പുരുഷനായെന്നു.
__________________
هُوَ حَلِيفُهُ فِي السَّرَّاءِ وَالضَّرَّاءِ :- : مَنْ يَلْزَمُهُ وَلاَ يُفَارِقُهُ فِي كُلِّ الحَالاَتِ
__________________
ഈ ഹദീസിന്റെ വിശദീകരണമായി ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്ലിമിൽ പറയുന്നു:
شرح النووي على مسلم
يحيي بن شرف أبو زكريا النووي

قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَرْضِعِيهِ ) قَالَ الْقَاضِي : لَعَلَّهَا حَلَبَتْهُ ثُمَّ شَرِبَهُ مِنْ غَيْرِ أَنْ يَمَسَّ ثَدْيَهَا وَلَا الْتَقَتْ بَشَرَتَاهُمَا ، وَهَذَا الَّذِي قَالَهُ الْقَاضِي حَسَنٌ ، وَيَحْتَمِلُ أَنَّهُ عُفِيَ عَنْ مَسِّهِ لِلْحَاجَةِ كَمَا خُصَّ بِالرَّضَاعَةِ مَعَ الْكِبَرِ ، وَاللَّهُ أَعْلَمُ 
ആശയ സംഗ്രഹം : ഖാദീ ഇയാദ് റഹിമഹുല്ലാഹ് പറയുന്നു: സഹ്‌ല അവരുടെ മുലപ്പാൽ പിഴിഞ്ഞെടുക്കുകയും സാലിമിന് കുടിക്കാൻ നൽകുകയും ചെയ്തിട്ടുണ്ടാകാം;അവരുടെ മുല സാലിം സ്പർശിക്കുകയോ അവർ രണ്ടു പേരുടെയും തൊലികൾ തമ്മിൽ ചേരുകയോ ചെയ്യാതെ.ഖാദീ ഇയാദ് റഹിമഹുല്ലാഹ് പറഞ്ഞ വിശദീകരണം ഉത്തമമായ വിശദീകരണമാണ്‌.ഒരു പ്രത്യേക ആവശ്യത്തിന് സ്പർശനം അനുവദിച്ചതുമാകാം.
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=21

B.
ഹദീസ് :
عَنْ عَائِشَةَ، أَنَّ سَالِمًا، مَوْلَى أَبِي حُذَيْفَةَ كَانَ مَعَ أَبِي حُذَيْفَةَ وَأَهْلِهِ فِي بَيْتِهِمْ فَأَتَتْ - تَعْنِي ابْنَةَ سُهَيْلٍ - النَّبِيَّ صلى الله عليه وسلم فَقَالَتْ إِنَّ سَالِمًا قَدْ بَلَغَ مَا يَبْلُغُ الرِّجَالُ وَعَقَلَ مَا عَقَلُوا وَإِنَّهُ يَدْخُلُ عَلَيْنَا وَإِنِّي أَظُنُّ أَنَّ فِي نَفْسِ أَبِي حُذَيْفَةَ مِنْ ذَلِكَ شَيْئًا ‏.‏ فَقَالَ لَهَا النَّبِيُّ صلى الله عليه وسلم ‏ "‏ أَرْضِعِيهِ تَحْرُمِي عَلَيْهِ وَيَذْهَبِ الَّذِي فِي نَفْسِ أَبِي حُذَيْفَةَ ‏"‏ ‏.‏ فَرَجَعَتْ فَقَالَتْ إِنِّي قَدْ أَرْضَعْتُهُ فَذَهَبَ الَّذِي فِي نَفْسِ أَبِي حُذَيْفَةَ ‏
ആശയ സംഗ്രഹം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു: അബൂ ഹുദൈഫയുടെ മൗലാ ആയിരുന്ന സാലിം അബൂ ഹുദൈഫയുടെയും വീട്ടുകാരുടെയും കൂടെ അബൂ ഹുദൈഫയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത് .അങ്ങിനെയിരിക്കെ ഒരിക്കൽ സുഹൈലിന്റെ പുത്രി സഹ്‌ല നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു ഇപ്രകാരം പറഞ്ഞു : സാലിമിന് പുരുഷന്മാർക്ക് പ്രായ പൂർത്തി ആവുന്ന കണക്കിന് പ്രായ പൂർത്തി ആവുകയും അവർ മനസ്സിലാക്കുന്നതൊക്ക്കെ അവൻ മനസ്സിലാക്കുന്ന പ്രായം ആവുകയും ചെയ്തിട്ടുണ്ട്.(സാലിം ഞങ്ങളുടെ കൂടെ ഒരു വീട്ടിൽ താമസിക്കുന്നതിനാൽ) അബൂ ഹുദൈഫയുടെ മനസ്സിൽ ഒരു അസ്വസ്ഥത ഉള്ളതായി ഞാൻ വിചാരിക്കുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നീ അവനു മുലപ്പാൽ കൊടുക്കൂ.എങ്കിൽ അവൻ നിന്റെ മഹ്‌റം ആവും.അബൂ ഹുദൈഫയുടെ മനസ്സിലെ അസ്വസ്ഥത നീങ്ങുകയും ചെയ്യും.അങ്ങിനെ സഹ്‌ല വീട്ടിലേക്കു മടങ്ങി .പിന്നീട് അവർ പറഞ്ഞു:ഞാൻ സാലിമിന് മുലപ്പാൽ കൊടുക്കുകയും അങ്ങിനെ അബൂ ഹുദൈഫയുടെ മനസ്സിലെ അസ്വസ്ഥത നീങ്ങുകയും ചെയ്തു.
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=22

https://sunnah.com/muslim/17/34

C.
وَحَدَّثَنَا إِسْحَقُ بْنُ إِبْرَاهِيمَ وَمُحَمَّدُ بْنُ رَافِعٍ وَاللَّفْظُ لِابْنِ رَافِعٍ قَالَ حَدَّثَنَا عَبْدُ الرَّزَّاقِ أَخْبَرَنَا ابْنُ جُرَيْجٍ أَخْبَرَنَا ابْنُ أَبِي مُلَيْكَةَ أَنَّ الْقَاسِمَ بْنَ مُحَمَّدِ بْنِ أَبِي بَكْرٍ أَخْبَرَهُ أَنَّ عَائِشَةَ أَخْبَرَتْهُ أَنَّ سَهْلَةَ بِنْتَ سُهَيْلِ بْنِ عَمْرٍو جَاءَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنَّ سَالِمًا لِسَالِمٍ مَوْلَى أَبِي حُذَيْفَةَ مَعَنَا فِي بَيْتِنَا وَقَدْ بَلَغَ مَا يَبْلُغُ الرِّجَالُ وَعَلِمَ مَا يَعْلَمُ الرِّجَالُ قَالَ أَرْضِعِيهِ تَحْرُمِي عَلَيْهِ قَالَ فَمَكَثْتُ سَنَةً أَوْ قَرِيبًا مِنْهَا لَا أُحَدِّثُ بِهِ وَهِبْتُهُ ثُمَّ لَقِيتُ الْقَاسِمَ فَقُلْتُ لَهُ لَقَدْ حَدَّثْتَنِي حَدِيثًا مَا حَدَّثْتُهُ بَعْدُ قَالَ فَمَا هُوَ فَأَخْبَرْتُهُ قَالَ فَحَدِّثْهُ عَنِّي أَنَّ عَائِشَةَ أَخْبَرَتْنِيهِ
 ആശയ സംഗ്രഹം : ഇബ്നു അബീ  മുലൈക മേൽ സംഭവം ഉദ്ധരിച്ച ശേഷം പ്രസ്താവിക്കുന്നു: ഞാൻ ആശങ്ക കാരണം ഈ ഹദീസ് ഏകദേശം ഒരു വര്ഷം ആരോടും  പറയാതിരുന്നു.പിന്നീട് ഒരിക്കൽ ഞാൻ ഖാസിമിനെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞു : താങ്കൾ എനിക്ക് പറഞ്ഞു തന്ന ആ ഹദീസ് ഞാൻ പിന്നെ ആരോടും പറഞ്ഞിട്ടില്ല.അദ്ദേഹം പറഞ്ഞു: ഏതു ഹദീസ്?ഞാൻ അദ്ദേഹത്തെ വിവരം അറിയിച്ചു.അപ്പോൾ ഖാസിം എന്നോട് പറഞ്ഞു: താങ്കൾ പ്രസ്തുത ഹദീസ് പറഞ്ഞോളൂ.ആഇശ റദിയല്ലാഹു അന്ഹാ എനിക്ക് പ്രസ്തുത ഹദീസ് പറഞ്ഞു തന്നിട്ടുണ്ട്.
........................
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=23

D.

وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ حَدَّثَنَا شُعْبَةُ عَنْ حُمَيْدِ بْنِ نَافِعٍ عَنْ زَيْنَبَ بِنْتِ أُمِّ سَلَمَةَ قَالَتْ قَالَتْ أُمُّ سَلَمَةَ لِعَائِشَةَ إِنَّهُ يَدْخُلُ عَلَيْكِ الْغُلَامُ الْأَيْفَعُ الَّذِي مَا أُحِبُّ أَنْ يَدْخُلَ عَلَيَّ قَالَ فَقَالَتْ عَائِشَةُ أَمَا لَكِ فِي رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُسْوَةٌ قَالَتْ إِنَّ امْرَأَةَ أَبِي حُذَيْفَةَ قَالَتْ يَا رَسُولَ اللَّهِ إِنَّ سَالِمًا يَدْخُلُ عَلَيَّ وَهُوَ رَجُلٌ وَفِي نَفْسِ أَبِي حُذَيْفَةَ مِنْهُ شَيْءٌ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْضِعِيهِ حَتَّى يَدْخُلَ عَلَيْكِ
ആശയ സംഗ്രഹം :
ഉമ്മു സലമഃ റദിയല്ലാഹു അന്ഹാ ഒരിക്കൽ ആഇശ റദിയല്ലാഹു അന്ഹായോട് പറഞ്ഞു :താങ്കളുടെയടുത്ത് പ്രായപൂർത്തി എത്താറായ ഒരു ആൺകുട്ടി പ്രവേശിക്കുന്നല്ലോ .എനിക്ക് അവൻ എന്റെ അടുത്ത് വരുന്നത് ഇഷ്ട്ടമല്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ പറഞ്ഞു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ താങ്കൾക്കു മാതൃകയില്ലേ?തുടർന്ന് അബൂ ഹുദൈഫയുടെ ഭാര്യയോട് സാലിമിന് മുലപ്പാൽ കൊടുക്കാൻ നബി നിർദേശിച്ച സംഭവം ഉമ്മുസലമഃ ബീവിക്ക് ആഇശ ബീവി വിവരിച്ചു കൊടുത്തു.

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=24

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=25

E.
حَدَّثَنِي عَبْدُ الْمَلِكِ بْنُ شُعَيْبِ بْنِ اللَّيْثِ حَدَّثَنِي أَبِي عَنْ جَدِّي حَدَّثَنِي عُقَيْلُ بْنُ خَالِدٍ عَنْ ابْنِ شِهَابٍ أَنَّهُ قَالَ أَخْبَرَنِي أَبُو عُبَيْدَةَ بْنُ عَبْدِ اللَّهِ بْنِ زَمْعَةَ أَنَّ أُمَّهُ زَيْنَبَ بِنْتَ أَبِي سَلَمَةَ أَخْبَرَتْهُ أَنَّ أُمَّهَا أُمَّ سَلَمَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَتْ تَقُولُ أَبَى سَائِرُ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُدْخِلْنَ عَلَيْهِنَّ أَحَدًا بِتِلْكَ الرَّضَاعَةِ وَقُلْنَ لِعَائِشَةَ وَاللَّهِ مَا نَرَى هَذَا إِلَّا رُخْصَةً أَرْخَصَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِسَالِمٍ خَاصَّةً فَمَا هُوَ بِدَاخِلٍ عَلَيْنَا أَحَدٌ بِهَذِهِ الرَّضَاعَةِ وَلَا رَائِينَا
ആശയ സംഗ്രഹം :
നബി പത്നി ഉമ്മുൽ മുഅമിനീൻ ഉമ്മു സലമഃ റദിയല്ലാഹു അന്ഹാ പറയുമായിരുന്നു : മുലകുടി പ്രായം കഴിഞ്ഞവർക്ക് /വലിയവർക്കു ഒരു അന്യസ്ത്രീ  മുലപ്പാൽ കൊടുത്താൽ അവൻ അവളുടെ മഹ്‌റം ആകും എന്നും അവനു അവളുടെ അടുക്കൽ വരുന്നതിലും പോകുന്നതിലും മഹ്റമിന്റെ വിധി ആകും എന്നുമുള്ള ആശയം ആഇശ  റദിയല്ലാഹു അന്ഹാ അല്ലാത്ത നബിപത്നിമാർ ആരും അംഗീകരിച്ചിരുന്നില്ല.സാലിമിന്റെ വിഷയത്തിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നൽകിയ ഒരു പ്രത്യേക ഇളവ് മാത്രമാണ് സഹ്‌ല സാലിമിന് മുലപ്പാൽ കൊടുത്തു മഹ്റമിന്റെ സ്ഥാനത്താക്കിയ സംഭവം എന്നും നമുക്കൊന്നും ഈ വിധി ബാധകമല്ലെന്നും ഞങ്ങൾ ഇത് അംഗീകരിക്കുന്നില്ലെന്നും  ഞങ്ങൾ ആഇഷായോട് പറയുമായിരുന്നു.
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=26


MODULE 04 /14.05.2017

സുനനു അബീ ദാവൂദ് 
سنن أبي داود
كتاب النكاح
بَاب فِيمَنْ حَرَّمَ بِهِ 
أَيْ بِرَضَاعَةِ الْكَبِيرِ )

2061 حَدَّثَنَا أَحْمَدُ بْنُ صَالِحٍ حَدَّثَنَا عَنْبَسَةُ حَدَّثَنِي يُونُسُ عَنْ ابْنِ شِهَابٍ حَدَّثَنِي عُرْوَةُ بْنُ الزُّبَيْرِ عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأُمِّ سَلَمَةَ أَنَّ أَبَا حُذَيْفَةَ بْنَ عُتْبَةَ بْنِ رَبِيعَةَ بْنِ عَبْدِ شَمْسٍ كَانَ تَبَنَّى سَالِمًا وَأَنْكَحَهُ ابْنَةَ أَخِيهِ هِنْدَ بِنْتَ الْوَلِيدِ بْنِ عُتْبَةَ بْنِ رَبِيعَةَ وَهُوَ مَوْلًى لِامْرَأَةٍ مِنْ الْأَنْصَارِ كَمَا تَبَنَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَيْدًا وَكَانَ مَنْ تَبَنَّى رَجُلًا فِي الْجَاهِلِيَّةِ دَعَاهُ النَّاسُ إِلَيْهِ وَوُرِّثَ مِيرَاثَهُ حَتَّى أَنْزَلَ اللَّهُ سُبْحَانَهُ وَتَعَالَى فِي ذَلِكَ ادْعُوهُمْ لِآبَائِهِمْ إِلَى قَوْلِهِ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ فَرُدُّوا إِلَى آبَائِهِمْ فَمَنْ لَمْ يُعْلَمْ لَهُ أَبٌ كَانَ مَوْلًى وَأَخًا فِي الدِّينِ فَجَاءَتْ سَهْلَةُ بِنْتُ سُهَيْلِ بْنِ عَمْرٍو الْقُرَشِيِّ ثُمَّ الْعَامِرِيِّ وَهِيَ امْرَأَةُ أَبِي حُذَيْفَةَ فَقَالَتْ يَا رَسُولَ اللَّهِ إِنَّا كُنَّا نَرَى سَالِمًا وَلَدًا وَكَانَ يَأْوِي مَعِي وَمَعَ أَبِي حُذَيْفَةَ فِي بَيْتٍ وَاحِدٍ وَيَرَانِي فُضْلًا وَقَدْ أَنْزَلَ اللَّهُ عَزَّ وَجَلَّ فِيهِمْ مَا قَدْ عَلِمْتَ فَكَيْفَ تَرَى فِيهِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْضِعِيهِ فَأَرْضَعَتْهُ خَمْسَ رَضَعَاتٍ فَكَانَ بِمَنْزِلَةِ وَلَدِهَا مِنْ الرَّضَاعَةِ فَبِذَلِكَ كَانَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا تَأْمُرُ بَنَاتِ أَخَوَاتِهَا وَبَنَاتِ إِخْوَتِهَا أَنْ يُرْضِعْنَ مَنْ أَحَبَّتْ عَائِشَةُ أَنْ يَرَاهَا وَيَدْخُلَ عَلَيْهَا وَإِنْ كَانَ كَبِيرًا خَمْسَ رَضَعَاتٍ ثُمَّ يَدْخُلُ عَلَيْهَا وَأَبَتْ أُمُّ سَلَمَةَ وَسَائِرُ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُدْخِلْنَ عَلَيْهِنَّ بِتِلْكَ الرَّضَاعَةِ أَحَدًا مِنْ النَّاسِ حَتَّى يَرْضَعَ فِي الْمَهْدِ وَقُلْنَ لِعَائِشَةَ وَاللَّهِ مَا نَدْرِي لَعَلَّهَا كَانَتْ رُخْصَةً مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِسَالِمٍ دُونَ النَّاسِ
ആശയ സംഗ്രഹം :
നബി പത്നിമാർ  ഉമ്മു സലമഃ റദിയല്ലാഹു അന്ഹാ , ആഇഷാ റദിയല്ലാഹു അന്ഹാ എന്നിവരിൽ നിന്ന് ഉറവത്തു ബ്നു സുബൈർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം സൈദ് റദിയല്ലാഹു അൻഹുവിനെ ദത്തുപുത്രനായി സ്വീകരിച്ചിരുന്ന പോലെ അബൂ ഹുദൈഫ സാലിമിനെ ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു.തന്റെ സഹോദരപുത്രിയായിരുന്ന ഹിന്ദിനെ/ഫാത്തിമയെ  അദ്ദേഹം സാലിമിന് വിവാഹം ചെയ്തു നൽകുകയും ചെയ്തിരുന്നു.അദ്ദേഹം (സാലിം) നേരത്തെ ഒരു അൻസാരി സ്ത്രീയുടെ (ഇവർ അബൂ ഹുദൈഫയുടെ ഒരു ഭാര്യ  ലൈല അഥവാ സുബൈത്തതു  ആയിരുന്നു എന്ന് ശറഹിൽ കാണാം ) മൗലാ ആയിരുന്നു.ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യാ കാലത്തു ഒരാൾ ഒരു  ദത്ത് പുത്രനെ സ്വീകരിച്ചാൽ ദത്തു പുത്രനെ അയാളുടെ മകനായി  പരിഗണിക്കുകയും ദത്തു പുത്രന് അനന്തരാവകാശം നല്കപ്പെടുകയും ചെയ്യുമായിരുന്നു.ഇത് നിരോധിച്ചു കൊണ്ട് അല്ലാഹു ആയത്ത് (സൂറത്തുൽ അഹ്സാബ്  207 ) അവതരിപ്പിക്കുന്നത് വരെ ദത്തു പുത്രന്മാരെ സ്വന്തം പുത്രന്മാരായി  കണക്കാക്കുന്ന രീതി തുടർന്നിരുന്നു.ഈ ആയത്തിന്റെ  അവതരണത്തിന് ശേഷമാണ് ദത്തു പുത്രന്മാരെ യഥാര്ത്ഥ പിതാവിലേക്കു ചേർത്ത് വിളിക്കുകയും പിതാക്കൾ ആരാണ് എന്ന് അറിയില്ലെങ്കിൽ ദത്തു പുത്രനെ മൗലാ ആയും ദീനിൽ സഹോദരനായും പരിഗണിക്കുകയും  ചെയ്യുന്ന  രീതി നിലവിൽ വന്നത് .

    അങ്ങിനെയിരിക്കെ ഒരിക്കൽ സുഹൈലിന്റെ പുത്രിയും അബൂഹുദൈഫയുടെ ഭാര്യയുമായ സഹ്‌ല റസൂലിന്റെ അടുക്കൽ വന്നു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ...ഞങ്ങൾ സാലിമിനെ ഞങ്ങളുടെ പുത്രനായാണ് കാണുന്നത്.ഒരേ വീട്ടിൽ എന്റെയും അബൂ  ഹുദൈഫയുടെയും കൂടെയാണ് അവൻ താമസിക്കുന്നത്.അതിനാൽ അവൻ എന്നെ അൽപ വസ്ത്ര ധാരിണിയായി കാണുന്ന സാഹചര്യമുണ്ട്. താങ്കൾക്കു അറിയുന്ന പോലെ ദത്ത് പുത്രന്മാർ യഥാര്ത്ഥ പുത്രന്മാരല്ല എന്ന് അല്ലാഹു ഖുർആനിൽ ആയത്ത് അവതരിപ്പിച്ചിരിക്കുകയുമാണല്ലോ.ഈ വിഷയത്തിൽ താങ്കൾ തീരുമാനം പറഞ്ഞാലും.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നീ അവനു/സാലിമിന്  മുലപ്പാൽ കൊടുക്കൂ.അങ്ങിനെ സഹ്‌ല സാലിമിന് അഞ്ചു തവണ മുലപ്പാൽ കൊടുത്തു.അപ്പോൾ സാലിം സഹ്‌ലക്കു മുലകുടി ബന്ധത്തിലുള്ള പുത്രന്റെ സ്ഥാനത്തായി.ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ  ആഇശ റദിയല്ലാഹു അന്ഹാ അവരുമായി സ്വതന്ത്രമായി ഇടപെടേണ്ടി വരുന്ന കുട്ടിപ്രായം കഴിഞ്ഞ ആൺകുട്ടികൾക്ക് , അവർ വലിയവരാണെങ്കിലും ,അഞ്ചു തവണ  മുലപ്പാൽ നൽകാൻ ബീവിയുടെ സഹോദര പുത്രിമാരോടും സഹോദരി പുത്രിമാരോടും ആവശ്യപ്പെടാറുണ്ടായിരുന്നു.എന്നാൽ ഈ നടപടി തിരുനബിയുടെ മറ്റു പത്നിമാർ അംഗീകരിച്ചിരുന്നില്ല.മറ്റു പത്നിമാർ ഇങ്ങിനെയാണ്‌ പറഞ്ഞിരുന്നത് : ഞങ്ങൾക്കറിയില്ല.അത് സാലിമിന് മാത്രം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രത്യേകം അനുവദിച്ച ഒരു ഇളവായിരിക്കാം.


ഈ ഹദീസിനു ഔനുൽ മഅബൂദിൽ നൽകിയ വിശദീകരണത്തിൽ നിന്ന് :
...................................
وَالْحَدِيثُ قَدِ اسْتَدَلَّ بِهِ مَنْ قَالَ إِنَّ إِرْضَاعَ الْكَبِيرِ يَثْبُتُ بِهِ التَّحْرِيمُ وَهُوَ مَذْهَبُ عَائِشَةَ وَعُرْوَةَ بْنِ الزُّبَيْرِ وَعَطَاءَ بْنِ أَبِي رَبَاحٍ وَاللَّيْثِ بْنِ سَعْدٍ وَابْنِ عُلَيَّةَ وَابْنِ حَزْمٍ 

 وَذَهَبَ الْجُمْهُورُ إِلَى اعْتِبَارِ الصِّغَرِ فِي الرَّضَاعِ الْمُحَرِّمِ وَأَجَابُوا عَنْ قِصَّةِ سَالِمٍ بِأَجْوِبَةٍ ، مِنْهَا أَنَّهُ حُكْمٌ مَنْسُوخٌ وَقَرَّرَهُ بَعْضُهُمْ بِأَنَّ قِصَّةَ سَالِمٍ كَانَتْ فِي أَوَائِلِ الْهِجْرَةِ ، وَالْأَحَادِيثُ الدَّالَّةُ عَلَى اعْتِبَارِ الْحَوْلَيْنِ مِنْ رِوَايَةِ أَحْدَاثِ الصَّحَابَةِ فَدَلَّ عَلَى تَأَخُّرِهَا
 وَهُوَ مُسْتَنَدٌ ضَعِيفٌ إِذْ لَا يَلْزَمُ مِنْ تَأَخُّرِ إِسْلَامِ الرَّاوِي وَلَا مِنْ صِغَرِهِ أَنْ لَا يَكُونَ مَا رَوَاهُ مُتَقَدِّمًا 
 وَأَيْضًا فَفِي سِيَاقِ قِصَّةِ سَالِمٍ مَا يُشْعِرُ بِسَبْقِ الْحُكْمِ بَاعْتِبَارِ الْحَوْلَيْنِ لِقَوْلِ امْرَأَةِ أَبِي حُذَيْفَةَ فِي بَعْضِ طُرُقِهِ حَيْثُ قَالَ لَهَا النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَرْضِعِيهِ ، قَالَتْ وَكَيْفَ أُرْضِعهُ وَهُوَ رَجُلٌ كَبِيرٌ ، فَتَبَسَّمَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - . وَفِي رِوَايَةٍ قَالَتْ إِنَّهُ ذُو لِحْيَةٍ ، قَالَ أَرْضِعِيهِ ، وَهَذَا يُشْعِرُ بِأَنَّهَا كَانَتْ تَعْرِفُ أَنَّ الصِّغَرَ مُعْتَبَرٌ فِي الرَّضَاعِ الْمُحَرِّمِ

وَمِنْهَا دَعْوَى الْخُصُوصِيَّةِ بِسَالِمٍ وَامْرَأَةِ أَبِي حُذَيْفَةَ وَالْأَصْلُ فِيهِ قَوْلُ أُمِّ سَلَمَةَ وَأَزْوَاجِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَا نَرَى هَذَا إِلَّا رُخْصَةً أَرْخَصَهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِسَالِمٍ خَاصَّةً 

وَلِقَائِلٍ أَنْ يَقُولَ إِنَّ دَعْوَى الِاخْتِصَاصِ تَحْتَاجُ إِلَى دَلِيلٍ وَقَدِ اعْتَرَفْنَ بِصِحَّةِ الْحُجَّةِ الَّتِي جَاءَتْ بِهَا عَائِشَةُ وَلَا حُجَّةَ فِي إِبَائِهِنَّ لَهَا كَمَا أَنَّهُ لَا حُجَّةَ فِي أَقْوَالِهِنَّ إِذَا خَالَفَتِ الْمَرْفُوعَ ، وَلَوْ كَانَتْ هَذِهِ السُّنَّةُ مُخْتَصَّةُ بِسَالِمٍ لَبَيَّنَهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَمَا بَيَّنَ اخْتِصَاصَ أَبِي بُرْدَةَ بَالتَّضْحِيَةِ بَالْجِذْعِ مِنَ الْمَعْزِ
.................................
ആശയ സംഗ്രഹം :
വലിയവർക്കു മുലപ്പാൽ കൊടുത്താലും മഹ്‌റം ആവും എന്ന വീക്ഷണം സ്വീകരിച്ച ആഇശ റദിയല്ലാഹു അന്ഹാ ,ഉറവത്തു ബ്നു സുബൈർ , അതാഉ  ബ്നു അബീ റബാഹ്, ലൈസ ബ്നു സഅദ്, ഇബ്നു ഉലയ്യ, ഇബ്നു ഹസ്മ് (റഹിമഹുമുള്ളാഹ്) ഈ സംഭവം ആണ് തെളിവായി പറയുന്നത്.എന്നാൽ ചെറിയ കുട്ടിയാവുമ്പോൾ മുലപ്പാൽ നൽകുന്നത് മാത്രമേ  മുല കുടി ബന്ധം സ്ഥിരപ്പെടുത്തുന്നതിനും അത് വഴി മഹ്‌റം ആയി പരിഗണിക്കുന്നതിനും കണക്കാക്കുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ചവരാണ് ബഹു ഭൂരിഭാഗം പണ്ഡിതന്മാരും.അവർ സാലിം റദിയല്ലാഹു അൻഹുവുമായി ബന്ധപ്പെട്ട സംഭവം വിശദീകരിക്കുന്നത് പല തരത്തിലാണ്.
1 വലിയവരുടെ മുലകുടി കാരണവും മുലകുടി ബന്ധം സ്ഥിരപ്പെടാം എന്ന വിധി നേരത്തെ ഉണ്ടായിരുന്നതും പിന്നീട് ദുർബലപ്പെടുത്തപ്പെട്ടതുമാണ്.ഹിജ്‌റയുടെ ആദ്യ വർഷങ്ങളിൽ ആണ് സാലിമിന്റെ സംഭവം നടന്നതെന്നതും രണ്ടു വർഷം പ്രായത്തിനു താഴെയാണ് മുലകുടി ബന്ധം സ്ഥിരപ്പെടുക എന്ന ഹദീസുകളും ആണ് ഭൂരിപക്ഷം തെളിവാക്കുന്നതു. എന്നാൽ ചില റിപ്പോർട്ടുകളിൽ സഹ്‌ല നബിയോട് ' അവൻ താടിയുള്ളവനാണ്', 'വലിയ പുരുഷന് ഞാൻ എങ്ങിനെ മുലപ്പാൽ കൊടുക്കും' എന്നിങ്ങനെ ചോദിക്കുന്നതിൽ നിന്നും മുലപ്പാൽ കൊടുത്തു  മുലകുടി ബന്ധം സ്ഥിരപ്പെട്ടു മഹ്‌റം ആകുന്ന വിഷയത്തിൽ  ചെറുപ്പമാണ് പരിഗണിച്ചിരുന്നത് എന്ന് സഹ്‌ല മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തമാണ്.ആയതിനാൽ പിന്നീട് വിധി നസ്ഖ് ചെയ്യപ്പെട്ടതാണ് എന്ന വാദം ദുർബലമാണ്.
2 . സാലിമിന്റെ വിഷയത്തിൽ പ്രത്യേക ഇളവ് അനുവദിച്ചുവെന്ന വാദം.എന്നാൽ റസൂലുല്ലാഹ് സാലിമിന്റെ വിഷയത്തിൽ മാത്രം അനുവദിച്ചതാണെങ്കിൽ  അബ്ബൂ ബുർദഃയുടെ വിഷയത്തിൽ പറഞ്ഞ പോലെ ഇത് സാലിമിന് മാത്രമാണെന്ന് നബി വ്യക്തമാക്കുമായിരുന്നു എന്ന മറു വാദമുണ്ട് ( പെരുന്നാൾ നിസ്‌കാരത്തിന് ശേഷം അറുക്കേണ്ട ഉദുഹിയ്യത്, അറിയാതെ നിസ്‌കാരത്തിന് മുമ്പ് `അറുക്കുകയും എന്നാൽ നിസ്‌കാരത്തിന് ശേഷം വേറെ ഉദുഹിയ്യത് അറുക്കാൻ നിശ്ചിത പ്രായം എത്തിയ മൃഗം ഇല്ലാതിരുന്നതിനാൽ ഉള്ളത് അറുക്കാൻ നബി ആ സ്വഹാബിക്ക് മാത്രം എന്ന് പ്രത്യേകം പറഞ്ഞു ഇളവ് അനുവദിക്കുകയയും ചെയ്തത് പോലെ(http://library.islamweb.net/newlibrary/display_book.php?idfrom=10155&idto=10158&bk_no=52&ID=3113

..............................
وَقَدْ جُمِعَ بَيْنَ حَدِيثِ الْبَابِ وَبَيْنَ هَذِهِ الْأَحَادِيثِ بِأَنَّ الرَّضَاعَ يُعْتَبَرُ فِيهِ الصِّغَرُ إِلَّا فِيمَا دَعَتْ إِلَيْهِ الْحَاجَةُ كَرَضَاعِ الْكَبِيرِ الَّذِي لَا يُسْتَغْنَى عَنْ دُخُولِهِ عَلَى الْمَرْأَةِ وَيَشُقُّ احْتِجَابُهَا مِنْهُ وَيُجْعَلُ حَدِيثُ الْبَابِ مُخَصِّصًا لِعُمُومِ هَذِهِ الْأَحَادِيثِ . وَإِلَيْهِ ذَهَبَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَةَ . وَقَالَ الشَّوْكَانِيُّ : وَهَذَا هُوَ الرَّاجِحُ عِنْدِي ، وَقَالَ هَذِهِ طَرِيقَةٌ مُتَوَسِّطَةٌ بَيْنَ طَرِيقَةِ مَنِ اسْتَدَلَّ بِهَذِهِ الْأَحَادِيثِ عَلَى أَنَّهُ لَا حُكْمَ لِرَضَاعِ الْكَبِيرِ مُطْلَقًا وَبَيْنَ مَنْ جَعَلَ رَضَاعَ الْكَبِيرِ كَرَضَاعِ الصَّغِيرِ مُطْلَقًا لِمَا لَا يَخْلُو عَنْهُ كُلُّ وَاحِدَةٍ مِنْ هَاتَيْنِ الطَّرِيقَتَيْنِ مِنَ التَّعَسُّفِ انْتَهَى . وَاللَّهُ تَعَالَى أَعْلَمُ وَعِلْمُهُ أَتَمُّ  

قَالَ الْمُنْذِرِيُّ : وَالْحَدِيثُ أَخْرَجَهُ الْبُخَارِيُّ وَمُسْلِمٌ وَالنَّسَائِيُّ 
എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിൽ വലിയവർക്കു മുലപ്പാൽ കൊടുക്കുന്നത് വഴി മുലകുടി ബന്ധം സ്ഥിരപ്പെട്ടതായി കണക്കാക്കി   മഹ്‌റം ആയി പരിഗണിക്കാം  എന്ന മധ്യമ നിലപാടാണ് ഇമാം  ഇബ്നു തൈമിയ്യക്ക് ഉള്ളതെന്നും ഇമാം ശൗകാനി അതാണ് അംഗീകരിച്ചിട്ടുള്ളതെന്നും ഔനുൽ മഅബൂദിൽ വിശദീകരിച്ചിരിക്കുന്നു.
.അല്ലാഹുവിനു ഏറ്റവും കൂടുതൽ അറിയാം.അവന്റെ അറിവാണ് ഏറ്റവും പരിപൂർണ്ണം.
http://library.islamweb.net/newlibrary/display_book.php?idfrom=3501&idto=3502&bk_no=55&ID=679


സ്വഹീഹു മുസ്‌ലിം
بَاب إِنَّمَا الرَّضَاعَةُ مِنْ الْمَجَاعَةِ

حَدَّثَنَا هَنَّادُ بْنُ السَّرِيِّ حَدَّثَنَا أَبُو الْأَحْوَصِ عَنْ أَشْعَثَ بْنِ أَبِي الشَّعْثَاءِ عَنْ أَبِيهِ عَنْ مَسْرُوقٍ قَالَ قَالَتْ عَائِشَةُ دَخَلَ عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعِنْدِي رَجُلٌ قَاعِدٌ فَاشْتَدَّ ذَلِكَ عَلَيْهِ وَرَأَيْتُ الْغَضَبَ فِي وَجْهِهِ قَالَتْ فَقُلْتُ يَا رَسُولَ اللَّهِ إِنَّهُ أَخِي مِنْ الرَّضَاعَةِ قَالَتْ فَقَالَ انْظُرْنَ إِخْوَتَكُنَّ مِنْ الرَّضَاعَةِ فَإِنَّمَا الرَّضَاعَةُ مِنْ الْمَجَاعَةِ
..........................
ആശയ സംഗ്രഹം :
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു : ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെ അടുത്ത് വന്നപ്പോൾ ഒരു പുരുഷൻ എന്റെ സമീപത്തു ഇരിക്കുന്നുണ്ടായിരുന്നു.അപ്പോൾ നബിയവർകളുടെ മുഖത്ത് കോപമുള്ളതായി എനിക്ക് അനുഭവപ്പെട്ടു.ഞാൻ പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ... ഇത് മുലകുടി ബന്ധത്തിലെ എന്റെ സഹോദരനാണ്.ആരാണ് മുലകുടി ബന്ധത്തിലുള്ള സഹോദരന്മാർ എന്ന് നിങ്ങൾ സ്ത്രീകൾ പരിഗണിക്കണം;കാരണം മുലകുടി പ്രായത്തിൽ ആണെങ്കിലേ അത് സ്ഥിരപ്പെടൂ.
https://sunnah.com/muslim/17/39

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=638&idfrom=4306&idto=4397&bookid=53&startno=27


MODULE 05 /14.05.2017

ബിദായത്തുൽ മുജ്തഹിദ് എന്ന കിതാബിൽ നിന്ന് :
بداية المجتهد ونهاية المقتصد
أبو الوليد محمد بن أحمد بن محمد بن رشد القرطبي
(Birth AH 520)

أَمَّا مِقْدَارُ الْمُحَرِّمِ مِنَ اللَّبَنِ : فَإِنَّ قَوْمًا قَالُوا فِيهِ بِعَدَمِ التَّحْدِيدِ ، وَهُوَ مَذْهَبُ مَالِكٍ وَأَصْحَابِهِ ، وَرُوِيَ عَنْ عَلِيٍّ ، وَابْنِ مَسْعُودٍ وَهُوَ قَوْلُ ابْنِ عُمَرَ ، وَابْنِ عَبَّاسٍ ، وَهَؤُلَاءِ يُحَرِّمُ عِنْدَهُمْ أَيُّ قَدْرٍ كَانَ ، وَبِهِ قَالَ أَبُو حَنِيفَةَ وَأَصْحَابُهُ ، وَالثَّوْرِيُّ ، وَالْأَوْزَاعِيُّ . وَقَالَتْ طَائِفَةٌ : بِتَحْدِيدِ الْقَدْرِ الْمُحَرِّمِ ، وَهَؤُلَاءِ انْقَسَمُوا إِلَى ثَلَاثِ فِرَقٍ : فَقَالَتْ طَائِفَةٌ : لَا تُحَرِّمُ الْمَصَّةُ وَلَا الْمَصَّتَانِ ، وَتُحَرِّمُ الثَّلَاثُ رَضَعَاتٍ فَمَا فَوْقَهَا ، وَبِهِ قَالَ أَبُو عُبَيْدٍ ، وَأَبُو ثَوْرٍ  

وَقَالَتْ طَائِفَةٌ : الْمُحَرِّمُ خَمْسُ رَضَعَاتٍ ، وَبِهِ قَالَ الشَّافِعِيُّ  

 وَقَالَتْ طَائِفَةٌ : عَشْرُ رَضَعَاتٍ  

وَالسَّبَبُ فِي اخْتِلَافِهِمْ فِي هَذِهِ الْمَسْأَلَةِ : مُعَارَضَةُ عُمُومِ الْكِتَابِ لِلْأَحَادِيثِ الْوَارِدَةِ فِي التَّحْدِيدِ ، وَمُعَارَضَةُ الْأَحَادِيثِ فِي ذَلِكَ بَعْضُهَا بَعْضًا 

فَأَمَّا عُمُومُ الْكِتَابِ ، فَقَوْلُهُ تَعَالَى : ( وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ ) الْآيَةَ ، وَهَذَا يَقْتَضِي مَا يَنْطَلِقُ عَلَيْهِ اسْمُ الْإِرْضَاعِ 

وَالْأَحَادِيثُ الْمُتَعَارِضَةُ فِي ذَلِكَ رَاجِعَةٌ إِلَى حَدِيثَيْنِ فِي الْمَعْنَى  

أَحَدُهُمَا : حَدِيثُ عَائِشَةَ وَمَا فِي مَعْنَاهُ أَنَّهُ قَالَ عَلَيْهِ الصَّلَاةُ وَالسَّلَامُ : " لَا تُحَرِّمُ الْمَصَّةُ وَلَا الْمَصَّتَانِ أَوِ الرَّضْعَةُ وَالرَّضْعَتَانِ " خَرَّجَهُ مُسْلِمٌ مِنْ طَرِيقِ عَائِشَةَ ، وَمِنْ طَرِيقِ أَمِّ الْفَضْلِ ، وَمِنْ طَرِيقٍ ثَالِثٍ ، وَفِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا تُحَرِّمُ الْإِمْلَاجَةُ وَلَا الْإِمْلَاجَتَانِ "

وَالْحَدِيثُ الثَّانِي : حَدِيثُ سَهْلَةَ فِي سَالِمٍ أَنَّهُ قَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَرْضِعِيهِ خَمْسَ رَضَعَاتٍ " . وَحَدِيثُ عَائِشَةَ فِي هَذَا الْمَعْنَى أَيْضًا قَالَتْ : " كَانَ فِيمَا نَزَلَ مِنَ الْقُرْآنِ عَشْرُ رَضَعَاتٍ مَعْلُومَاتٍ ثُمَّ نُسِخْنَ بِخَمْسٍ مَعْلُومَاتٍ ، فَتُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُنَّ مِمَّا يُقْرَأُ مِنَ الْقُرْآنِ " 

فَمَنْ رَجَّحَ ظَاهِرَ الْقُرْآنِ عَلَى هَذِهِ الْأَحَادِيثِ قَالَ : تُحَرِّمُ الْمَصَّةُ وَالْمَصَّتَانِ . وَمَنْ جَعَلَ الْأَحَادِيثَ مُفَسِّرَةً لِلْآيَةِ ، وَجَمَعَ بَيْنَهَا وَبَيْنَ الْآيَةِ ، وَرَجَّحَ مَفْهُومَ دَلِيلِ الْخِطَابِ فِي قَوْلِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ : " لَا تُحَرِّمُ الْمَصَّةُ وَلَا الْمَصَّتَانِ " عَلَى مَفْهُومِ دَلِيلِ الْخِطَابِ فِي حَدِيثِ سَالِمٍ قَالَ : الثَّلَاثَةُ فَمَا فَوْقَهَا هِيَ الَّتِي تُحَرِّمُ ، وَذَلِكَ أَنَّ دَلِيلَ الْخِطَابِ فِي قَوْلِهِ : " لَا تُحَرِّمُ الْمَصَّةُ وَلَا الْمَصَّتَانِ " يَقْتَضِي أَنَّ مَا فَوْقَهَا يُحَرِّمُ ، وَدَلِيلُ الْخِطَابِ فِي قَوْلِهِ : " أَرَضِعِيهِ خَمْسَ رَضَعَاتٍ " يَقْتَضِي أَنَّ مَا دُونَهَا لَا يُحَرِّمُ، وَالنَّظَرُ فِي تَرْجِيحِ أَحَدِ دَلِيلَيِ الْخِطَابِ 
ആശയ സംഗ്രഹം :
എത്ര തവണ പാൽ കുടിച്ചാലാണ് മുലകുടി ബന്ധം സ്ഥിരപ്പെടുക എന്ന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
 എത്ര തവണ എന്ന കാല പരിധിയില്ല എന്നതാണ് ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളുടെ പക്ഷം(മുവത്വയിൽ ഇത് സംബന്ധിച്ച ഹദീസ് ഉണ്ട്).അലി റദിയല്ലാഹു അന്ഹു, ഇബ്നു മസ്ഊദ്  റദിയല്ലാഹു അന്ഹു,ഇബ്നു ഉമർ റദിയല്ലാഹു അന്ഹു  , ഇബ്നു അബ്ബാസ്  റദിയല്ലാഹു അന്ഹു എന്നിവർക്ക് ഈ അഭിപ്രായമാണ്.ഇമാം അബൂ ഹനീഫ, ഇമാം സൗരി, ഇമാം ഔസാഈ എന്നിവർക്കും ഈ അഭിപ്രായം തന്നെ.
    എന്നാൽ മുലകുടി ബന്ധം സ്ഥിരപ്പെടണമെങ്കിൽ ഒരു നിർണിത എണ്ണം തികയണം എന്നാണു ചിലരുടെ നിലപാട്.ഒന്നോ രണ്ടോ ഈമ്പലും കൊണ്ട് മുലകുടി ബന്ധം സ്ഥിരപ്പെടില്ലെന്നും മൂന്നു ഈമ്പൽ കൊണ്ട് മുലകുടി ബന്ധം സ്ഥിരപ്പെടുകയും മഹ്‌റം ആവുകയും ചെയ്യും എന്നതാണ് അബൂ ഉബൈദ്, അബൂ സൗർ എന്നിവരുടെ നിലപാട്.അഞ്ചു മുലകുടി എന്നതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ നിലപാട്.പത്ത് എന്ന് പറഞ്ഞവരും ഉണ്ട്.ആയത്തിൽ മൊത്തത്തിൽ മുലകുടി ബന്ധം എന്ന് പറഞ്ഞതും ഹദീസുകളിൽ വിവിധ പരിധികൾ വിവിധ റിപ്പോർട്ടുകളിൽ വന്നതുമാണ് അഭിപ്രായ വ്യത്യാസത്തിന് ആധാരം.
..................................
http://library.islamweb.net/newlibrary/display_book.php?ID=467&flag=1&bk_no=97


സ്വഹീഹുൽ ബുഖാരി 
 الشهادات
باب شَهَادَةِ الْمُرْضِعَةِ
മുല കൊടുത്ത ഉമ്മയുടെ സാക്ഷ്യം 

حَدَّثَنَا أَبُو عَاصِمٍ، عَنْ عُمَرَ بْنِ سَعِيدٍ، عَنِ ابْنِ أَبِي مُلَيْكَةَ، عَنْ عُقْبَةَ بْنِ الْحَارِثِ، قَالَ تَزَوَّجْتُ امْرَأَةً فَجَاءَتِ امْرَأَةٌ فَقَالَتْ إِنِّي قَدْ أَرْضَعْتُكُمَا‏.‏ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَقَالَ ‏ "‏ وَكَيْفَ وَقَدْ قِيلَ دَعْهَا عَنْكَ ‏"‏ أَوْ نَحْوَهُ‏.‏
ആശയ സംഗ്രഹം :
ഉഖ്ബത് ബ്നുൽ ഹാരിസ് എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു : ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തു.അപ്പോൾ മറ്റൊരു സ്ത്രീ വന്നു പറഞ്ഞു : ഞാൻ നിങ്ങൾക്ക് രണ്ടു പേർക്കും മുലയൂട്ടിയിട്ടുണ്ട്.അപ്പോൾ ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്ന് വിഷയം അവതരിപ്പിച്ചു.അപ്പോൾ നബി പറഞ്ഞു :ഇനി എങ്ങിനെ തുടരും.വിവരം പറയപ്പെട്ടല്ലോ.അവളെ ഉപേക്ഷിക്കുക (വിവാഹ മോചനം ചെയ്യുക)

https://sunnah.com/bukhari/52/24


FOR ADDITIONAL READING :
1.
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?idfrom=4842&idto=4843&bk_no=52&ID=1684
2.
الحاوي الكبير في فقه مذهب الإمام الشافعي
أبو الحسن علي بن محمد بن حبيب الماوردي البصري
http://library.islamweb.net/newlibrary/display_book.php?idfrom=6404&idto=6467&bk_no=94&ID=1362

http://library.islamweb.net/newlibrary/display_book.php?idfrom=6409&idto=6414&bk_no=94&ID=1364

http://library.islamweb.net/newlibrary/display_book.php?idfrom=6405&idto=6408&bk_no=94&ID=1363
3.
بداية المجتهد ونهاية المقتصد
أبو الوليد محمد بن أحمد بن محمد بن رشد القرطبي

http://library.islamweb.net/newlibrary/display_book.php?bk_no=97&ID=260&idfrom=467&idto=475&bookid=97&startno=1
4.
مجموع فتاوى ابن تيمية
تقي الدين ابن تيمية
http://library.islamweb.net/newlibrary/display_book.php?bk_no=22&ID=3478&idfrom=5792&idto=5802&bookid=22&startno=3

السلام عليكم و رحمة الله و بركاته

🍒🍒🍒🍒🍒🍒🍒🍒🎙🎙🎙🎙🎙
*പ്രിയ സഹോദരീ സഹോദരൻമാരേ*.....
🌷🌷🌷🌷🌷🌷🌷
*എന്താണ് അൽ കിതാബ് പ0ന പദ്ധതി* ?
🌺🌺🌺🌺🌺🌺🌺

ഈ പ്രപഞ്ചവും അതിലെ സംവിധാനങ്ങളും താനേ നിലവിൽ വന്നതാണെന്ന് ബുദ്ധിയ്ക്കു സമ്മതിക്കാൻ സാധിക്കില്ല.ഈ പ്രപഞ്ചത്തിനു ഒരു നിർമ്മാതാവും സംവിധായകനും നിയന്താവും ഉണ്ട്.അവൻ തന്നെയാണ് മനുഷ്യനെയും പടച്ചത്.അവൻ അഥവാ അല്ലാഹു മനുഷ്യ ജീവിതത്തിനാവശ്യമായ മാർഗ്ഗ നിർദേശങ്ങൾ ആദിമ മനുഷ്യനായ ആദം മുതൽ തന്നെ നൽകിയിട്ടുണ്ട്.മനുഷ്യരിൽ നിന്ന് തന്നെ അവൻ തന്റെ ദൂതന്മാരെ തിരഞ്ഞെടുത്തു കാലാകാലങ്ങളിൽ മനുഷ്യരിലേക്ക് അയച്ചു കൊണ്ടിരുന്നു.ഇത്തരത്തിൽ അയക്കപ്പെട്ട  അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലം. തിരുനബി അന്തിമ വേദമായ  വിശുദ്ധ ഖുർആനുമായി മനുഷ്യരിലേക്ക് വന്നതോട് കൂടി മുൻവേദങ്ങളെല്ലാം ദുർബലപ്പെടുത്തപ്പെട്ടു. മുൻ വേദങ്ങളിൽ പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകരിലും അന്തിമ വേദമായ വിശുദ്ധ ഖുർആനിലും വിശ്വസിക്കലും ആ വിശുദ്ധ ഗ്രന്ഥത്തെയും തിരു നബിയുടെ ജീവിത ചര്യയെയും പഠന വിധേയമാക്കലും വിശുദ്ധ  ഖുർആനും തിരു നബിയുടെ ചര്യയും അനുസരിച്ചു സ്വന്തം ജീവിതം ചിട്ടപ്പെടുത്തലും ഓരോ മനുഷ്യന്റെയും ബാധ്യതയാണ്.
                             അൽ കിതാബ് പഠന പരമ്പരയിലൂടെ സാധാരണക്കാർക്ക് വിശുദ്ധ ഖുർആനും തിരു സുന്നത്തും അവയുടെ വ്യാഖ്യാന വിശദീകരണങ്ങൾ സഹിതം അല്പം വിശദമായി ആധികാരിക സ്രോതസ്സുകളെ ആധാരമാക്കി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു അവസരമാണ് നാം ലക്ഷ്യമിടുന്നത്.ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമായ തൗഹീദ് /ഏകദൈവ വിശ്വാസം  വ്യക്തമായി മനസ്സിലാക്കാനും  സംഘടനാ പക്ഷപാതിത്തമില്ലാതെ ,കർമ്മപരമായതു ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ,ശാഖാപരമായ അഭിപ്രായ വ്യത്യാസമുള്ള വിവിധ മദ്ഹബുകളുടെ നിലപാടുകൾ തെളിവ് സഹിതം  വിശാല തലത്തിൽ മനസ്സിലാക്കുന്നതിനും അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരിച്ചറിയാനും *ان شاء الله*
*ഈ പഠനം നമ്മെ സഹായിച്ചേക്കും*.

ഖുർആൻ തഫ്സീർ സെഷൻ :

*ഒരു ആയത്തിന്റെ തഫ്സീർ ഇബ്നു കസീർ പ്രകാരമുള്ള വിശദീകരണം പ്രധാന ഇബാറതുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം ചർച്ച ചെയ്യുന്നു. പിന്നീട് റാസി, തബരി, ഖുർതുബി, സമഖ്ശരി, കശ്ശാഫ് , ബഹ്റു ൽ മുഹീത് മുതലായ വിവിധ തഫ്സീറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇബാറതുകൾ ചർച്ച ചെയ്യുന്നു.

*ഹദീസ് പഠനം

*ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാര ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി എഴുതിയ ശറഹ് ഗ്രന്ഥമായ ഫത്ഹുൽ ബാരിയിലെ ഇബാറതുകളും* *ചിലപ്പോഴൊക്കെ മറ്റു ഹദീഥ്/  ശറഹ് ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടാണ് ഹദീസ് പ0നം*

കൂടാതെ സുന്നത്തും ബിദ്അത്തും പരമ്പര ,അസ്സ്വലാ അഥവാ നിസ്ക്കാരം പരമ്പര ,ഫത്ഹു റബ്ബാനി പരമ്പര ,അൽ കിതാബ് ചോദ്യോത്തര പരമ്പര,സ്‌പെഷ്യൽ ക്‌ളാസ്സുകൾ എന്നിവയും ഈ പഠന പദ്ധതിയുടെ ഭാഗമാണ്.ആഴ്ചയിൽ  മൂന്നോ നാലോ ക്‌ളാസ്സുകൾ ഉണ്ടായിരിക്കും, ഇൻ ഷാ അല്ലാഹ്

*അൽ കിതാബ് പഠന പരമ്പരയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പരിൽ നിന്ന്  9744391915 എന്ന നമ്പറിലേക്ക്*
*അൽ കിതാബ് എന്ന്* *സന്ദേശം അയക്കുക* .
*നിങ്ങളുടെ പേര് ,സ്ഥലം, ജോലി സ്ഥലം എന്നിവയും* *അറിയിക്കുക* .ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ ഓഡിയോ വഴി  9744391915  എന്ന നമ്പറിൽ സ്വയം പരിചയപ്പെടുത്തേണ്ടതാണ്.സഹോദരിമാർ ടെക്സ്റ്റ് മെസ്സേജ് അയച്ചാലും മതി.

*കൂടാതെ അറബിക് ഗ്രാമർ, ഇംഗ്ലീഷ് ഗ്രാമർ എന്നീ ഗ്രൂപ്പുകളിൽ ചേരാൻ യഥാക്രമം നഹ് വ് ,ഇംഗ്ലീഷ് എന്നിങ്ങനെ സന്ദേശം അയക്കുക*
🎤🎤🎤🌷🌷
*മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാനായി സലാം മടക്കുന്നത് പോലും അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത് എന്ന് നിബന്ധന  വച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  സ്വകാര്യ സന്ദേശം അയച്ചാൽ മതി*.
❌❌❌❌❌❌❌❌❌
അൽ കിതാബ് ഗ്രൂപ്പിലെ ക്‌ളാസ്സുകളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സംശയങ്ങൾ ചോദിക്കുന്നതിനു AL KITHAB Q & A എന്നൊരു പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് .എന്നാൽ അൽ കിതാബ് അംഗങ്ങൾക്ക്  മാത്രമേ ചോദ്യോത്തര ഗ്രൂപ്പിൽ അംഗത്വം നൽകുന്നുള്ളൂ .
*എന്നേയുഠ കുടുംബത്തേയും നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണേ എന്ന വസ്വിയ്യത്തോടെ,*

*നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ*
🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿

*അൽ കിതാബ്  تَدْرِيسُ الْكِتَاب പഠന പരമ്പര* .: https://www.youtube.com/playlist?list=PLf1c4fdPOOYCcyxT1Se3ej4J8wc6KH9IS

🌷🌷🌷🌷🌷🌷🌷🌷🌷

*Our Telegram channels*
⬇⬇⬇⬇⬇⬇⬇⬇🌿🌿🌿🌿🌿🌿🌿🌿🌿🌿

*A* *തഫ്സീർ പഠനം*  *تدريس التفاسير*

*വിശുദ്ധ ഖുർആൻ പ്രമുഖ തഫ്സീറുകൾ ആയ തഫ്സീർ ഇബ്നു കസീർ, റാസി, ഖുർതുബി, തബരി, മുതലായവയിലെ ഇബാറത്തുകൾ സഹിതം സാധാരണക്കാർക്ക് പഠിക്കാൻ ഒരു ജനകീയ വേദി. ഇബാറത്തുകൾ മലയാള ആശയ സംഗ്രഹവും ഓഡിയോകളും സഹിതം*

https://telegram.me/alkithabpadanam
🍀🍀🍀🍀🍀🍀🍀🍀🍀

*A*  *ബുഖാരി ഫത്ഹുൽ ബാരി സഹിതം*
*صحيح البخاري مع فتح الباري*

 *സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും പ്രമുഖമായിട്ടുള്ള ശറഹു ഗ്രന്ഥങ്ങളിൽ ഒന്നാണല്ലോ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ ഇബാറത്തുകൾ അറബി മൂലവും മലയാള സാരാംശവും ഓഡിയോയും സഹിതം ടെലിഗ്രാമിൽ* ....
https://telegram.me/bukharifathulbarimalayalam
🌺🌺🌺🌺🌺🌺🌺🌺🌺

*AL KITHAB SPECIAL SESSIONS*
https://telegram.me/thafseermalayalamvideos
🌳🌳🌳🌳🌳🌳🌳🌳🌳

*Al kithab General*
https://telegram.me/alkithabspecialclasses
✅✅✅✅✅✅✅✅✅

النحو الواضح Arabic grammar
To learn Arabic grammar based on النحو الواضح
https://telegram.me/Nahvu

🍀🍀🍀🍀🍀🍀

Please like our Facebook page
https://www.facebook.com/ഖുറ്ആന്-ഹദീസ്പഠന-സീരീസ്-മലയാളംquran-Hadith-Learning-Series-malayalam-678786235515402/

🌿🌿🌿🌿🌿🌿🌿🌷🌷🌷

*OUR BLOG*
http://alkithabpadanaparambara.blogspot.in/?m=1

TO JOIN OUR WHATS APP VIA LINK

https://chat.whatsapp.com/FsIQchGdyEwKenprxgivsZ

*السلام عليكم ورحمة الله و بركاته*